Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇനി തൊട്ടാല്‍….ഉക്രെയ്നില്‍ ഒറെഷ്നിക് ആണവ മിസൈല്‍ ഉപയോഗിച്ച് പുടിന്റെ സംഹാരതാണ്ഡവം; ട്രംപിനും യൂറോപ്പിനും ഉള്ള താക്കീത്

ഉക്രൈനെ മുഴുവന്‍ ഇരുട്ടിലാഴ്‌ത്തി ഒറെഷ്നിക് ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ച് റഷ്യയുടെ മാരക ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 07:11 pm IST
in World

വാഷിംഗ്ടണ്‍: ഉക്രൈനെ മുഴുവന്‍ ഇരുട്ടിലാഴ്‌ത്തി ഒറെഷ്നിക് ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ച് റഷ്യയുടെ മാരക ആക്രമണം. ഉക്രൈന്റെ തലസ്ഥാനമായ കീവില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പടിഞ്ഞാറന്‍ ഉക്രൈനില്‍ നടന്ന ആക്രമണത്തില്‍ നഗരം മുഴുവന്‍ ഇരുട്ടിലായി.

🇷🇺 Another angle on the #Russian #Oreshnik missile attack in the #Lvov region

Outages of gas reported in the region#Russia pic.twitter.com/QY1gCI8lQU

— Gabriele M. (@Gabriele_M24) January 8, 2026

കഴിഞ്ഞ ദിവസം ഡ്രോണുകള്‍ ഉപയോഗിച്ച് പുടിനെ വധിക്കാന്‍ ഉക്രൈന്‍ നടത്തിയ ശ്രമത്തിനുള്ള മറുപടിയാണ് ഇതെന്ന് റഷ്യയുടെ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇനി റഷ്യയെതൊട്ടാല്‍ ആണവാക്രമണം നടത്താനും മടിക്കില്ലെന്ന  സൂചന തന്നെയാണ് പുടിന്‍ ഒറെഷ്നിക് ഉപയോഗത്തിലൂടെ നല്‍കുന്നത്. ഉക്രൈനിലെ ഡനിപ്രോയില്‍ 2024ല്‍ ഒറെഷ്നിക് മിസൈല്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ച ശേഷം ഇതിപ്പോള്‍ രണ്ടാമത്തെ തവണയാണ് പുടിന്‍ ഒറെഷ്നിക് ഉപയോഗിച്ച് ആക്രമണം നടത്തുന്നത്. വ്യാഴാഴ്ച രാത്രിയിലെ ആക്രമണത്തില്‍ ഒറെഷ്നിക് ഹൈപ്പര്‍ സോണിക് മിസൈലില്‍ ആണവായുധം ഘടിപ്പിച്ചിരുന്നില്ലെങ്കിലും ഇനി ആണവായുധം ഘടിപ്പിക്കാന്‍ മടിക്കില്ലെന്നും റഷ്യ സൂചന നല‍്കുന്നു. വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ സമൂഹമാധ്യമങ്ങളില്‍ പടിഞ്ഞാറന്‍ ഉക്രൈനിലെ ലീവ് നഗരത്തില്‍ തുടര്‍ച്ചയായി ഒറെഷ്നിക് മിസൈല്‍ വന്ന് പതിക്കുമ്പോഴുള്ള സ്ഫോടനങ്ങളുടെ വീഡിയോ പങ്കുവെയ്‌ക്കപ്പെട്ടിരുന്നു.

ഒറെഷ്നിക് ഹൈപ്പര്‍ സോണിക് ഏറ്റവും അപകടകാരിയായ മിസൈലാണ്. ശബ്ദത്തേക്കാള്‍ പത്തോ, പതിനൊന്നോ മടങ്ങ് വേഗതയില്‍ കുതിക്കുമെന്നതിനാല്‍ ഇതിനെ തടയാന്‍ ഒരു വ്യോമപ്രതിരോധസംവിധാനത്തിനും കഴിയില്ലെന്നാണ് റഷ്യയുടെ അവകാശവാദം. ഒറെഷ്നിക് ആണവായുധം ഘടിപ്പിക്കാവുന്ന ഹൈപ്പര്‍സോണിക് മിസൈല്‍ ആണെങ്കിലും വ്യാഴാഴ്ച രാത്രി വൈകി നടത്തിയ ആക്രമണത്തില്‍ ആണവായുധങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. ആറ് വലിയ തീഗോളങ്ങള്‍ ഉയരുന്നതു കണ്ടെന്നും അതിന് പിന്നാലെ നിരവധി സ്ഫോടനങ്ങള്‍ നടന്നുവെന്നും ദൃക്സാക്ഷികള്‍ വിവരിക്കുന്നു. അതിന് പിന്നാലെ പടിഞ്ഞാറന്‍ ഉക്രൈനിലെ നഗരങ്ങള്‍ ഇരുട്ടിലാഴ്ന്നു. ഇവിടുത്തെ വൈദ്യുത വിതരണം തടസ്സപ്പെട്ടു.

എന്തായാലും രണ്ടും കല്‍പിച്ചുള്ള താക്കീതാണ് ഈ ആക്രമണത്തിലൂടെ റഷ്യ നല്‍കുന്നത്. കഴിഞ്ഞ ദിവസം റഷ്യയുടെ കൊടിവെച്ച മറിനീറ എന്ന വെനസ്വേലയില്‍ നിന്നും പുറപ്പെട്ട കപ്പല്‍ അമേരിക്ക പിടിച്ചെടുത്തതിലും പുടിന്‍ കലിയിലാണ്.അന്താരാഷ്‌ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള അമേരിക്കയുടെ ഈ നീക്കത്തിനെ പുടിന്‍ വിമര്‍ശിച്ചിരുന്നു. അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നും ലക്ഷ്യം പുടിനെ തീര്‍ക്കലാണെന്നും പുടിന്‍ കണക്കുകൂട്ടുന്നു.

പുടിനെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളെ ഒന്നൊന്നായി തീര്‍ക്കുകയാണ് അമേരിക്ക. സിറിയയെ വീഴ്‌ത്തി, ഇപ്പോഴിതാ വെനസ്വേലയില്‍ പുടിനെ പിന്തുണയ്‌ക്കുന്ന നിക്കോളാസ് മഡൂറോയെ ബന്ദിയാക്കി കൊണ്ടുപോയി. അതിന് പിന്നാലെ പുടിന്റെ മറ്റൊരു കൂട്ടാളിയായ ഇറാനെയും അമേരിക്ക ആക്രമിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് പുറമെ സിറിയയില്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന ശക്തമായ വ്യോമാക്രമണം വെള്ളിയാഴ്ച  നടത്തി. ഉക്രൈനെ പിന്തുണയ്‌ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ആണവാക്രമണം നടത്താന്‍ മടിക്കില്ലെന്ന് പുടിന്‍ കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു.

അമേരിക്കയുടെ മുന്‍കയ്യില്‍ ഉക്രൈന്‍-റഷ്യ യുദ്ധം തീര്‍ക്കാനുള്ള സമാധാനചര്‍ച്ചകളിലും പുടിന് വിശ്വാസമില്ല.

Tags: UkrainePUtinKyivOreshnik Hypersonic missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

പുടിനെ ഫോണില്‍ വിളിച്ച് ഒരു മണിക്കൂറോളം സംസാരിച്ച് ട്രംപ്, ഇറാന്‍ യുദ്ധവും ഉക്രൈന്‍ യുദ്ധവും അവസാനിപ്പിക്കുമോ? പ്രതീക്ഷയില്‍ ലോകം

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.