Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോൺഗ്രസ്സിന്റെ മുഖം മൂടി അണിഞ്ഞ ജിഹാദിയോട് പറയാൻ ഉള്ളത് ഇത് വാര്യംകുന്നന്റെ 1921 അല്ല, നരേന്ദ്രമോദി നയിക്കുന്ന 2026- അഡ്വ. ഗോപാലകൃഷ്ണൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 08:04 am IST
in Kerala

വെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ഹാരിസ് മുതുർ എന്ന യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റിനെതിരെ ശക്തമായി പ്രതികരിച്ച് അഡ്വക്കേറ്റ്. ബി ഗോപാലകൃഷ്ണൻ. ശ്രീ വെള്ളാപ്പള്ളി നടേശനേ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഹിന്ദുവിന്റെ ഇടയിൽ ഉണ്ടായേക്കാം.. അത് ഹിന്ദു സമൂഹത്തിന്റെ ആഭ്യന്തര വിഷയം.. അതോർത്തു കോൺഗ്രസ്‌ മുഖംമൂടി ധരിച്ചവർ വെറുതെ കിനാവ് കാണാൻ നിൽക്കണ്ട.. അത് കോൺഗ്രെസ്സ്കാരും കോൺഗ്രസ്‌ മുഖം മൂടി ധരിച്ചവരും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം താക്കീത് ചെയ്തു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഹാരിസ് മുതുർ എന്ന യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ്‌നോടും കേരളീയ സമൂഹത്തിന്റെ അറിവിലേക്കും ആണ് ഇവിടെ പറയാനുള്ളത്….എസ്എൻഡിപി യോഗത്തിന്റെ ആദരണീയനായ ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശനെ കരി ഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകും എന്ന് പരസ്യമായി ആഹ്വാനം ചെയ്തത് മാധ്യമ വാർത്തകൾ വഴിയാണ് എന്റെ ശ്രദ്ധയിൽ പെട്ടത്.. ആദ്യം തന്നെ കോൺഗ്രസ്സിന്റെ മുഖം മൂടി അണിഞ്ഞ ജിഹാദിയോട് പറയാൻ ഉള്ളത് ഇത് വാര്യംകുന്നന്റെ 1921 അല്ല,, നരേന്ദ്രമോദി നയിക്കുന്ന 2026ൽ എത്തി ഈ നാട്..

നിങ്ങൾ എത്ര മതേതര മുഖം മൂടി അണിഞ്ഞാലും ഉള്ളിൽ ഉള്ള ജിഹാദിത്തരം അറിയാതെ പുറത്തേക്ക് വരും… കേരളത്തിലെ ഹൈന്ദവ സമൂഹത്തിലെ ഏതാണ്ട് 23% വരുന്ന പ്രധാനപെട്ട വിഭാഗം ആണ് ഈഴവ/തിയ്യ വിഭാഗം.. ആ വിഭാഗങ്ങൾ ഉൾകൊള്ളുന്ന എസ്എൻഡിപി യുടെ അനിഷേധ്യനായ നേതാവാണ് ശ്രീ വെള്ളാപ്പള്ളി നടേശൻ..അതുകൊണ്ട് യൂത്തൻ കോൺഗ്രസ്‌ ജിഹാദിയുടെ വിരട്ടൽ ഭീഷണി ഒന്നും ഇങ്ങോട്ട് ഇറക്കരുത്.. കേരളത്തിൽ ഇന്നും ഹിന്ദു സമൂഹം 54% ഉണ്ട് എന്നുള്ള കാര്യം മിസ്റ്റർ യൂത്തനെ ഓർമ്മപ്പെടുത്തുകയാണ്..

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയെ മൂന്നായി വിഭജിക്കണം എന്ന തിട്ടുരം ഇറങ്ങിയിട്ട് ആഴ്ച ആയില്ല.. അതിനു മുൻപ് ശ്രീ വെള്ളാപ്പള്ളി നടേശന് എതിരെ അടുത്ത തിട്ടുരം… മലപ്പുറവും മലബാറും ആരുടെയും കുത്തക ആണെന്ന് കരുതണ്ട… മതേതര കോൺഗ്രസ്സിനെ കുറിച്ച് പറഞ്ഞാൽ മഹാരാഷ്‌ട്രയിൽ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അവർക്ക് SDPI സഖ്യ കക്ഷി ആണെങ്കിൽ കേരളത്തിൽ മുസ്ലീം ലീഗും.. വെൽഫയർ പാർട്ടിയും പിന്നെ രഹസ്യമായി SDPI യും സഖ്യ കക്ഷികളാണ്… അത് കൊണ്ട് തന്നെയാണ് പലപ്പോളും ഞാൻ തുറന്നു പറയാറുള്ളത് അമ്പലം കൊള്ളക്കാരായ കമ്മ്യൂണിസ്റ്റ്‌കളെക്കാൾ 100 ഇരട്ടി വീര്യമുള്ള ഉഗ്ര വിഷം ആണ് പൊളിറ്റിക്കൽ ഇസ്ലാമിന്റെ പിന്തുണയോടെ അധികാരത്തിൽ എത്താൻ ശ്രമിക്കുന്ന യുഡിഫ് എന്ന വർഗ്ഗീയ മുന്നണി..

എന്തിനു ബിജെപി എന്ന് ചോദിച്ചുകൊണ്ട് മതേതരൻ എന്ന് ഊറ്റം കൊള്ളുന്ന ഹിന്ദുവിനോടും ക്രിസ്ത്യാനിയോടും ദേശീയ വാദി മുസ്‌ലിംനോടും എനിക്ക് പറയാനുള്ളത്,, വരും തലമുറകൾക്കും ഈ നാട്ടിൽ സമാധാനത്തോടെ സ്വസ്ഥമായി ജീവിക്കണം.. എന്ത് കൊണ്ട് ബിജെപി എന്ന ചോദ്യത്തിന് ഇതാണ് ഉത്തരം.. ജനസംഖ്യ വർധനവിന്റെ പേരിൽ മലപ്പുറത്തെ മൂന്നായി മുറിക്കണം എന്ന് വാദിക്കുന്നവർ ഭാവിയിൽ ജനസംഖ്യ അടിസ്ഥാനത്തിൽ കേരളത്തെ നൂറായി വിഭജിക്കണം എന്ന ആവശ്യവുമായി വരും യാതൊരു സംശയവും വേണ്ട…ഒരു 10 വർഷം കഴിയുമ്പോൾ ഈ നാട്ടിൽ കമ്മ്യൂണിസം മഷി ഇട്ട് നോക്കിയാൽ പോലും കിട്ടില്ല…

കോൺഗ്രസ്സിനെ അപ്പോളേക്കും ലീഗും വെൽഫയർ പാർട്ടിയും SDPI യും ഉൾപ്പെടെ ഉള്ള സംഘടിത ശക്തികൾ വിഴുങ്ങി കഴിഞ്ഞിരിക്കും.. ശ്രീ വെള്ളാപ്പള്ളി നടേശനെ പോലെ ഹിന്ദു സമൂഹത്തിലെ സമുന്നതനായ നേതാവിനെ കരി ഓയിൽ ഒഴിച്ച് ആക്രമിക്കാനുള്ള പരസ്യ ആഹ്വാനം ചെയ്യാൻ കോൺഗ്രസ്‌ മുഖം മൂടി ധരിച്ച ഈ കൂട്ടർക്ക് കഴിയും എങ്കിൽ ഭാവിയിൽ അത് ഭയാനകമായ അവസ്ഥയിലേക്ക് നീങ്ങും സംശയം വേണ്ട… ISIS ലേക്ക് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത മണ്ണാണ് നമ്മുടെ കൊച്ചു കേരളം..കാശ്മീരിൽ ഇന്ത്യൻ ആർമിയുടെ വെടിയേറ്റ് മരിച്ച തീവ്രവാദികളെ വരെ സൃഷ്‌ടിച്ച മണ്ണാണ് കേരളം.. നിരോധിക്കപ്പെട്ട സിമി യും എൻഡിഎഫ് ഉം പോപ്പുലർ ഫ്രണ്ട് ഉം മദനിയുടെ ISS ഉം ജന്മം കൊണ്ട മണ്ണാണ് ഈ കൊച്ചു കേരളം.അത് കൊണ്ട് തന്നെയാണ് ശ്രീ വെള്ളാപ്പള്ളി നടേശന് നേരെ ഉള്ള ആക്രമണ ആഹ്വാനത്തെ നിസ്സാരം ആയി കാണാൻ കഴിയാത്തത്..

ചെങ്ങന്നൂരിലെ എബിവിപി നേതാവ് 21 വയസ്സുള്ള വിശാൽ വധം.. കൊന്നവർ ആരും ഇല്ല.. കണ്ടവർ ആരും ഇല്ല. നടുറോഡിൽ പട്ടാപകൽ നടന്ന സംഭവം..എന്താല്ലേ…? ഇത് കൊണ്ട് തന്നെയാണ് പറയുന്നത് കേരളത്തിൽ എന്ത് കൊണ്ട് ബിജെപി വരണം? നമുക്ക് വേണ്ടിയല്ല.. നമ്മുടെ കൊച്ചു കേരളത്തിൽ സുരക്ഷിതമായി വരും തലമുറകൾക്ക് ജീവിക്കാൻ.. അതിനു ഇവിടെ ബിജെപി വരേണ്ടത് അനിവാര്യമാണ്..

കലിമ ചൊല്ലാൻ അറിയാത്തതീന്റെ പേരിൽ കാശ്മീരിൽ 26 നിരപരാധികൾ കൊല്ലപ്പെട്ടത് നാം മറക്കാൻ സമയം ആയി വരുന്നതേ ഉള്ളു.. നമ്മുടെ കൊച്ചു കേരളത്തെ മതത്തിന്റെ പേരിൽ ജനസംഖ്യയുടെ പേരിൽ നൂറായി കീറി മുറിക്കാതിരിക്കാൻ.. വരും തലമുറകൾ സുരക്ഷിതമായി ഈ മണ്ണിൽ ജീവിക്കാൻ ഇവിടെ ബിജെപി വരണം.. വന്നേ മതിയാവു..ഇനിയും നേരം വെളുക്കാത്തവർക്ക് ഉള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്..

Tags: UDFVellappally NatesanAdv. B. Gopalakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Article

മാറാനിതാണ് നേരം

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.