Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Women

ശിവഗംഗയിലെ വീരാംഗനകൾ; റാണി വേലുനാച്ചിയാറുടെ ചരിത്രവിജയവും കുയിലിയുടെ ജീവത്യാഗവും പുതുജനതയ്‌ക്ക് പ്രചോദനം

ഡോ സുനിത by ഡോ സുനിത
Dec 6, 2025, 03:56 pm IST
in Women, Special Article

ധീരതയുടെ പ്രതീകമായ റാണി വേലുനാച്ചിയാറിനെ കുറിച്ച് അറിയാമോ.? ആത്മസമർപ്പണത്തിന്റെ തീയിൽ സ്വയം എരിഞ്ഞടങ്ങിയ കുയിലിയെ എത്ര പേർക്കറിയാം? ചരിത്രത്തിലിടം പിടിച്ചിട്ടും അവരുടെ കഥകൾ വാഴ്‌ത്തപ്പെടാതെ പോകുന്നത് എന്ത് കൊണ്ട്? നമ്മുടെ മക്കൾ ഈ കഥകൾ അറിഞ്ഞല്ലേ വളരേണ്ടത്? വാമൊഴിയും വരമൊഴിയും വഴി കഥകൾ കൈമാറി വന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ എന്ത് കൊണ്ട് നമുക്ക് ഈ കഥകളെ കൂടുതൽ ജനകീയം ആക്കിക്കൂടാ.? സൂപ്പർ മാൻ, സ്പൈഡർ മാൻ, തുടങ്ങിയ അമാനുഷിക ശക്തികളെ നമ്മുടെ കുഞ്ഞുങ്ങൾ കൂട്ട് പിടിക്കുമ്പോൾ ജീവിച്ചിരുന്ന ആരും അറിയാതെ പോയ വീരന്മാരെയും, ധീരകളെയും അവരുടെ മുന്നിൽ എത്തിക്കുന്നതിൽ കൂടുതൽ ഈ ഡിജിറ്റൽ യുഗത്തിന് എന്താണ് ചെയ്യാനുള്ളത്.?

ഝാൻസി റാണി ലക്ഷ്മിഭായിയെപ്പോലെ തന്നെ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ട വ്യക്തിത്വങ്ങൾ ആണ് റാണി വേലുനാച്ചിയാറും കുയിലിയും. രാജ മുത്തു വടുകനാഥ തേവർ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച ശേഷം റാണിയുടെ നേതൃത്വത്തിൽ ‘ഉടയാൾപ്പട’ എന്ന പേരിൽ ധീരകളായ വനിതകളുടെ ഒരു സേന രൂപീകരിക്കുകയും രഹസ്യമായി കുതിര സവാരിയും വാൾപ്പയറ്റും പരിശീലിക്കുകയൂം, വളരി, സിലമ്പു തുടങ്ങിയ ആയുധങ്ങൾ അഭ്യസിക്കുകയും ചെയ്തു. റാണിയുടെ വിശ്വസ്തയായ കുയിലി ആയിരുന്നു ആ സേനയുടെ സേനാധിപതി. ശിവഗംഗ കോട്ടയ്‌ക്കകത്തുള്ള രാജരാജേശ്വരി ക്ഷേത്രത്തിൽ ആയിരുന്നു ബ്രിട്ടീഷുകാരുടെ ആയുധശേഖരം. വിജയദശമി ദിവസം മാത്രമാണ് നാട്ടുകാരായ സ്ത്രീകൾക്ക് കോട്ടയ്‌ക്കകത്തും, ക്ഷേത്രത്തിലും പ്രവേശനം ഉണ്ടായിരുന്നത്. പൂജയ്‌ക്ക് എത്തിയ സാധാരണ സ്ത്രീകളെ പോലെ വേഷം ധരിച്ചു, വലിയ താലത്തിൽ പൂക്കളുടെയും, പഴങ്ങളുടെയും അടിയിൽ ആയുധമൊളിപ്പിച്ചു വേലു നാച്ചിയാറുടെയും കുയിലിയുടെയും നേതൃത്വത്തിൽ ഉടയാൾപ്പട ക്ഷേത്രത്തിൽ പ്രവേശിച്ചു. കാവൽ നിൽക്കുന്ന ബ്രിട്ടീഷ് – നവാബ് സഖ്യത്തിന്റെ പടയെ ആക്രമിച്ചു. അപ്രതീക്ഷിത ആക്രമണത്തിന് ബ്രിട്ടീഷ് – നവാബ് പട പ്രത്യാക്രമണവും തുടങ്ങി. തോക്കും, പീരങ്കിയും, മറ്റു പടക്കോപ്പുകളും സൂക്ഷിച്ച ആയുധപ്പുര നശിപ്പിക്കുക എന്ന ഉദ്യമം സ്വയം ഏറ്റെടുത്ത് ദേഹമാസകലം നെയ്യും, എണ്ണയും ഒഴിച്ച കുയിലി സ്വയം തീകൊളുത്തി പോർവിളിയോടെ ആയുധപ്പുരയിലേക്ക് ഓടിക്കയറി. കത്തിയമർന്ന ആയുധങ്ങളുടെയിടയിൽ കുയിലിയുടെ ജീവനും പൊലിഞ്ഞു. കോട്ട പിടിച്ചടക്കാൻ കുയിലിയുടെ ജീവത്യാഗത്തിലൂടെ റാണി വേലു നാച്ചിയാർക്ക് കഴിഞ്ഞു. ശിവഗംഗ ഡിസ്ട്രിക്ടിനു സമീപമുള്ള മുത്തുപട്ടി ഗ്രാമത്തിൽ, ‘തീപാഞ്ചി അമ്മൻ (തീയിൽ ചാടിയ ദേവി) എന്ന പേരിൽ കുയിലിയെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ ആണ് വേലു നാച്ചിയാറും (1730-96) കുയിലിയും (1749-80) ജീവിച്ചിരുന്നത്. 2014 – ൽ തമിഴ് നാട് ഗവണ്മെന്റ് കുയിലിക്കായി ശിവഗംഗ ഡിസ്ട്രിക്ടിൽ ഒരു സ്മാരകം ഉണ്ടാക്കുകയും 2024 – ൽ കുയിലിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്തു. 2022 – ൽ നടത്തിയ റിപ്പബ്ലിക്ക് ഡേ പരേഡിൽ തമിഴ് നാട് ഗവണ്മെന്റ് അവതരിപ്പിച്ച ടാബ്ലോയിൽ റാണി വേലുനാച്ചിയാറിനെയും, കുയിലിയെയും ഉൾപ്പെടുത്തിയത് വഴി അവരുടെ ജീവചരിത്രം ദേശീയതലത്തിൽ ശ്രദ്ധ നേടാൻ കഴിഞ്ഞു. ബ്രിട്ടീഷുകാർക്ക് എതിരെയുള്ള റാണി വേലുനാച്ചിയാറുടെ ചരിത്രവിജയവും, കുയിലിയുടെ ജീവത്യാഗവും വെറും കഥകൾ മാത്രമല്ല, ധൈര്യവും ആത്മവിശ്വാസവും തുളുമ്പേണ്ട പുതുജനതയ്‌ക്കുള്ള പ്രചോദനം കൂടി ആണ്.

Tags: women’s armyRani LakshmibaiRani VelunachiyarKuiliRaja Muthu Vadukanatha ThevarUdayalpada
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.