Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിഡ്‌നി ഭീകരാക്രമണം ലോകത്തോട് പറയുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 16, 2025, 05:29 am IST
in Editorial

ലോകത്ത് സമാധാനവും സ്‌നേഹവും പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് ഓസ്‌ട്രേലിയയിലെ സിഡ്നിയിലുണ്ടായ ഇസ്ലാമിക ഭീകരാക്രമണം. പാകിസ്ഥാന്‍ വംശജരായ അച്ഛനും മകനുമാണ് ബോണ്ടി ബീച്ചില്‍ തോക്കുമായെത്തി പതിനഞ്ച് പേരെ നിഷ്‌കരുണം കൊലപ്പെടുത്തിയത്. പത്തു വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഭീകരാക്രമണത്തിന്റെ ഇരയായി. പിതാവായ ഭീകരനെ സുരക്ഷാഭടന്മാര്‍ വെടിവച്ച് കൊന്നു. മകന്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.

ഹനുക്കാ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യഹൂദരെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസുമായി ബന്ധമുള്ളവരാണ് ആക്രമണം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കഴിഞ്ഞു. സംഭവസ്ഥലത്തേക്ക് ഭീകരര്‍ എത്തിയ കാറില്‍ നിന്ന് ഐഎസ് പതാകകള്‍ കണ്ടെത്തിയത് ഇക്കാര്യം സ്ഥിരീകരിക്കുന്നു. അക്രമികള്‍ മതഭീകരവാദ ആശയങ്ങളില്‍ പ്രചോദിതിതരാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വ്യക്തമാക്കിയിട്ടുണ്ട്.

യഹൂദവിരോധം മതിയാക്കണമെന്നും, നമ്മുടെ ഹൃദയങ്ങളില്‍ നിന്ന് വെറുപ്പ് ഇല്ലാതാക്കണമെന്നും സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പോപ്പ് ലിയോ അഭിപ്രായപ്പെട്ടു.

ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പരീക്ഷണ നിമിഷങ്ങളില്‍ ഓസ്‌ട്രേലിയക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. ഭീകരവാദത്തോട് ഒരുതരത്തിലുള്ള സഹിഷ്ണുതയും ഭാരതം കാണിക്കില്ലെന്നും, ആഗോള ഭീകരവാദത്തിന് എതിരായ പോരാട്ടത്തെ പിന്തുണയ്‌ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തെ അനുസ്മരിപ്പിക്കുന്നതാണ് സിഡ്‌നി ആക്രമണം. മുംബൈയിലെത്തിയ ഇസ്ലാമിക ഭീകരരും ജൂത കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഒരു ജൂത പുരോഹിതനും സിഡ്‌നിയില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചവരില്‍പ്പെടുന്നു.

ഓസ്‌ട്രേലിയയില്‍ നടന്നത് ഭീകരാക്രമണം ആണെന്ന് അറിഞ്ഞിട്ടും കേരളത്തിലെ ഇടത്- ജിഹാദികളും കപട മതേതരവാദികളും അത് അറിഞ്ഞില്ലെന്ന് നടിക്കുകയാണ്. പാലസ്തീനോടും ഭീകര സംഘടനയായ ഹമാസിനോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ മത്സരിക്കുന്നവരാണ് ഒന്നും പ്രതികരിക്കാതെ ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണില്‍ തലപൂഴ്‌ത്തിയിരിക്കുന്നത്. ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തോടും, കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തോടും ഇക്കൂട്ടര്‍ ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചത്.

ആഗോള ഭീകരവാദത്തിന് മതമുണ്ടെന്ന അനിഷേധ്യമായ സത്യമാണ് സിഡ്‌നി ഭീകരാക്രമണത്തിലും തെളിയുന്നത്. പാശ്ചാത്യ നാടുകളുടെ ലിബറല്‍ മനോഭാവം കൊണ്ട് ഈ വിപത്തിനെ നേരിടാനാകില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുന്നു. ഗാസയില്‍ ഹമാസ് ഭീകരര്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ചയാളാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി. ഭാരതം നിരന്തരമായി ഇസ്ലാമിക ഭീകരാക്രമണത്തിന് വിധേയമായപ്പോള്‍ കാഴ്ചക്കാരായി നിന്നവരാണ് പല പാശ്ചാത്യ രാജ്യങ്ങളും. ഇക്കാര്യത്തില്‍ അവര്‍ക്ക് ഇനിയെങ്കിലും വീണ്ടുവിചാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Tags: Sydney terror attackHanukkah celebration program
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിഡ്‌നി ഭീകരാക്രമണം: ഭീകരനെ കീഴ്‌പ്പെടുത്തിയ ആളെ അഭിനന്ദിച്ച് ലോകം

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.