Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജുമാ മസ്ജിദിന് സമീപം ബുൾഡോസർ നടപടിക്ക് പദ്ധതിയുണ്ടോ ? അനധികൃത  കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനായി സർവേ നടത്താൻ ഉത്തരവിട്ട് ദൽഹി ഹൈക്കോടതി

ബുധനാഴ്ച രാവിലെ ദൽഹിയിലെ തുർക്ക്മാൻ ഗേറ്റ് പ്രദേശത്ത് അനധികൃത കയ്യേറ്റത്തിനെതിരെ നടപടിയെടുക്കുന്നതിനിടെ പോലീസ് സംഘത്തിന് നേരെ ചില മതമൗലികവാദികൾ കല്ലെറിഞിരുന്നു. പള്ളി പൊളിച്ചുമാറ്റുമെന്ന അഭ്യൂഹം ചില പ്രാദേശിക യുവാക്കൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 12:27 pm IST
in India

ന്യൂദൽഹി: തുർക്ക്മാൻ ഗേറ്റ് പ്രക്ഷോഭത്തിന് ശേഷം ജുമാ മസ്ജിദിന് ചുറ്റുമുള്ള കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനായി ഒരു സർവേ നടത്താൻ ദൽഹി ഹൈക്കോടതി മുനിസിപ്പൽ കോർപ്പറേഷനോട് (എംസിഡി) നിർദ്ദേശിച്ചു. ഷാഹി ജുമാ മസ്ജിദിന് ചുറ്റുമുള്ള അനധികൃത കൈയേറ്റങ്ങളും അനധികൃത പാർക്കിംഗും സംബന്ധിച്ച് ഹൈക്കോടതി സുപ്രധാന നിർദ്ദേശങ്ങളും നൽകി. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ പ്രദേശവും സർവേ ചെയ്യാൻ മുനിസിപ്പൽ കോർപ്പറേഷനോട് ഹൈക്കോടതി ഉത്തരവിട്ടു. സർവേയിൽ ഏതെങ്കിലും അനധികൃത നിർമ്മാണമോ കൈയേറ്റമോ കണ്ടെത്തിയാൽ, നിയമപ്രകാരം ഉടനടി നടപടി സ്വീകരിക്കുമെന്നും കോടതി നിർദ്ദേശിച്ചു.

ഫർഹത് ഹസനും മറ്റ് നിരവധി പേരും സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജുമാ മസ്ജിദിന്റെ 3, 5, 7 ഗേറ്റുകൾക്ക് പുറത്ത് അനധികൃത പാർക്കിംഗ് നടക്കുന്നുണ്ടെന്നും ഇത് പൊതുജനങ്ങൾക്ക് കാര്യമായ അസൗകര്യമുണ്ടാക്കുന്നുണ്ടെന്നും ഹർജിക്കാർ കോടതിയിൽ പരാതിപ്പെട്ടു. കൂടാതെ പള്ളിയിലേക്കുള്ള പൊതു പ്രവേശന റോഡുകൾ കച്ചവടക്കാരും വാണിജ്യ കടകളും അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും പരാതിക്കാർ അറിയിച്ചു.

അതേ സമയം അനധികൃത പാർക്കിംഗുകളും കച്ചവടക്കാരെയും ഉടൻ നീക്കം ചെയ്യണമെന്നും പള്ളി പരിസരത്തെ വാണിജ്യ പ്രവർത്തനങ്ങൾ ഉടൻ നിർത്തലാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കവേ ജുമാ മസ്ജിദിന് ചുറ്റുമുള്ള ഇടങ്ങളിൽ വിശദമായ സർവേ നടത്താൻ കോടതി എംസിഡിയോട് നിർദ്ദേശിച്ചു. കൂടാതെ രണ്ട് മാസത്തിനുള്ളിൽ സർവേ റിപ്പോർട്ട് സമർപ്പിക്കാനുമാണ് നിർദ്ദേശം. ഇതിനു പുറമെ അനധികൃത കൈയേറ്റമോ നിർമ്മാണമോ കണ്ടെത്തിയാൽ കാലതാമസമില്ലാതെ നിയമനടപടി സ്വീകരിക്കണമെന്ന് ദൽഹി ഹൈക്കോടതി വ്യക്തമായി പറഞ്ഞു.

പഴയ ദൽഹിയിലെ തിരക്കേറിയ ഈ പ്രദേശത്തെ ഗതാഗത, കാൽനട യാത്രാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഈ ഉത്തരവ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദൽഹിയിലെ ഏറ്റവും പ്രശസ്തമായ മതപരവും ചരിത്രപരവുമായ സ്ഥലങ്ങളിൽ ഒന്നാണ് ജുമാ മസ്ജിദ്. ആയിരക്കണക്കിന് ആളുകൾ ദിവസവും ഷാഹി മസ്ജിദിൽ പ്രാർത്ഥന നടത്താനും പള്ളി സന്ദർശിക്കാനും എത്തുന്നു. എന്നിരുന്നാലും സമീപത്തുള്ള അനധികൃത പാർക്കിംഗും വഴിയോര കച്ചവടക്കാരും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഇത് പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുക മാത്രമല്ല പള്ളിയുടെ അന്തസ്സിനെയും ബാധിക്കുമെന്ന് ഹർജിക്കാർ വാദിച്ചു.

Tags: Delhi High CourtIllegal constructionencroachmentsDelhi Jama MasjidMunicipal Corporation of Delhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

India

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

Sports

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

India

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

India

വരികള്‍ക്കും റിക്കാര്‍ഡിങ്ങിനും മേല്‍ ഇളയരാജയ്‌ക്ക് അവകാശമില്ല: ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.