Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ ഉരുപ്പടികളും മണി കൊണ്ടുപോയെന്ന് പ്രവാസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 06:32 am IST
in Kerala

പത്തനംതിട്ട: ഉണ്ണികൃഷ്ണന്‍ പോറ്റിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധമുള്ള ഉന്നതനും ചേര്‍ന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ക്കൊപ്പം ശബരിമലയിലേത് എന്ന പേരില്‍ സ്വര്‍ണ ഉരുപ്പടികളും തിരുവനന്തപുരത്തെ ഹോട്ടലില്‍ ഡി. മണിക്ക് കോടികള്‍ വാങ്ങി കൈമാറിയതായി പ്രവാസി വ്യവസായിയുടെ മൊഴി. ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു പു
റത്തുവന്നതിലേറെ വ്യാപ്തിയുണ്ടെന്നു വ്യക്തമാക്കുന്നതാണ് പന്തളം സ്വദേശി പ്രവാസി വ്യവസായിയുടെ മൊഴി. കൊള്ളയുടെ വ്യാപ്തി വിശദമാക്കുന്ന പുതിയ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ അന്താരാഷ്‌ട്ര ബന്ധമുള്ള പ്രതികളെ കുടുക്കാന്‍ എസ്‌ഐടി അന്വേഷണം പോരാ, സിബിഐ തന്നെ വേണമെന്ന് വ്യക്തമാകുകയാണ്.

എഐഎഡിഎംകെയുമായി ബന്ധമുള്ള ചിലര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് ഈ വിഗ്രഹങ്ങള്‍ വാങ്ങാന്‍ ഡി. മണിയുടെ ദിണ്ടിഗലിലെ വസതിയിലെത്തിയ പന്തളം സ്വദേശിയോട് വിഗ്രഹത്തിന്റെയും സ്വര്‍ണ ഉരുപ്പടികളുടെയും ചരിത്രവും മഹാത്മ്യവും പറഞ്ഞുകൊടുത്തത് ഡി. മണി തന്നെയാണ്. ആയിരം കോടി രൂപ വില മതിക്കുന്നതാണ് ഇവയെന്ന് വ്യക്തമായതോടെയാണ് പ്രവാസി വ്യവസായി ഇടപാടില്‍ നിന്ന് പിന്മാറിയത്.

പോറ്റി തിരുവനന്തപുരത്തുവെച്ച് ശബരിമല സന്നിധാനത്തെ ചില സ്വർണ ഉരുപ്പടികൾ ഡി. മണിക്ക് കൈമാറി എന്നാണ് വിദേശവ്യവസായിയുടെ മൊഴി. ഇതിന് താൻ സാക്ഷിയാണ്. സ്വർണ ഉരുപ്പടികൾ കൈമാറാൻ പോറ്റി ആദ്യംതന്നെ സമീപിച്ചിരുന്നുവെന്നും വ്യവസായി മൊഴി നൽകിയിട്ടുണ്ട്. ഡി. മണിയുടെ ഫോൺ നമ്പർ, ഇതേ വിദേശവ്യവസായിയാണ് എസ്‌ഐടിക്ക് കൈമാറിയത്. പിന്നാലെ ഇത് കേന്ദ്രീകരിച്ച് എസ്‌ഐടി അന്വേഷണം നടത്തുകയും ദിണ്ടിക്കലിലെ ബാലമുരുകനിൽ എത്തിച്ചേരുകയും ചെയ്തു. ഇയാളിൽനിന്നാണ് എം.എസ്. മണി എന്ന സുബ്രമണിയിലേക്ക് എത്തിനിൽക്കുന്നത്. ഈ സുബ്രമണിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ ഇയാൾതന്നെയാണ് താൻ ഉദ്ദേശിച്ച മണിയെന്ന് വിദേശവ്യവസായി അന്വേഷണസംഘത്തെ അറിയിക്കുകയും ചെയ്തു. വിഗ്രഹ ഇടപാടുകാരുടെ ഇടയിൽ ദാവൂദ് മണിയെന്ന് ഇയാൾ അറിയപ്പെടുന്നതെന്നും വ്യവസായി കൂട്ടിച്ചേർത്തു.

വിദേശവ്യവസായി നൽകിയ ഫോൺ നമ്പർ ഉപയോഗിക്കുന്നത് മണി തന്നെ ആണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ, ഈ നമ്പറുള്ളത് തന്റെ പേരിലല്ല, സുഹൃത്ത് ബാലമുരുകന്റെ പേരിലാണുള്ളതെന്ന് മണി പറയുന്നു. തയ്യൽജോലി ചെയ്യുന്ന സാധാരണക്കാരനായ ബാലമുരുകന്റെ പേരിലുള്ള നമ്പർ എന്തിന് മണി ഉപയോഗിക്കണം എന്നും സംശയമുയർന്നിട്ടുണ്ട്. മണി വഴി സ്വർണ ഉരുപ്പടികൾ അന്താരാഷ്‌ട്ര വിപണിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും വ്യവസായിയുടെ മൊഴിയിലുണ്ട്. ഇതും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്.

അതേസമയം, വിദേശ വ്യവസായിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിദേശവ്യവസായിയും മണിയും തമ്മിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. ശബരിമല സ്വർണക്കൊള്ളയിൽ എന്ത് ഇടപാട് നടന്നുവെന്ന് പോറ്റി കഴിഞ്ഞാൽ അറിയാവുന്നത് പങ്കജ് ഭണ്ഡാരിക്കും ഗോവർധനുമാണ് എന്നാണ് എസ്‌ഐടി വിലയിരുത്തൽ. സ്വർണപ്പാളികൾ ഉരുക്കിയെന്ന കാര്യം എസ്‌ഐടി വിശ്വസിക്കുന്നില്ല. അത് ആർക്കെങ്കിലും കൈമാറിയോ എന്നത് ഉൾപ്പെടെയുള്ള അന്വേഷണങ്ങൾക്കായി ഇരുവരെയും കസ്റ്റഡിയിൽ കിട്ടേതുണ്ട്. കസ്റ്റഡി അപേക്ഷയുമായി എസ്‌ഐടി ഇന്ന് കോടതിയെ സമീപിക്കും.

ശബരിമലയിലെ സ്വര്‍ണമുപയോഗിച്ച് ഗോവര്‍ദ്ധന്‍ നിര്‍മിച്ചു നല്കിയതാണോ ഈ സ്വര്‍ണ ഉരുപ്പടികളെന്ന സംശയവുമുയരുന്നു. ഈ സംശയങ്ങള്‍ എസ്‌ഐടി അന്വേഷണത്തില്‍ പാളിച്ച സംഭവിച്ചോയെന്ന ചോദ്യവും ശക്തമാക്കുന്നു. പ്രവാസി വ്യവസായിയുടേതായി പുറത്തുവന്ന മൊഴിയില്‍ വിഗ്രഹങ്ങളുടെ കാര്യം മാത്രമായിരുന്നു. ഇന്നലെയാണ് ഉരുപ്പടികളുടെ കാര്യം പുറംലോകമറിയുന്നത്.

Tags: Gold ornamentsഉണ്ണികൃഷ്ണന്‍ പോറ്റി#SabarimalaGoldശബരിമല സ്വര്‍ണക്കൊള്ളD Maniപഞ്ചലോഹ വിഗ്രഹങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം
Kerala

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

Kerala

സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: തുഷാര്‍

Kerala

മുഖം രക്ഷിക്കാന്‍ നടപടിക്ക് നീക്കം; ഒറ്റപ്പെടുത്തിയാല്‍ ദു:ഖിക്കേണ്ടി വരുമെന്ന് പത്മകുമാര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.