Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനെ കത്തിക്കാന്‍ ഇന്ത്യന്‍ സേനയില്‍ അഷ്നി പ്ലാറ്റൂണ്‍സ് വരുന്നു; ഓപ്പറേഷന്‍ സിന്ദൂര്‍ 2 ഒഴിവാക്കുന്നതാണ് അസിം മുനീറിന് നല്ലത്….

യുദ്ധത്തിന്റെ ഗതിവിഗതികള്‍ മാറ്റി വരയ്‌ക്കുന്ന ഡ്രോണ്‍ യുദ്ധത്തിലേക്ക് ഇന്ത്യ കടക്കുകയാണ്. ഇന്ത്യന്‍ സേനയെ ആധുനികമാക്കുന്നതിന്റെ ഭാഗമായി ഡ്രോണു‍കള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അഷ്നി പ്ലാറ്റൂണ്‍സ് എന്ന പ്രത്യേക സേനവിഭാഗത്തെ രൂപീകരിച്ചിരിക്കുകയാണ്. 

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Dec 28, 2025, 12:17 am IST
in India, Defence

ന്യൂദല്‍ഹി:യുദ്ധത്തിന്റെ ഗതിവിഗതികള്‍ മാറ്റി വരയ്‌ക്കുന്ന ഡ്രോണ്‍ യുദ്ധത്തിലേക്ക് ഇന്ത്യ കടക്കുകയാണ്. ഇന്ത്യന്‍ സേനയെ ആധുനികമാക്കുന്നതിന്റെ ഭാഗമായി ഡ്രോണു‍കള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അഷ്നി പ്ലാറ്റൂണ്‍സ് എന്ന പ്രത്യേക സേനവിഭാഗത്തെ രൂപീകരിച്ചിരിക്കുകയാണ്.

അഷ്നി എന്നത് സംസ്കൃതവാക്കാണ്. ഫയര്‍ അഥവാ തീ എന്നാണ് അര്‍ത്ഥം. 20 മുതല്‍ 50 വരെ സൈനികരുടെ സംഘത്തെയാണ് ഒരു പ്ലാറ്റൂണ്‍ എന്ന് വിളിക്കുന്നത്. ലഫ്റ്റന്‍റ് പദവിയിലുള്ള ഒരു ജൂനിയര്‍ ഓഫീസറായിരിക്കും ഒരു അഷ്നി പ്ലാറ്റൂണിനെ നയിക്കുക.

ഭാവിയുദ്ധങ്ങളുടെ ഗതി മാറുകയാണ്. ഇനി കൃത്യമായ ലക്ഷ്യസ്ഥാനങ്ങള്‍ മാത്രം തകര്‍ക്കുന്ന രീതിയായിരിക്കും വരാന്‍ പോകുന്നത്. മിക്കവാറും യുദ്ധങ്ങള്‍ നിയന്ത്രിക്കുക ഡ്രോണുകള്‍ ആയിരിക്കും. അതും ആളില്ലാതെ പറക്കുന്ന ഡ്രോണുകള്‍. അവയെ അണ്‍മാന്‍ഡ് എയ്റിയല്‍ വെഹിക്കിള്‍ എന്നാണ് വിളിക്കുക. ആളില്ലാതെ ആകാശത്ത് പറക്കുന്ന വാഹനങ്ങള്‍. പക്ഷെ ഇതില്‍ പ്രവര്‍ത്തിക്കുന്ന റഡാറും ജിപിഎസും എഐയും ചേര്‍ന്ന് ശത്രുവിന്റെ ആക്രമിക്കേണ്ട ലക്ഷ്യസ്ഥാനങ്ങള്‍ നിശ്ചയിച്ച് കഴിഞ്ഞാല്‍ അവിടെ കൃത്യമായി സ്ഫോടനം നടത്തും.

ഇപ്പോള്‍ ഇന്ത്യ 850 കാമികാസെ ഡ്രോണുകള്‍ (ചാവേര്‍ ഡ്രോണുകള്‍) വാങ്ങാന്‍ ഉത്തരവിട്ടിരിക്കുകയാണ്. മിക്കവാറും ഇന്ത്യയിലെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനിയില്‍ നിന്നാണ് ഇന്ത്യ ഈ ഡ്രോണുകള്‍ വാങ്ങുക. ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) ആണ് ഇന്ത്യന്‍ സേനയിലേക്കുള്ള ആയുധങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുക. ഈ സമിതി ഏകദേശം 2000 കോടി രൂപയാണ് കാമികസെ ഡ്രോണുകള്‍ വാങ്ങാന്‍ നീക്കിവെച്ചിരിക്കുന്നത്.

അത്യുഗ്രന്‍ സ്ഫോടനം നടത്താന്‍ ശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളെയാണ് കാമികസെ ഡ്രോണുകള്‍ അഥവാ ചാവേര്‍ ഡ്രോണുകള്‍ എന്ന് വിളിക്കുക. ഇത് ആളില്ലാതെ പറക്കുന്ന ഡ്രോണുകളാണ്. സാധാരണ ഡ്രോണുകള്‍ പറന്നുപോയി അതിന്റെ ദൗത്യം നിര്‍വ്വഹിച്ച ശേഷം ലക്ഷ്യസ്ഥാനത്തേക്ക് മടങ്ങിവരുമെങ്കില്‍ കമികാസെ ഡ്രോണുകള്‍ ചാവേര്‍ ഡ്രോണുകളാണ്. അത് ഒരിയ്‌ക്കല്‍ അയച്ചുകഴിഞ്ഞാല്‍ ശത്രുവിന്റെ ലക്ഷ്യസ്ഥാനത്ത് പതിച്ച് സ്ഫോടനം നടത്തി പൊട്ടിത്തെറിക്കുന്നവയാണ് ചാവേര്‍ ഡ്രോണുകളായ കാമികസെ ഡ്രോണുകള്‍. ഭാവിയില്‍ 30,000ഓളം കാമികസെ ഡ്രോണുകള്‍ വാങ്ങാനാണ് ഇന്ത്യന്‍ പ്രതിരോധസേന ലക്ഷ്യമിടുന്നത്.

Tags: Operation Sindoor 2India Pak wardrone warkamikaze dronesAshni Platoons
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

India

വ്യോമസേനയുടെ കരുത്തറിയിച്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് മിസൈലുകളും ബോംബുകളും തൊടുത്ത് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍

India

വരാനിരിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടില്‍ പാകിസ്ഥാന്റെ സ്ഥലങ്ങളെ കയ്യടക്കുമെന്ന് ലഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.