Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്കൂള്‍ യുവജനോത്സവവേദികള്‍ക്കുള്ള പേരില്‍ നിന്നും താമരയെ ഒഴിവാക്കിയത് കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്കോ ജിഹാദികളെ സന്തോഷിപ്പിക്കലോ?

സംസ്ഥാന സ്കൂള്‍ യുവജനോത്സവം നടക്കുന്ന തൃശൂരിലെ വിവിധ വേദികള്‍ക്ക് ഇക്കുറി വിവിധ പൂക്കളുടെ പേരാണ് നല്‍കിയിരിക്കുന്നത്. അതില്‍ താമര എന്ന പേര് ഒഴിവാക്കണമെന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പ്രത്യേക തിട്ടൂരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 09:08 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ യുവജനോത്സവം നടക്കുന്ന തൃശൂരിലെ വിവിധ വേദികള്‍ക്ക് ഇക്കുറി വിവിധ പൂക്കളുടെ പേരാണ് നല്‍കിയിരിക്കുന്നത്. അതില്‍ താമര എന്ന പേര് ഒഴിവാക്കണമെന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പ്രത്യേക തിട്ടൂരമാണ്.

25 വേദികളാണ് തൃശൂരില്‍ ഒരുക്കിയിരിക്കുന്നത്. ഈ 25 വേദികള്‍ക്കും പൂക്കളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. ന്യൂജെന്‍ തലമുറയ്‌ക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത പൂക്കള്‍ ഇതില്‍ ഇടംപിടിച്ചിട്ടുണ്ട്. പക്ഷെ അതില്‍ നിന്നും താമരയെ മാത്രം ഒഴിവാക്കി. ഈ ഗൂഢാലോചന വിരിഞ്ഞത് എന്തായാലും സാധാരണ ബുദ്ധിയില്‍ നിന്നല്ലെന്നുറപ്പ്. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയാണ് പൂക്കളുടെ പേരുകള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ആമ്പല്‍, സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, കര്‍ണ്ണികാരം, കനകാംബരം ഇങ്ങിനെ പോകുന്നു പൂക്കളുടെ പേരുകള്‍. താമര എന്ന പേര് ഒഴിവാക്കിയതിന് പിന്നിില്‍ നേമത്തെ ന്യൂനപക്ഷവോട്ടുകള്‍ ഒന്നുപോലും ചോരാതിരിക്കാന്‍ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രീണനശ്രമമാണന്ന് ആരോപിക്കപ്പെടുന്നു. താമരയ്‌ക്കെതിരാണ് എന്ന് പ്രഖ്യാപിച്ചാല്‍ ജിഹാദിവോട്ടുകള്‍ തന്റെ പെട്ടിയില്‍ വീഴുമെന്ന ദുഷ്ടലാക്കാണ് ഇതിന് പിന്നില്‍.

ഇന്ത്യയുടെ ദേശീയ പുഷ്പമാണ് താമര. പരിശുദ്ധി, സൗന്ദര്യം, ആത്മീയാനുഭൂതി എന്നിവയുടെ പ്രതീകമാണ് ഭാരതത്തിന് താമര എന്ന പുഷ്പം. പക്ഷെ അത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണെന്നതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വിറളി പിടിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ജിഹാദികളായിരിക്കാം വേദികളുടെ പേരില്‍ നിന്നും താമര ഒഴിവാക്കാന്‍ കൂടുതല്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു. കാരണം അവര്‍ക്ക് ഹിന്ദുത്വമായ എല്ലാ പ്രതീകങ്ങളെയും കുഴിച്ചുമൂടണം എന്നാണല്ലോ.

ഹിന്ദുദൈവങ്ങളില്‍ പലര്‍ക്കും താമരയുമായി അഗാധബന്ധമുണ്ട്. വിഷ്ണു, ലക്ഷ്മി, സരസ്വതി, ബ്രഹ്മാവ് എന്നിവര്‍ ഒന്നുകില്‍ ഇരിയ്‌ക്കുന്നത് താമരയുടെ മുകളിലാണ്. അതല്ലെങ്കില്‍ കയ്യില്‍ താമര ഏന്തിയിരിക്കുന്നു. വിശുദ്ധി, ഐശ്വര്യം, ജ്ഞാനം, സൃഷ്ടി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ഹിന്ദു ദൈവങ്ങള്‍ താമര വഹിക്കുന്നത്.

Tags: SivankuttyState School youth FestivalLotus flowerK SivankuttyFlowers name
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് ശിവന്‍കുട്ടിക്കും ജി.ആര്‍. അനിലിനും വേണം

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.