Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അന്ന് കിഡ്‌നി നല്‍കിയത് ഭാര്യ, മകളാണ് എല്ലാം;അസുഖത്തെക്കുറിച്ച് കണ്ണന്‍ പട്ടാമ്പി പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 01:47 pm IST
in Entertainment

അഭിനേതാവും, പ്രൊഡക്ഷന്‍ കണ്‍ട്രോളറും, മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. കിഡ്‌സി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു അദ്ദേഹം. സഹോദരനെ നഷ്ടമായ വേദന പങ്കുവെച്ച് മേജര്‍ രവിയും എത്തിയിരുന്നു. കുടുംബത്തെക്കുറിച്ചും, തന്റെ അസുഖത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള അഭിമുഖങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്രിയാറ്റിന്‍ അളവില്‍ വേരിയേഷന്‍ കണ്ടിരുന്നു. പല തരത്തില്‍ ചികിത്സകള്‍ നോക്കിയിരുന്നു. ലാല്‍ സാര്‍ പറഞ്ഞാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് വരുന്നത്.

അദ്ദേഹത്തിന്റെ ഫ്രണ്ടാണ് അസാന്‍ ഡോക്ടര്‍. അവരുടെ നിര്‍ദേശപ്രകാരമായാണ് ട്രീറ്റ്‌മെന്റുകള്‍ തുടങ്ങിയത്. ട്രീറ്റ്‌മെന്റിലൂടെ പോവാമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഇടയ്‌ക്ക് വെച്ച് കാലിലൊക്കെ നീര് വന്ന് നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നിര്‍ബന്ധിച്ചാണ് ഡോക്ടറെ കാണാന്‍ വന്നത്. ഇവിടെ വന്നപ്പോഴാണ് ഭയങ്കര സീരിയസാണ് എന്ന് പറഞ്ഞത്.

പെട്ടെന്ന് തന്നെ എന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. 17 ദിവസത്തോളം ഇവിടെയായിരുന്നു. ആ സമയത്താണ് കിഡ്‌നി മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഭാര്യ കിഡ്‌നി തരാമെന്ന് പറഞ്ഞപ്പോള്‍, ചെറുപ്പമാണ്, വേണ്ട, നമുക്ക് പുറമെ നോക്കാം എന്ന് പറഞ്ഞിരുന്നു. വേണ്ടെന്ന് നിലപാടിലായിരുന്നു ഭാര്യ. അങ്ങനെ ടെസ്റ്റുകള്‍ ചെയ്തപ്പോള്‍ എല്ലാം ഓക്കെയായിരുന്നു. ഏപ്രില്‍ മാസത്തിലായിരുന്നു ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്തത്. ഞാന്‍ പ്രതീക്ഷിച്ചതിലും അധികം നല്ല മാറ്റങ്ങളുണ്ട്. എനിക്ക് പുതുജീവിതം തന്നത് ഈ ആശുപത്രിയാണെന്നുമായിരുന്നു അന്ന് കണ്ണന്‍ പട്ടാമ്പി പറഞ്ഞത്.

സീ വിത്ത് എല്‍സ വ്‌ളോഗിലും, മറ്റ് യൂട്യൂബ് ചാനലിനുമൊക്കെയായി നല്‍കിയ അഭിമുഖങ്ങളിലെ വിശേഷങ്ങളാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പ്രൊഡക്ഷന്‍ മാനേജറായി വന്ന് അഭിനേതാവായതാണ് കണ്ണന്‍ പട്ടാമ്പി. അസുരവംശമാണ് ആദ്യം എന്റെ പേര് വന്ന ചിത്രം. യാദൃശ്ചികമായാണ് അഭിനയിക്കാന്‍ തുടങ്ങിയത്. അഭിനതേവായതിന് ശേഷവും പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്തിട്ടുണ്ട്. അഭിനയിക്കാനാണ് കൂടുതല്‍ ഇഷ്ടം. ആളുകള്‍ നമ്മളെ അറിയുമല്ലോ. അതുപോലെ അധികം ടെന്‍ഷനില്ലാത്ത ജോലിയുമാണ്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്. വെറുതെ ശുത്രുക്കളെ ഉണ്ടാക്കണ്ടല്ലോ. ഞങ്ങള്‍ രണ്ടുപേരാണ്. ഞാനും എന്റെ ചേട്ടനും. ചേട്ടനാണ് മേജര്‍ രവി. ചിലര്‍ക്ക് ഞങ്ങളെ മാറിപ്പോവാറുണ്ട്. എനിക്കൊരു മകളാണ്, സത്യഭാമ. അമ്മയുടെ പേരാണ് അവള്‍ക്ക് നല്‍കിയത്. അവള്‍ക്ക് സഭാകമ്പമൊന്നുമില്ല. സ്റ്റേജ് കണ്ടാല്‍ ഡാന്‍സ് ചെയ്യണം. അഭിനയിക്കാനൊക്കെ ഇഷ്ടമാണെന്നുമായിരുന്നു കണ്ണന്‍ പട്ടാമ്പി പറഞ്ഞത്.

ലാലേട്ടന്റെ ഫാമിലിയുമായി നല്ല അടുപ്പമുണ്ട്. പുനര്‍ജനിയുടെ സമയത്ത് പ്രണവിനെ ലൊക്കേഷനിലേക്ക് കൊണ്ടുവരുന്നതൊക്കെ ഞാനായിരുന്നു. അവനെപ്പോഴും എന്റെ കൂടെയായിരുന്നു. അന്നത്തെ ബന്ധം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. അതൊരിക്കലും ദുരുപയോഗം ചെയ്യാറില്ല. ആള്‍ക്കാരുടെ മുന്നില്‍ വെച്ച് ആളാവാന്‍ വിളിക്കാറൊന്നുമില്ല. അമ്മയുണ്ടാക്കുന്ന അച്ചാര്‍ ഉണ്ടാക്കാനറിയോ എന്ന് ചോദിച്ച് ഇടയ്‌ക്ക് ലാല്‍ സാര്‍ വിളിച്ചിരുന്നു.

അമ്മയൊക്കെയായി അദ്ദേഹത്തിന് ഭയങ്കര അടുപ്പമായിരുന്നു. സത്യഭാമയെ മുരുകന്‍ എന്നാണ് ലാല്‍ സാര്‍ വിളിക്കുന്നത്. മോള്‍ ആദ്യം കണ്ടപ്പോള്‍ മുരുകന്‍ എന്നാണ് വിളിച്ചത്. സിനിമ കഴിഞ്ഞാല്‍ സാറിനെന്താണ് മറ്റ് ഹോബി എന്ന് ചോദിച്ചപ്പോള്‍ എന്റെ മോള്‍ എന്നായിരുന്നു കണ്ണന്‍ പട്ടാമ്പി പറഞ്ഞത്. ലൊക്കേഷനിലാണെങ്കിലും മോളെ കാണാനായി ഓടിയെത്തും. അവളും എപ്പോഴും വിളിക്കാറുണ്ട്. കാസര്‍കോടുകാരിയായ രമ്യയാണ് കണ്ണന്‍ പട്ടാമ്പിയുടെ സഹധര്‍മ്മിണി.

Tags: deathMajor Ravikannan pattambiMalyalam MovieLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

Kerala

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

India

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് റൊണാള്‍ഡോ

India

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

Kerala

നിയമവിരുദ്ധ വിദേശ ധനസഹായം: തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷനറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി ഒഴുക്കി, യുഎപിഎ പ്രകാരം കേസെടുത്തു

പുതിയ വാര്‍ത്തകള്‍

US-ഇറാൻ യുദ്ധത്തിന് വിരാമം: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ട്രംപ്, ജൂൺ 19ന് ഒപ്പുവയ്‌ക്കും

അതിര്‍ത്തി കടക്കുന്ന ഭീഷണി: ലക്ഷ്യം ഭാരതം

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലഘട്ടം; നാഗരിക മഹിമയുടെ പുനരുജ്ജീവനം

മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

സംഘശതാബ്ദിയുടെ ഭാഗമായി തൃശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ സമീപം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കള്‍: ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

സമ്പൂർണ്ണ മിഥുനമാസ ഫലം 2026: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

കീമോ തെറാപ്പി തുടങ്ങുകയാണ്….: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.