Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൂറിലധികം വര്‍ഷങ്ങള്‍ക്ക് ശേഷം നിളാ തീരത്ത് കാലചക്രം ബലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 07:32 am IST
in Kerala
മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ആറ് മുതല്‍ ചതുര്‍ദശി തിഥിയിലും മൂലംപൂരാടം നക്ഷത്രയോഗത്തിലുമായി ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ ആചാര്യത്വത്തില്‍ നടന്ന വേദശ്രാദ്ധ കര്‍മം

മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ആറ് മുതല്‍ ചതുര്‍ദശി തിഥിയിലും മൂലംപൂരാടം നക്ഷത്രയോഗത്തിലുമായി ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ ആചാര്യത്വത്തില്‍ നടന്ന വേദശ്രാദ്ധ കര്‍മം

തിരുനാവായ: ഒരു നൂറ്റാണ്ടിനു ശേഷം അപൂര്‍വ അനുഷ്ടാനമായ കാലചക്രം ബലി എന്ന പൂജാ കര്‍മം മൗനി അമാവാസ്യ മകര വാവായ ഇന്ന് മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നടക്കും. ഇന്ന് വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെ നടക്കുന്ന കര്‍മത്തിന് ആചാര്യന്‍ കുഞ്ഞിരാമന്‍ പണിക്കര്‍ നേതൃത്വം നല്‍കും.

പരാ എന്ന ദേവതാഭാവത്തെ പ്രോജ്ജ്വലിപ്പിക്കുന്ന ആരാധനാസമ്പ്രദായമാണ് കാലചക്രം ബലി എന്നത്. ഈ ദേവത പ്രകൃതിയില്‍ തെളിച്ചമായുണര്‍ന്നാല്‍ ഭയം വിട്ടകലും. ഉള്ളില്‍ വീരഭാവം ഉണരും. അകാരണഭയം, മരണചിന്ത, കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ശേഷിക്കുറവ് എന്നിവയെല്ലാം അകലാന്‍ ഈ പൂജ കൊണ്ട് സാധിക്കും. ആചാരപരമ്പരകളും കുടുംബ രേഖകളും വായ്‌മൊഴി പാരമ്പര്യങ്ങളും പ്രകാരം, പണ്ടുകാലത്ത് ഈ കര്‍മം പതിമൂന്നരക്കാവില്‍പ്പെടുന്ന മാടായിക്കാവില്‍ നടത്തിയിരുന്നുവെന്ന് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന സ്വാമി അഭിനവ ബാലാനന്ദ ഭൈരവ പറഞ്ഞു.

പിതാവിലും പിതാമഹന്മാരിലും നിന്നുള്ള വംശപരമ്പരാഗത പാരമ്പര്യത്തിലൂടെയാണ് ആചാര്യന്‍ കുഞ്ഞിരാമന്‍ പണിക്കര്‍ ഈ കര്‍മവിദ്യ അഭ്യസിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കി. പല തലമുറകള്‍ക്കുശേഷമാണ് ഈ കര്‍മം വീണ്ടും നടത്തപ്പെടുന്നതിന് സാഹചര്യം ഒരുങ്ങിയതെന്നും അവര്‍ അറിയിച്ചു.

പിതൃ ആത്മാക്കളെ ശുദ്ധീകരിച്ച് വേദശ്രാദ്ധ കര്‍മം നടന്നു
മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ആറ് മുതല്‍ ചതുര്‍ദശി തിഥിയിലും മൂലംപൂരാടം നക്ഷത്രയോഗത്തിലുമായി ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ ആചാര്യത്വത്തില്‍ വേദശ്രാദ്ധ കര്‍മം നടന്നു. പിതൃ ആത്മാക്കളെ ശുദ്ധീകരിച്ച് ദൈവിക നിലയിലേക്കുയര്‍ത്തുകയും സന്തതികള്‍ക്ക് സംരക്ഷകശക്തിയായി അനുഗ്രഹം ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഈ കര്‍മത്തിന്റെ ലക്ഷ്യമെന്ന് ആചാര്യര്‍ അറിയിച്ചു.

മഹാമാഘ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പിതൃകര്‍മ്മങ്ങള്‍ നടക്കും. രാവിലെ ആറു മുതല്‍ പൂരാടം നക്ഷത്രയോഗത്തില്‍ ശ്മശാന ശ്രാദ്ധം (പിതൃയാനം) എന്ന പിതൃകര്‍മ്മം നടക്കും.

ഐവര്‍മഠത്തിലെ ആചാര്യന്‍ കോരപ്പത്ത് രമേശ് നേതൃത്വം നല്‍കുന്ന ഈ കര്‍മം, പിതൃ ആത്മാക്കള്‍ക്ക് ശാന്തിയും തൃപ്തിയും പ്രാപ്തമാക്കുന്നതിനുള്ളതാണ്. പിതാക്കള്‍ക്കും ഭൂവനേശ്വരിക്കും നാഗങ്ങള്‍ക്കും തൃപ്തി ലഭിക്കാതെ മനുഷ്യപ്രയത്നങ്ങള്‍ ഫലപ്രദമാകില്ലെന്നും, പിതൃതൃപ്തിയിലൂടെ മാത്രമേ സന്തതികളുടെ ജീവിതത്തില്‍ ദൈവാനുഗ്രഹം പൂര്‍ണമായി പ്രവഹിക്കുകയുള്ളൂ എന്നാണ് വിശ്വാസം.

Tags: BharathappuzhaMahamagha Mahotsavam 2026Kalachakra BaliNila shore
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് 100 കോടി നൽകി മഹാമാഘ മഹോത്സവം ; ശുചീകരണം നടത്തിയ സേവാഭാരതിക്കാർക്ക് വെള്ളം നൽകാൻ നിന്നത് മുസ്ലീങ്ങളാണ്

സേവാഭാരതി പ്രവര്‍ത്തകരെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി അഭിസംബോധന ചെയ്യുന്നു
Kerala

സനാതനധര്‍മികള്‍ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍: സ്വാമി ആനന്ദവനം ഭാരതി

സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന മഹാശുചീകരണ യജ്ഞം
Editorial

നിളപോലെ ഒഴുകിയെത്തിയ സാംസ്‌കാരിക പ്രവാഹം

Kerala

വന്നുവല്ലോ ‘ദ ന്യൂസ് മിനിറ്റ്’; ധര്‍മ്മസ്ഥലയെ കൂട്ടബലാത്സംഗകേന്ദ്രമാക്കാന്‍ നോക്കിയവര്‍ മലപ്പുറത്തെ കുംഭമേളയ്‌ക്കെതിരെ…

Kerala

ഒടുവില്‍ അവര്‍ എത്തുന്നു… ഹിമാലയത്തിൽ നിന്നുള്ള 1008 സന്യാസിമാർ; മലപ്പുറത്തെ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന അവര്‍ പാലക്കാട് പ്രവേശിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.