Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കറുത്ത വിനായകനും വെളുത്ത് സുന്ദരനായ മമ്മൂട്ടിയും; കറുത്തവര്‍ എന്നും വില്ലനായിരിക്കണോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 06:11 pm IST
in Kerala, Entertainment

കളങ്കാവല്‍ സിനിമയെക്കുറിച്ച് പ്രശസ്ത സിനിമാ നിരൂപകന്‍ ഭരദ്വാജ് രംഗന്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. സിനിമയുടെ റിവ്യു വിഡിയോയില്‍ വിനായകനേയും മമ്മൂട്ടിയേയും കുറിച്ചുള്ള പരാമര്‍ശമാണ് ഭരദ്വാജിനെ വെട്ടിലാക്കിയിരിക്കുന്നത്. കളങ്കാവലിന്റെ റിവ്യുവില്‍ മമ്മൂട്ടിയെ വില്ലനായും വിനായകനെ നായകനായും അവതരിപ്പിച്ചതിനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞ വാക്കുകളാണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്നത്.

കളങ്കാവലിന്റെ കഥയിലേക്ക് കടക്കും മുമ്പ് സിനിമയിലെ കാസ്റ്റിങ്ങിനെക്കുറിച്ച് സംസാരിക്കാം. നിങ്ങളുടെ പക്കല്‍ വെളുത്ത നിറമുള്ള കാണാന്‍ സുന്ദരനായ മമ്മൂട്ടിയുണ്ട്. മറുവശത്ത് ഇരുണ്ട നിറമുള്ള വിനായകനും. ഇന്‍സ്റ്റന്റ് ടെംപ്‌റ്റേഷന്‍ മമ്മൂട്ടിയെ നല്ലവനായും വിനായകനെ വില്ലനായും അവതരിപ്പിക്കാനാകും. പക്ഷെ ജിതിന്‍ കെ ജോസ് തന്റെ അരങ്ങേറ്റ സിനിമയില്‍ മമ്മൂട്ടിയെ സീരിയല്‍ കില്ലറായും അയാളെ പിടിക്കുന്ന പൊലീസുകാരനായി വിനായകനേയും അവതരിപ്പിക്കുകയാണ്” എന്നാണ് ഭരദ്വാജ് രംഗന്‍ പറഞ്ഞത്.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ഭരദ്വാജിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. സിനിമയുടെ കാസ്റ്റിങിനെ അഭിനന്ദിക്കാനാണ് ശ്രമിച്ചതെങ്കിലും ഭരദ്വാജിന്റേത് റേസിസ്റ്റ് പരാമര്‍ശമാണെന്നാണ് പലരുടേയും വിമര്‍ശനം.

ഇരുണ്ട നിറമുള്ള നടനെ നായകനാക്കിയത് നിങ്ങളെ ഞെട്ടിച്ചുവോ? സ്ത്രീ ജോലിയ്‌ക്ക് പോകുന്ന സിനിമ കാണുമ്പോള്‍ വാഹ് വിപ്ലവം എന്നായിരിക്കുമോ നിങ്ങളുടെ അടുത്ത പ്രതികരണം. മിസ്റ്റര്‍ ഭരദ്വാജ് രംഗന്‍ നിങ്ങളൊരു സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് അര്‍ഹിക്കുന്നുണ്ട്. മനുഷ്യന്മാര്‍ക്കിടയില്‍ കളര്‍ ഗ്രേഡിങ് സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. വെളുത്ത നിറമെന്നാല്‍ വിജയവും ഇരുണ്ട നിറമെന്നാല്‍ കഷ്ടപ്പാടുമാണ്. പരസ്യങ്ങള്‍ ഓര്‍മയില്ലേ. കഷ്ടപ്പെടുന്നൊരു പെണ്‍കുട്ടി പിന്നീട് ക്രീം തേക്കുന്നതോടെ രണ്ട് മടങ്ങ് വെളുക്കുന്നതും പിന്നാലെ ജോലിയും കാമുകനുമൊക്കെയായി വിജയത്തിലേക്ക് കുതിക്കുന്നത്. അതെല്ലാം ഒരു മാനസികാവസ്ഥയുടെ അടയാളപ്പെടുത്തലാണ്. ഇപ്പോഴും അതുണ്ട്.” എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് ഒരു ഇന്‍ഫ്‌ളുവന്‍സര്‍ പ്രതികരിച്ചത്.

മുതിര്‍ന്ന സിനിമാനിരൂപകന്‍ ഇത് പറയുമ്പോള്‍ അത് നിരൂപണം അല്ല, മസില്‍ മെമ്മറിയാണ്. ഉള്ളിന്റെ ഉള്ളില്‍ പലരും നിറത്തിന്റെ പേരിലുള്ള വേര്‍തിരിവ് കൊണ്ടു നടക്കുന്നുണ്ട്. ഭരദ്വാജ് രംഗനോട് പറയാനുള്ളത്, സിനിമ വളരുകയാണ്. പ്രേക്ഷകര്‍ വളരുകയാണ്. നിങ്ങള്‍ക്കൊന്താണ് പ്രശ്‌നം? എന്നും വിഡിയോയില്‍ യുവാവ് ചോദിക്കുന്നത്. നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. ഭരദ്വാജിന് സോഫ്റ്റ് വെയര്‍ അപ്പ്‌ഡേറ്റ് ആവശ്യമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

എന്നാല്‍ ഭരദ്വാജ് രംഗന്റെ പരാമര്‍ശം ക്ലീഷേകളെ പൊളിച്ചെഴുതുന്നതിനെ അഭിനന്ദിച്ചതാണെന്ന് അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവര്‍ പറയുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും വാക്കുകള്‍ അടര്‍ത്തി മാറ്റിയെടുത്തതിന്റെ പ്രശ്‌നമാണെന്നും അവര്‍ പറയുന്നു. ഭരദ്വാജ് പറഞ്ഞത് പൊതുവെ കാണുന്ന രീതിയെക്കുറിച്ചാണെന്നും അത് പൊളിക്കുകയാണ് കളങ്കാവല്‍ ചെയ്തതെന്നുമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Tags: VinayakanMammoottyCinema ReviewLatest newsBaradwaj Rangan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.