Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗര്‍വിന്റെ കാലത്തെ ജനങ്ങള്‍ പുറന്തള്ളിയതിന് പുതിയ മേയറെ കളിയാക്കി ദേശാഭിമാനിയുടെ കൊതിക്കെറുവ്

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Jan 6, 2026, 09:41 am IST
in Kerala, Thiruvananthapuram
പുത്തരിക്കണ്ടം മൈതാനിയിലെ 'പുലരി കൂട്ടായ്മ' യോടൊപ്പം പുത്തരിക്കണ്ടം മൈതാനിയിൽ

പുത്തരിക്കണ്ടം മൈതാനിയിലെ 'പുലരി കൂട്ടായ്മ' യോടൊപ്പം പുത്തരിക്കണ്ടം മൈതാനിയിൽ

തിരുവനന്തപുരം: അധികാര ഗര്‍വിന്റെ ആള്‍രൂപമായിരുന്ന മുന്‍മേയര്‍ ആര്യാരാജേന്ദ്രനെയും നാലര പതിറ്റാണ്ടിന്റെ ഇടത് അഴിമതി ഭരണത്തെയും ജനങ്ങള്‍ പുറന്തള്ളിയതിന്റെ കലിപ്പടങ്ങാതെ മേയറെ കളിയാക്കി നെടുവീര്‍പ്പിടുകയാണ് സിപിഎം മുഖപത്രം ദേശാഭിമാനി. ജനങ്ങളെ അകറ്റിനിര്‍ത്തിയും പ്രോട്ടോകോളിന്റെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തിയും വിഹരിച്ചിരുന്ന മുന്‍ മേയറില്‍ നിന്ന് വ്യത്യസ്തമായി മേയര്‍ വി.വി. രാജേഷ് ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതും വികസനസന്ദേശവുമായി മുന്നേറുന്നതുമാണ് ദേശാഭിമാനിയെയും കുട്ടിസഖാക്കളെയും വിറളി പിടിപ്പിക്കുന്നത്.

കഴിഞ്ഞദിവസം പുത്തരിക്കണ്ടം മൈതാനത്ത് പുലര്‍ച്ചെ നടക്കാനിറങ്ങിയതും കാല്‍നട യാത്രക്കാരുമായി ആശയവിനിമയം നടത്തിയതും സിപിഎമ്മിന് ദഹിച്ചിട്ടില്ല. നടക്കാനും വ്യായാമത്തിനുമായി എത്തുന്നവര്‍ പുത്തരിക്കണ്ടം മൈതാനത്തെ പാമ്പുശല്യത്തെക്കുറിച്ച് ഉള്‍പ്പെടെ മേയറോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് മേയര്‍ വി.വി.രാജേഷ് രാവിലെ മൈതാനത്തെത്തിയത്. മൈതാനത്തിന്റെ പരിതാപാവസ്ഥയെക്കുറിച്ച് നാട്ടുകാര്‍ മേയര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. എന്നാല്‍ നാട്ടുകാരെ ഉള്‍പ്പെടെ കളിയാക്കിയും അധിക്ഷേപിച്ചുമാണ് ദേശാഭിമാനിയുടെയും സൈബര്‍ സഖാക്കളുടെയും പ്രചാരണം.

ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കലവറ ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി വി. ശിവന്‍കുട്ടി എത്തിയ വേളയിലും ഇഴജന്തുക്കളുടെ സാന്നിധ്യം മൈതാനത്ത് കണ്ടിരുന്നു. എന്നിട്ടും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. പുതിയ മേയര്‍ അധികാരമേറ്റതോടെ പുത്തരിക്കണ്ടത്തിന്റെ നവീകരണം നാട്ടുകാര്‍ ആഗ്രഹിച്ചതാണ് ദേശാഭിമാനിയെ ചൊടിപ്പിച്ചത്.

പദ്ധതികള്‍ അട്ടിമറിച്ചത് ഇടതു ഭരണം

ചാല വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് കഴിഞ്ഞ രണ്ടുതവണയും ബിജെപി ആണ് വിജയിച്ചതെന്നും അക്കാലത്ത് യാതൊന്നും ചെയ്തില്ലെന്നുമാണ് ദേശാഭിമാനിയുടെ കണ്ടെത്തല്‍. എന്നാല്‍ ബിജെപി വാര്‍ഡുകളില്‍ വികസനം പാടില്ലെന്ന ഇടതു ഭരണസമിതിയുടെ അജണ്ട പല കൗണ്‍സില്‍ യോഗങ്ങളിലും ചര്‍ച്ചയായത് ദേശാഭിമാനി കണ്ടില്ല. റോഡ് നവീകരണവും സ്ട്രീറ്റലൈറ്റ് സ്ഥാപിക്കലുമുള്‍പ്പെടെ നിഷേധിച്ചായിരുന്നു അന്ന് ഇടതുഭരണസമിതി ജനങ്ങളോട് പകവീട്ടിയിരുന്നത്. ഇടതുപാര്‍ട്ടിയുടെ ഇഷ്ടക്കാരായ കരാറുകാര്‍ പലയിടങ്ങളില്‍ നിന്നുള്ള അറവുശാല മാലിന്യം ചാല വാര്‍ഡില്‍ തള്ളുന്നതിനെതിരെ കൗണ്‍സിലര്‍ സിമി ജ്യോതിഷ് പലതവണ പരാതിപ്പെട്ടിരുന്നതാണ്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റേതായിരുന്ന ആയിരക്കണക്കിനേക്കര്‍ വസ്തുവകകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത കൂട്ടത്തില്‍ പുത്തരിക്കണ്ടവും നഗരസഭ കയ്യടക്കുകയായിരുന്നു. സാമൂഹ്യവിരുദ്ധ താവളമായി ഇവിടം വര്‍ഷങ്ങളോളം കാടുപിടിച്ചു കിടന്നു. വല്ലപ്പോഴും രാഷ്‌ട്രീയ സമ്മേളനമോ മറ്റോ നടക്കുമ്പോഴായിരുന്നു കാടുവെട്ടിത്തെളിക്കല്‍.

വെങ്കയ്യ നായിഡു നഗരവികസന വകുപ്പ് മന്ത്രിയായിരിക്കവെ അനുവദിച്ച 1538 കോടിയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പായതോടെയാണ് പുത്തരിക്കണ്ടം മൈതാനത്തിന് കുറച്ചെങ്കിലും ശാപമോക്ഷമായത്. ശ്രീപദ്മനാഭന്റെ സ്വത്ത് തട്ടിയെടുത്ത് ഇ.കെ. നായനാര്‍ പാര്‍ക്ക് പണിതവര്‍, കേന്ദ്രസര്‍ക്കാരില്‍ നിന്ന് പണം കിട്ടിയതോടെയാണ് ഇവിടെ കുറച്ചെങ്കിലും നവീകരണത്തിന് തയ്യാറായത്.

Tags: corporationV.V RajeshThiruvananthapurammayor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

Kerala

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

Kerala

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.