Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സംസാരിച്ചിരിക്കുന്നതിനിടയില്‍ വയ്യാതെയായി: അമ്മയെക്കുറിച്ച് മോഹന്‍ലാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 05:37 pm IST
in Entertainment

ജീവിതത്തില്‍ എല്ലാമെല്ലാമായ അമ്മയെക്കുറിച്ച് എപ്പോഴും വാചാലനാവാറുണ്ട് മോഹന്‍ലാല്‍. കുട്ടിക്കാലം മുതലേ തന്നെ പാട്ടിലും അഭിനയത്തിലും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു ലാലു എന്ന് അമ്മ പറഞ്ഞിരുന്നു. അന്ന് എന്തോ പാട്ട് പഠിപ്പിക്കാനായില്ല. കവിയൂര്‍ പൊന്നമ്മയും ലാലുവും ഒന്നിച്ച് വരുന്നത് കാണാന്‍ എനിക്കിഷ്ടമാണ്. പൊന്നമ്മയോടും ഞാന്‍ അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ജെബി ജംഗക്ഷനില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അമ്മ മകനെക്കുറിച്ച് വാചാലയായത്. ജീവിതത്തില്‍ വില്ലനല്ല അവന്‍, അവനെ പിടിച്ച് വില്ലനാക്കിയതില്‍ എനിക്ക് സങ്കടമുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ നരേന്ദ്രനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു മോഹന്‍ലാലിന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഷൂട്ട് കഴിഞ്ഞ് വന്നാല്‍ ഞാന്‍ കൈയ്യും കാലുമൊക്കെ നോക്കാറുണ്ട്. എവിടെയെങ്കിലും ഒടിവോ, ചതവോ ഒക്കെ ഉണ്ടോയെന്ന് നോക്കും.

 

കാലങ്ങള്‍ക്ക് ശേഷമായി അമ്മയെ സ്‌ക്രീനില്‍ കണ്ട സന്തോഷമായിരുന്നു മോഹന്‍ലാല്‍ പങ്കുവെച്ചത്. അമ്മ ഇപ്പോള്‍ സംസാരിക്കും. അത്ര ക്ലാരിറ്റിയില്ല. പക്ഷേ, നമുക്ക് മനസിലാവും. എന്തിനാണ് നീ ഇങ്ങനെ ഫൈറ്റ് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞ് അമ്മ വന്ന് കൈയ്യും, കാലുമൊക്കെ നോക്കാറുണ്ട്. ഫൈറ്റ് എന്ന് പറയുന്നത് ഏറ്റവും അപകടം നിറഞ്ഞ കാര്യമാണ്. സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അമ്മയ്‌ക്ക് വയ്യാതെയായത്. ആര്‍ക്ക് വേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥയാണത്. മാതാ അമൃതാന്ദമയിയെ ആണ് ഞാന്‍ ആദ്യം വിളിക്കുന്നത്. തിരുവന്തപുരത്ത് വെച്ചായിരുന്നു ഇത് സംഭവിച്ചതെങ്കിലോ, അവിടെ ആരും കാണില്ലായിരുന്നല്ലോ. നമ്മുടെ ആശുപത്രിയിലേക്കാണ് മോന്‍ നേരെ കൊണ്ടുവന്നത്. നിങ്ങള്‍ ചിന്തിക്കുന്നു എന്നത് എനിക്ക് മനസിലാക്കാന്‍ പറ്റുന്നുണ്ടെന്ന് മനസിലായ സമയമാണ്.

 

എന്റെ ശബ്ദത്തില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ അമ്മയ്‌ക്ക് മനസിലാവും. എനിക്കൊരു പനിയോ, ജലദോഷമോ വന്നാലും അമ്മ ചോദിക്കും. അത് അമ്മയ്‌ക്ക് മാത്രം മനസിലാവുന്നതാണ്. അതുപോലെ അമ്മയ്‌ക്ക് എന്തെങ്കിലും വന്നാല്‍ എനിക്കും മനസിലാവും. അന്നൊരിക്കല്‍ ഞാനും അങ്കിളും ആന്റിയുമൊക്കെ മാതാ അമൃതാനന്ദമയിയെ കാണാന്‍ പോയിരുന്നു. അന്നത്തെ ദിവസം പുറമെ നിന്നുള്ളവരെ കാണുന്നതായിരുന്നില്ല. അധികം ആള്‍ക്കാരൊന്നുമുണ്ടായിരുന്നില്ല അവിടെ. ഭസ്മമൊക്കെ തന്ന്, ഒരു ആപ്പിളും ഉമ്മയുമൊക്കെ തന്ന് അമ്മ പോയ്‌ക്കോളാന്‍ പറയും. അമ്മയുടെ കൈയ്യിലുണ്ടായിരുന്ന മുത്തുകളൊക്കെയുള്ള ഒരു ബ്രേസ്ലെറ്റുണ്ടായിരുന്നു. അതുവെച്ച് അമ്മ പ്രാര്‍ത്ഥിക്കുന്നുണ്ടായിരിക്കാം. അതുപോലെയൊന്ന് കിട്ടിയാല്‍ കൊള്ളാമെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ ചിന്തിക്കാന്‍ പാടില്ലെന്ന് പിന്നെ എനിക്ക് മനസിലായിരുന്നു.

 

അമ്മ അടുത്ത് വിളിച്ച് കൈയ്യിലുള്ള ബ്ലേസെറ്റ് എനിക്ക് ഊരിത്തന്നു. അതാണ് യഥാര്‍ത്ഥ സ്‌നേഹം എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരു മകന്റെ മനസിലുള്ള വികാരം അമ്മ മനസിലാക്കി. ആ അമ്മയുടെ കാര്യമല്ല പറയുന്നത്. എല്ലാ അമ്മമാരുടെയുമാണ്. അമ്മയെ ഞാന്‍ എല്ലാ ദിവസവും ഫോണ്‍ ചെയ്യും. പഴയ കാര്യങ്ങളാണ് കൂടുതലും ഓര്‍മ്മ വരുന്നത്. തന്മാത്രയെന്ന സിനിമയില്‍ അഭിനയിച്ച സമയത്ത് തന്നെ അങ്ങനെയൊരു അവസ്ഥ വന്നാലുള്ള കാര്യത്തെക്കുറിച്ച് ഞാന്‍ മനസിലാക്കിയതാണ്. അങ്ങനെയൊരു അമ്മയ്‌ക്കും സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം എന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

Tags: deathmother@MohanlalLatest newsNAIN
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.