Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിലെ ബാബറി മസ്ജിദിനായി സംഭാവനപ്പെട്ടികൾ പണം കൊണ്ട് കൂമ്പാരമാകുന്നു , യുപിഐ വഴി മാത്രം ഇതുവരെയെത്തിയത് രണ്ടരക്കോടി : നോട്ടെണ്ണാൻ മദ്രസ അധ്യാപകരും

ശിലാസ്ഥാപന ചടങ്ങിന് ശേഷം വലിയ സ്റ്റീൽ പെട്ടികളിലേക്ക് പണം നിക്ഷേപിക്കാൻ തുടങ്ങുകയായിരുന്നു. ആളുകൾ നോട്ടുകളുടെ കെട്ടുകൾ പെട്ടികളിലേക്ക് എറിയുകയായിരുന്നു. പല നോട്ടുകളും ലക്ഷ്യത്തിലെത്തിയില്ല, അത്തരം നോട്ടുകൾ ചാക്കുകളിൽ നിറച്ചു. ഒടുവിൽ ബാങ്കിന്റെ പണ നിക്ഷേപ പരിധി കവിഞ്ഞതിനാൽ സംഭാവന നൽകരുതെന്ന് ഹുമയൂൺ കബീർ ജനങ്ങളോട് ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 03:54 pm IST
in India

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ നിർമ്മിക്കാൻ പോകുന്ന ബാബറി മസ്ജിദ് നിർമ്മിക്കുന്നതിനായി മുസ്ലീങ്ങൾ തങ്ങളുടെ ഖജനാവുകൾ തുറന്നു കൊടുക്കുന്നു. ഡിസംബർ 6 ന് പള്ളിയുടെ കല്ലിടൽ ചടങ്ങിന് ശേഷം സസ്‌പെൻഡ് ചെയ്യപ്പെട്ട ടിഎംസി എംഎൽഎ ഹുമയൂൺ കബീർ സംഭാവനകൾക്കായി അഭ്യർത്ഥിച്ചിരുന്നു. ഇതിനുശേഷം, സംഭാവന നൽകാനുള്ളവരുടെ അനിയന്ത്രിത തിരക്കാണ് കാണാൻ കഴിയുക.

ബെൽദംഗയിൽ സൂക്ഷിച്ചിരുന്ന 11 സംഭാവന പെട്ടികൾ നിമിഷങ്ങൾക്കുള്ളിൽ നോട്ടുകൾ കൊണ്ട് നിറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ക്യുആർ കോഡ് വഴിയും പണവും ഒഴുകാൻ തുടങ്ങി. തിങ്കളാഴ്ച വൈകുന്നേരം വരെ ഓൺലൈൻ യുപിഐ വഴി 2.47 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടതായി ഹുമയൂൺ കബീർ പറഞ്ഞു. മറ്റ് ആറ് സംഭാവന പെട്ടികളിലായി 57 ലക്ഷം രൂപയാണിതുവരെ എത്തിയത്. ഇതേ തുടർന്ന് മെഷീനുകൾ വഴിയുള്ള പണത്തിന്റെ എണ്ണൽ ചൊവ്വാഴ്ചയും തുടരുകയാണ്.

പണം എത്തുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും

പശ്ചിമ ബംഗാളിൽ നിന്ന് മാത്രമല്ല രാജ്യത്തുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ മുർഷിദാബാദിൽ നിർമ്മിക്കാൻ പോകുന്ന ബാബറി മസ്ജിദിനായി സംഭാവന നൽകുന്നുണ്ട്. ടിഎംസി എംഎൽഎ ഹുമയൂൺ കബീർ, ബാബറി മസ്ജിദ് നിർമ്മാണത്തിനായി 38 കോടി രൂപയുടെ ബജറ്റ് കണക്കാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡിസംബർ 6 ന് പള്ളിയുടെ ശിലാസ്ഥാപന ചടങ്ങിന് ശേഷമാണ് സംഭാവനകൾ ആരംഭിച്ചത്. ബെൽഗണ്ടയിൽ ആളുകൾ ഇഷ്ടികകളും പണവുമായി എത്തി.

സംഭാവനകൾക്കായി പതിനൊന്ന് സംഭാവന പെട്ടികൾ അവിടെ സ്ഥാപിച്ചു. ശിലാസ്ഥാപന ചടങ്ങിന് ശേഷം വലിയ സ്റ്റീൽ പെട്ടികളിലേക്ക് പണം നിക്ഷേപിക്കാൻ തുടങ്ങുകയായിരുന്നു. ആളുകൾ നോട്ടുകളുടെ കെട്ടുകൾ പെട്ടികളിലേക്ക് എറിയുകയായിരുന്നു. പല നോട്ടുകളും ലക്ഷ്യത്തിലെത്തിയില്ല, അത്തരം നോട്ടുകൾ ചാക്കുകളിൽ നിറച്ചു. ഒടുവിൽ ബാങ്കിന്റെ പണ നിക്ഷേപ പരിധി കവിഞ്ഞതിനാൽ സംഭാവന നൽകരുതെന്ന് ഹുമയൂൺ കബീറിന് തന്നെ ആളുകളോട് അഭ്യർത്ഥിക്കേണ്ടിവന്നതയാണ് റിപ്പോർട്ട്.

റിപ്പോർട്ടുകൾ പ്രകാരം ഞായറാഴ്ച രാത്രി കബീർ തന്റെ ബെഹ്റാംപൂർ വസതിയിൽ പണം എണ്ണാൻ പ്രാദേശിക മദ്രസകളിൽ നിന്നുള്ള 30 അധ്യാപകരെ ചുമതലപ്പെടുത്തിയെന്നാണ്. സിസിടിവി നിരീക്ഷണത്തിലാണ് എണ്ണൽ നടത്തിയത്. സുതാര്യത നിലനിർത്തുന്നതിനായി മുഴുവൻ പ്രക്രിയയും സോഷ്യൽ മീഡിയയിൽ തത്സമയം സംപ്രേഷണം ചെയ്തു. പൊതുജനങ്ങളുടെ പിന്തുണ എല്ലാ പ്രതീക്ഷകളെയും കവിയുന്നുവെന്ന് കബീർ പറഞ്ഞു. ഇന്ത്യയ്‌ക്ക് പുറത്തുനിന്ന് സംഭാവനകൾ ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. പള്ളിക്ക് വേണ്ടി ആളുകൾ സ്വമേധയാ സംഭാവന നൽകിയതായി കബീർ പറഞ്ഞു. ആ പണം ശരിയായി ഉപയോഗിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സംഭാവനപ്പെട്ടിയിൽ നിന്ന് വിദേശ കറൻസി കണ്ടെത്തിയെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തള്ളിക്കളഞ്ഞു.

അതേ സമയം പള്ളിയെച്ചൊല്ലിയുള്ള കോലാഹലങ്ങൾക്കിടയിൽ ഞായറാഴ്ച രാത്രി തനിക്ക് വധഭീഷണി ലഭിച്ചതായി ഹുമയൂൺ പറഞ്ഞു. നിലവിൽ സംസ്ഥാന സർക്കാർ മൂന്ന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കബീർ പറഞ്ഞു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഹുമയൂൺ കബീർ ദൽഹിയിലേക്ക് പോകുമെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി ഉൾപ്പെടെ നിരവധി രാഷ്‌ട്രീയ നേതാക്കളെ കാണുമെന്നും എംഎൽഎയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Tags: Radical IslamistsTMC MLA Humayun KabirMurshidabad Babri MasjidBabrimasjid in BengalDonation for babri masjid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാമൂഹിക ഐക്യം തകർക്കാൻ നുണപ്രചരണം; ജമ്മു കശ്മീർ എംപി ആഗ സയ്യിദ് റുഹുല്ല മെഹ്ദി, മുൻ ശ്രീനഗർ മേയർ ജുനൈദ് അസിം മാട്ടു എന്നിവർക്കെതിരെ എഫ്ഐആർ

World

തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ ഇസ്രായേലും ഇന്ത്യയും ഉരുക്കു സഖ്യം രൂപീകരിക്കും : പ്രധാനമന്ത്രി മോദിക്ക് മുന്നിൽ സുപ്രധാന പ്രഖ്യാപനം നടത്തി നെതന്യാഹു

World

എന്റെ മകന്റെ ജീവന് വിലയിടരുത്, പണമല്ല നീതിയാണ് വേണ്ടത് : ബംഗ്ലാദേശിൽ മതഭ്രാന്തൻമാർ കൊന്ന ഹിന്ദു യുവാവിന്റെ കുടുംബം 50 ലക്ഷം രൂപ നഷ്ടപരിഹാരം നിരസിച്ചു

India

കുട്ടികൾ അല്ലാഹുവിന്റെ സമ്മാനമാണ്, കഴിയുന്നത്ര കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ മുസ്ലീങ്ങൾ ശ്രമിക്കണം: ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഷൗക്കത്ത് അലി

India

18 വർഷത്തെ നിയമപോരാട്ടത്തിന് ഫലം കണ്ടു : ബറേലിയിലെ അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് പൊളിച്ചുമാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.