Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുഹമ്മദ് യൂനസിനെതിരെയും വിദ്യാര്‍ത്ഥികലാപം, ഇടപെടാതെ ബംഗ്ലാദേശ് സൈന്യം; ലക്ഷ്യം മുഹമ്മദ് യൂനസിനെ അട്ടിമറിക്കലോ?

ഒരു ഭാഗത്ത് ഇന്ത്യയ്‌ക്കും ഹിന്ദുക്കള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരായ കലാപം നടക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്ത് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ചുക്കാന്‍ പിടിക്കുന്ന മുഹമ്മദ് യൂനസിനെതിരെയും വിദ്യാര്‍ത്ഥി കലാപം ആളിക്കത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 09:02 pm IST
in World
ജാതിയ ഛാത്ര ശക്തി എന്ന സംഘടനയിലെ വിദ്യാര്‍ത്ഥികള്‍ യൂനസിന്‍റെ ആഭ്യന്തര ഉപദേഷ്ടാവ് ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരിയുടെ രാജി ആവശ്യപ്പെട്ട് മുഹമ്മദ് യൂനസിനെതിരെ മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്)

ജാതിയ ഛാത്ര ശക്തി എന്ന സംഘടനയിലെ വിദ്യാര്‍ത്ഥികള്‍ യൂനസിന്‍റെ ആഭ്യന്തര ഉപദേഷ്ടാവ് ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരിയുടെ രാജി ആവശ്യപ്പെട്ട് മുഹമ്മദ് യൂനസിനെതിരെ മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്)

ധാക്ക: ഒരു ഭാഗത്ത് ഇന്ത്യയ്‌ക്കും ഹിന്ദുക്കള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരായ കലാപം നടക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്ത് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ചുക്കാന്‍ പിടിക്കുന്ന മുഹമ്മദ് യൂനസിനെതിരെയും വിദ്യാര്‍ത്ഥി കലാപം ആളിക്കത്തുന്നു.

ബംഗ്ലാദേശിലെ പ്രമുഖ സര്‍വ്വകലാശാലയായ ധാക്ക സര്‍വ്വകലാശാലയില്‍ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥിസംഘടനകളാണ് മുഹമ്മദ് യൂനസിനെതിരെ മുദ്രാവാക്യം മുഴക്കി അക്രമം നടത്തുന്നത്. 1971ല്‍ പാകിസ്ഥാനെതിരെ ശക്തമായ പ്രക്ഷോഭം നടത്തിയ ചരിത്രമുള്ള സര്‍വ്വകലാശാലയാണ് ധാക്ക സര്‍വ്വകലാശാല. ജാതീയ ഛാത്ര ശക്തിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. വിലാപയാത്രയും ഇവര്‍ നടത്തി. ധാക്കയിലെ ഷാബാദിലേക്കുംവിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യൂനസിന്റെ ആഭ്യന്തര ഉപദേഷ്ടാവ് ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരി രാജിവെയ്‌ക്കണമെന്ന ആവശ്യംമാണ് വിദ്യാര്‍ത്ഥികള്‍ മുഴക്കിയത്. ജഹാംഗീര്‍ ആലം ചൗധരി രാജിവെച്ചില്ലെങ്കില്‍ മുഹമ്മദ് യൂനസിന്റെ വീടിന് മുന്‍പില്‍ ധര്‍ണ്ണ നടത്തുമെന്നും ജാതീയ ഛാത്ര ശക്തി ഭീഷണി മുഴക്കിയിട്ടുണ്ട്. ധാക്കയിലെ ഷാബാഗില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ജാതീയ ഛാത്ര ശക്തി നേതാവ് സഹീദ് ഹാസന്‍ ഈ ഭീഷണി മുഴക്കിയത്.

ബംഗ്ലാദേശില്‍ ഷേഖ് ഹസീന സര്‍ക്കാരിനെതിരെ കലാപം നടത്തിയ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതാക്കള്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത യൂനസിന്റെ ആഭ്യന്തര ഉപദേഷ്ടാവ് ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരി രാജിവെയ്‌ക്കണമെന്ന ആവശ്യം ഉയരുന്നത്. സ്വസ്ഥയമായി ഉറങ്ങണമെന്നുണ്ടെങ്കില്‍ ഇയാളെ രാജിവെയ്‌പ്പിക്കാനാണ് വിദ്യാര്‍ത്ഥികള്‍ മുഹമ്മദ് യൂനസിന് നല്‍കിയിരിക്കുന്ന അന്ത്യശാസനം.

ക്രമസമാധാനം പാലിക്കുന്നതില്‍ ലഫ്. ജനറല്‍ ജഹാംഗീര്‍ ആലം ചൗധരി പരാജയപ്പെട്ടിരിക്കുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ വിലയിരുത്തല്‍. ഉസ്മാന്‍ ഹാദിയ്‌ക്കെതിരെ നിറയൊഴിച്ച അക്രമികളെ ഇതുവരെയും പിടികൂടാന്‍ ബംഗ്ലാദേശ് സര്‍ക്കാരിന് സാധിച്ചില്ല. പ്രതിഷേധ പ്രകടനത്തില്‍ വിദ്യാര്‍ത്ഥികള്‍ ജഹാംഗീര്‍ ആലം ചൗധരിയുടെ കോലം കത്തിച്ചു.

ഇവര്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ ഇടപെടാതെ സൈന്യം കയ്യുംകെട്ടി നില്‍ക്കുകയാണ്. ഇതോടെ സൈന്യത്തിന്റെയും ജാതീയ ഛാത്ര ഉള്‍പ്പെടെയുള്ള മുഹമ്മദ് യൂനസ് വിരുദ്ധ വിദ്യാര്‍ത്ഥിസംഘടനകളുടെയും ലക്ഷ്യം യൂനസിനെ അധികാരത്തില്‍ നിന്നും അട്ടിമറിക്കലാണോ എന്നും സംശയം ഉയരുന്നുണ്ട്.

അതേ സമയം, മറ്റൊരു ഭാഗത്ത് ഇന്ത്യയ്‌ക്കെതിരെയും ഹിന്ദുക്കള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെ ഉള്ള വിദ്യാര്‍ത്ഥിസംഘടനകളുടെ കലാപം ശക്തിപ്പെടുകയാണ്.  ഈങ്ക്വിലാബ് മഞ്ച, നാഷണൽ സിറ്റിസൺസ് പാർട്ടി (എൻസിപി), സ്റ്റുഡന്റ്സ് എഗെയിൻസ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്എഡി) എന്നിവയുമായി ബന്ധമുള്ള പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്.  ഹാദിയെ കൊലപ്പെടുത്തിയ അക്രമികൾ ഇന്ത്യയിലേക്ക് പലായനം ചെയ്തതായിട്ടാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. അതിനാൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചുപൂട്ടണമെന്നും ഇവര്‍ ആവശ്യം മുഴക്കുന്നു. എൻസിപി നേതാവ് സർജിസ് ആലം ​​സ്ഥിതിഗതികളെ യുദ്ധസമാനമാണെന്നാണ് വിശേഷിപ്പിച്ചത്. ഹാദി ഭായിയുടെ കൊലയാളികളെ ഇന്ത്യ തിരികെ കൊണ്ടുവരിക, മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കുക എന്നീ ആവശ്യങ്ങള്‍ നടപ്പാക്കുന്നതുവരെ ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചിടണമെന്നും എൻസിപി നേതാവായ സർജിസ് ആലം ​​ആവശ്യപ്പെടുന്നു.

വെടിയേറ്റ് ചികിത്സയിലായിരുന്ന ഇങ്ക്വിലാബ് മഞ്ചയുടെ കൺവീനറായ ഷെറീഫ് ഉസ്മാന്‍ ഹാദി കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, അസം ഉള്‍പ്പെടെയുള്ള ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുറിച്ചെടുത്ത് ഗ്രേറ്റര്‍ ബംഗ്ലാദേശ് എന്ന രാജ്യം രൂപീകരിക്കുമെന്നത് പ്രഖ്യാപിത ലക്ഷ്യമാക്കിയ നേതാവ് കൂടിയായിരുന്നു ഷെറീഫ് ഉസ്മാന്‍ ഹാദി. തലയ്‌ക്ക് വെടിയേറ്റ ഹാദിയെ ചികിത്സയ്‌ക്ക് സിംഗപ്പൂരിലേക്ക് മാറ്റി, അവിടെ വ്യാഴാഴ്ച മരിക്കുകയായിരുന്നു. തുടർന്ന് ബംഗ്ലാദേശിലുടനീളം വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഭാരത വിരുദ്ധ, ഷെയ്ഖ് ഹസീന വിരുദ്ധ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായിരുന്നു ഹാദി.

Tags: Muhammed YunusJathiya Chatra ShakitSherif Osman HadiInquilab ManchaJahangir Alam Chaudhury resignationDhaka UniversityBangladeshSheikh HasinaBangladesh violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

India

ഇന്ധനവും , വൈദ്യുതിയുമില്ല ; സർവകലാശാലകളും , സ്കൂളുകളും അടച്ച് ബംഗ്ലാദേശ് ; പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ സഹായിക്കണമെന്ന് അപേക്ഷ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.