Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അന്ന് കിഡ്‌നി നല്‍കിയത് ഭാര്യ, മകളാണ് എല്ലാം;അസുഖത്തെക്കുറിച്ച് കണ്ണന്‍ പട്ടാമ്പി പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 01:47 pm IST
in Entertainment

അഭിനേതാവും, പ്രൊഡക്ഷന്‍ കണ്‍ട്രോളറും, മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. കിഡ്‌സി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു അദ്ദേഹം. സഹോദരനെ നഷ്ടമായ വേദന പങ്കുവെച്ച് മേജര്‍ രവിയും എത്തിയിരുന്നു. കുടുംബത്തെക്കുറിച്ചും, തന്റെ അസുഖത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള അഭിമുഖങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്രിയാറ്റിന്‍ അളവില്‍ വേരിയേഷന്‍ കണ്ടിരുന്നു. പല തരത്തില്‍ ചികിത്സകള്‍ നോക്കിയിരുന്നു. ലാല്‍ സാര്‍ പറഞ്ഞാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് വരുന്നത്.

അദ്ദേഹത്തിന്റെ ഫ്രണ്ടാണ് അസാന്‍ ഡോക്ടര്‍. അവരുടെ നിര്‍ദേശപ്രകാരമായാണ് ട്രീറ്റ്‌മെന്റുകള്‍ തുടങ്ങിയത്. ട്രീറ്റ്‌മെന്റിലൂടെ പോവാമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഇടയ്‌ക്ക് വെച്ച് കാലിലൊക്കെ നീര് വന്ന് നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നിര്‍ബന്ധിച്ചാണ് ഡോക്ടറെ കാണാന്‍ വന്നത്. ഇവിടെ വന്നപ്പോഴാണ് ഭയങ്കര സീരിയസാണ് എന്ന് പറഞ്ഞത്.

പെട്ടെന്ന് തന്നെ എന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. 17 ദിവസത്തോളം ഇവിടെയായിരുന്നു. ആ സമയത്താണ് കിഡ്‌നി മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഭാര്യ കിഡ്‌നി തരാമെന്ന് പറഞ്ഞപ്പോള്‍, ചെറുപ്പമാണ്, വേണ്ട, നമുക്ക് പുറമെ നോക്കാം എന്ന് പറഞ്ഞിരുന്നു. വേണ്ടെന്ന് നിലപാടിലായിരുന്നു ഭാര്യ. അങ്ങനെ ടെസ്റ്റുകള്‍ ചെയ്തപ്പോള്‍ എല്ലാം ഓക്കെയായിരുന്നു. ഏപ്രില്‍ മാസത്തിലായിരുന്നു ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്തത്. ഞാന്‍ പ്രതീക്ഷിച്ചതിലും അധികം നല്ല മാറ്റങ്ങളുണ്ട്. എനിക്ക് പുതുജീവിതം തന്നത് ഈ ആശുപത്രിയാണെന്നുമായിരുന്നു അന്ന് കണ്ണന്‍ പട്ടാമ്പി പറഞ്ഞത്.

സീ വിത്ത് എല്‍സ വ്‌ളോഗിലും, മറ്റ് യൂട്യൂബ് ചാനലിനുമൊക്കെയായി നല്‍കിയ അഭിമുഖങ്ങളിലെ വിശേഷങ്ങളാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പ്രൊഡക്ഷന്‍ മാനേജറായി വന്ന് അഭിനേതാവായതാണ് കണ്ണന്‍ പട്ടാമ്പി. അസുരവംശമാണ് ആദ്യം എന്റെ പേര് വന്ന ചിത്രം. യാദൃശ്ചികമായാണ് അഭിനയിക്കാന്‍ തുടങ്ങിയത്. അഭിനതേവായതിന് ശേഷവും പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്തിട്ടുണ്ട്. അഭിനയിക്കാനാണ് കൂടുതല്‍ ഇഷ്ടം. ആളുകള്‍ നമ്മളെ അറിയുമല്ലോ. അതുപോലെ അധികം ടെന്‍ഷനില്ലാത്ത ജോലിയുമാണ്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്. വെറുതെ ശുത്രുക്കളെ ഉണ്ടാക്കണ്ടല്ലോ. ഞങ്ങള്‍ രണ്ടുപേരാണ്. ഞാനും എന്റെ ചേട്ടനും. ചേട്ടനാണ് മേജര്‍ രവി. ചിലര്‍ക്ക് ഞങ്ങളെ മാറിപ്പോവാറുണ്ട്. എനിക്കൊരു മകളാണ്, സത്യഭാമ. അമ്മയുടെ പേരാണ് അവള്‍ക്ക് നല്‍കിയത്. അവള്‍ക്ക് സഭാകമ്പമൊന്നുമില്ല. സ്റ്റേജ് കണ്ടാല്‍ ഡാന്‍സ് ചെയ്യണം. അഭിനയിക്കാനൊക്കെ ഇഷ്ടമാണെന്നുമായിരുന്നു കണ്ണന്‍ പട്ടാമ്പി പറഞ്ഞത്.

ലാലേട്ടന്റെ ഫാമിലിയുമായി നല്ല അടുപ്പമുണ്ട്. പുനര്‍ജനിയുടെ സമയത്ത് പ്രണവിനെ ലൊക്കേഷനിലേക്ക് കൊണ്ടുവരുന്നതൊക്കെ ഞാനായിരുന്നു. അവനെപ്പോഴും എന്റെ കൂടെയായിരുന്നു. അന്നത്തെ ബന്ധം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. അതൊരിക്കലും ദുരുപയോഗം ചെയ്യാറില്ല. ആള്‍ക്കാരുടെ മുന്നില്‍ വെച്ച് ആളാവാന്‍ വിളിക്കാറൊന്നുമില്ല. അമ്മയുണ്ടാക്കുന്ന അച്ചാര്‍ ഉണ്ടാക്കാനറിയോ എന്ന് ചോദിച്ച് ഇടയ്‌ക്ക് ലാല്‍ സാര്‍ വിളിച്ചിരുന്നു.

അമ്മയൊക്കെയായി അദ്ദേഹത്തിന് ഭയങ്കര അടുപ്പമായിരുന്നു. സത്യഭാമയെ മുരുകന്‍ എന്നാണ് ലാല്‍ സാര്‍ വിളിക്കുന്നത്. മോള്‍ ആദ്യം കണ്ടപ്പോള്‍ മുരുകന്‍ എന്നാണ് വിളിച്ചത്. സിനിമ കഴിഞ്ഞാല്‍ സാറിനെന്താണ് മറ്റ് ഹോബി എന്ന് ചോദിച്ചപ്പോള്‍ എന്റെ മോള്‍ എന്നായിരുന്നു കണ്ണന്‍ പട്ടാമ്പി പറഞ്ഞത്. ലൊക്കേഷനിലാണെങ്കിലും മോളെ കാണാനായി ഓടിയെത്തും. അവളും എപ്പോഴും വിളിക്കാറുണ്ട്. കാസര്‍കോടുകാരിയായ രമ്യയാണ് കണ്ണന്‍ പട്ടാമ്പിയുടെ സഹധര്‍മ്മിണി.

Tags: deathMajor Ravikannan pattambiMalyalam MovieLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.