Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം അനധികൃത കുടിയേറ്റം ഒഴിപ്പിച്ചതിനെ ന്യൂനപക്ഷത്തെ വേട്ടയാടുന്നു എന്ന് പിണറായി; കാര്യമറിയാതെ സംസാരിക്കരുതെന്ന് ഡി.കെ. ശിവകുമാര്‍

മുസ്ലിങ്ങളുടെ അനധികൃതമായ കുടിയേറ്റത്തെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്ത കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന് നിലവിളിച്ച പിണറായിക്ക് ചുട്ടമറുപടി നല്‍കി ഉപമുഖ്യമന്ത്രി ഡി.കെ., ശിവകുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 09:17 pm IST
in Kerala, India
കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ (ഇടത്ത്)

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ (ഇടത്ത്)

ബെംഗളൂരു: മുസ്ലിങ്ങളുടെ അനധികൃതമായ കുടിയേറ്റത്തെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്ത കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന് നിലവിളിച്ച പിണറായിക്ക് ചുട്ടമറുപടി നല്‍കി ഉപമുഖ്യമന്ത്രി ഡി.കെ., ശിവകുമാര്‍. കാര്യമറിയാതെയാണ് പിണറായി സംസാരിക്കുന്നതെന്നായിരുന്നു ഡി.കെ. ശിവകുമാറിന്റെ മറുപടി.

ബെംഗളൂരുവിലെ യെലഹങ്കയിലാണ് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ സര്‍ക്കാര്‍ മുസ്ലിം അനധികൃത കുടിയേറ്റം ഒഴിപ്പിച്ചത്. യെലഹങ്കയിലെ കൊംഗിലു വില്ലേജില്‍ ഫക്കീര്‍ കോളനിയിലും വസീം ലെഔട്ടിലും കയ്യേറി പണിത ഏകദേശം 200 വീടുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. 400 കുടുംബങ്ങളെ ഒഴിപ്പിച്ചു. 3000 പേരെ സ്ഥലംമാറ്റി. മുസ്ലിങ്ങള്‍ അനധികൃതമായി കയ്യേറിയ 15 ഏക്കര്‍ സ്ഥലം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിച്ചു.

എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച പിണറായി കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് സംഘപരിവാറിന്റെ രീതി പിന്തുടരുകയാണെന്ന് വിമര്‍ശിക്കുകയായിരുന്നു. ഇതിന് മുന്‍പ് ബിജെപി സര്‍ക്കാരുകള്‍‍ യുപിയിലും ഗുജറാത്തിലും അസമിലും ബുള്‍ഡോസര്‍ ഉപയോഗിച്ച് മുസ്ലിങ്ങളുടെ അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു. ഇതേ മാതൃകയിലാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തതെന്നാണ് പിണറായിയുടെ ആരോപണം.

വാസ്തവത്തില്‍ മുസ്ലിങ്ങള്‍ അനധികൃതമായി കയ്യേറിയ 15 ഏക്കര്‍ സ്ഥലത്തെ കയ്യേറ്റമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. മാലിന്യം നിക്ഷേപിക്കാനായി കര്‍ണ്ണാടകസര്‍ക്കാര്‍ നീക്കിവെച്ച സ്ഥലത്താണ് ബംഗ്ലാദേശി രോഹിംഗ്യ മുസ്ലിങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കയ്യേറി താമസം തുടങ്ങിയത്. ഏറെക്കാലം താക്കീതുകള്‍ നല്‍കിയിട്ടും ഗൗനിക്കാതിരുന്നപ്പോഴാണ് ബെംഗളൂരു സോളിഡ് വെയ്സ്റ്റ് മാനേജ്മെന്‍റ് ലിമിറ്റഡ്, ഗ്രേറ്റ് ബെംഗളൂരു അതോറിറ്റി എന്നിവര്‍ ചേര്‍ന്ന് സര്‍ക്കാര്‍ പിന്തുണയോടെ അനധികൃതമായി നിര്‍മ്മിച്ച 200 വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.

“കയ്യേറിയ സ്ഥലം ഖരമാലിന്യം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ നീക്കിവെച്ച സ്ഥലമാണ്. ഇതു കാരണം ഈ പ്രദേശത്ത് നിന്നും ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് മനുഷ്യത്വമുണ്ട്. അത് കാരണം പല തവണ ഒഴിഞ്ഞുപോകാന്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നതാണ്. ഞങ്ങള്‍ ബുള്‍ഡോസര്‍ സംസ്കാരം കൊണ്ടുവരുന്നു എന്നാണ് പിണറായി വിജയന്‍ പറയുന്നത്. ഒരിയ്‌ക്കലും ഇങ്ങിനയൊന്നും കുറ്റപ്പെടുത്തരുത്. നഗരത്തിന്റെ നടുവിലുള്ള സര്‍ക്കാര്‍ ഭൂമി ഞങ്ങള്‍ തിരിച്ചുപിടിക്കുക മാത്രമാണ് ചെയ്തത്. “- ഡി.കെ. ശിവകുമാര്‍ പറയുന്നു.

“ഭൂ മാഫിയ ഇവിടെ മനപൂര്‍വ്വം ചേരികള്‍ സൃഷ്ടിക്കുകയാണ്. പിന്നീട് ഈ ഭൂമി കയ്യേറാമെന്നതാണ് ഇവരുടെ ഉന്നം. ഇതൊഴിവാക്കാനാണ് കയ്യേറ്റം ഒഴിപ്പിച്ചത്”.- ഡി.കെ. ശിവകുമാര്‍ പറയുന്നു.

Tags: Pinarayi Vijayandk shivakumarbulldozer justiceRohingya Muslims#BulldozerAction #HousingRights #MinorityRights #Secularism #HumanRightsYelahanka illegal encroachment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.