Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരംഗപട്ടണത്ത് ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹനുമാന്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കും, പളളി ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയുടെ പ്രതീകം

ടിപ്പു സുല്‍ത്താന്റെ ദുര്‍ഭരണത്തെയും മൗലികവാദ നയങ്ങളെയും ചരിത്രരേഖകള്‍ അടിവരയിടുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 08:30 pm IST
in India

ബംഗളുരു: ശ്രീരംഗപട്ടണത്ത് ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹനുമാന്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുമെന്ന് ഹിന്ദു ജാഗരണ്‍ വേദികെ ഡിവിഷണല്‍ കോര്‍ഡിനേറ്റര്‍ ലോഹിത് രാജ് ഉര്‍സ്.ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നേരത്തേ ഹനുമാന്‍ ക്ഷേത്രം ഉണ്ടായിരുന്നത് ഓര്‍മ്മപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഹിന്ദു ജാഗരണ്‍ വേദികെ മുദാല ദര്‍ഗവ ഹനുമാന്‍ മാലധാരികളുടെ സങ്കീര്‍ത്തന യാത്രയിലാണ് ലോഹിത് രാജ് ഉര്‍സ് ഇക്കാര്യം പറഞ്ഞത്. യാത്ര ജാമിയ മസ്ജിദിന് സമീപം സിറ്റി മുന്‍സിപ്പല്‍ കൗണ്‍സിലില്‍ എത്തിയപ്പോള്‍ യാത്രയില്‍ പങ്കെടുത്ത ഭക്തര്‍ നാളികേരം ഉടയ്‌ക്കുകയും കര്‍പ്പൂരം കത്തിക്കുകയും പൂജ നടത്തുകയും ചെയ്തു.തുടര്‍ന്ന് റോഡിലിരുന്ന് ഹനുമാനെയും ശ്രീരാമനെയും സ്തുതിച്ച് ഭജന നടത്തി.

ഗഞ്ജമിലെ ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ നിന്ന് മൂദലബഗിലു ആഞ്ജനേയസ്വാമി ക്ഷേത്രത്തിലേക്കാണ് സങ്കീര്‍ത്തന യാത്ര നടത്തിയത്. യാത്ര കടന്നു പോയ വഴികളില്‍ ഭക്തര്‍ ജയ് ശ്രീറാം, ജയ് ഹനുമാന്‍ വിളികള്‍ മുഴക്കി.

ജ്യോതിഷി വി. ഭാനുപ്രകാശ് ശര്‍മ്മയാണ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്, ശക്തമായ സുരക്ഷയിലാണ് പ്രധാന വഴികളിലൂടെ സങ്കീര്‍ത്തന യാത്ര നീങ്ങിയത്. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ഹിന്ദു സമൂഹത്തിന് നേരിടേണ്ടിവന്ന ചരിത്രപരമായ അനീതിയെ ഉയര്‍ത്തിക്കാട്ടിയാണ് ഹിന്ദു ജാഗരണ്‍ വേദികെ ഡിവിഷണല്‍ കോര്‍ഡിനേറ്റര്‍ ലോഹിത് രാജ് ഉര്‍സ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്.’ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹനുമാന്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്നത് സത്യമാണ്. ഞങ്ങള്‍ ആ ക്ഷേത്രം പുനര്‍നിര്‍മിക്കുകയും ഹനുമാനെ വീണ്ടും പ്രതിഷ്ഠിക്കുകയും ചെയ്യും,’ ഉര്‍സ് പ്രഖ്യാപിച്ചു.

ടിപ്പു സുല്‍ത്താന്റെ ദുര്‍ഭരണത്തെയും മൗലികവാദ നയങ്ങളെയും ചരിത്രരേഖകള്‍ അടിവരയിടുന്നുണ്ട്. 1786-ല്‍, മൈസൂര്‍ പ്രദേശങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഭരണാധികാരിയായിരുന്നു ടിപ്പു സുല്‍ത്താന്‍. അധികാരം ഏറ്റെടുത്ത് വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍, ടിപ്പു സുല്‍ത്താന്‍ ഹനുമാന്‍ ക്ഷേത്രത്തിന്റെ സ്ഥാനത്ത് ജാമിയ മസ്ജിദ് നിര്‍മ്മിച്ചു.1935-ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ASI) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്,ചെറുപ്പകാലത്ത് ഒരു ഫക്കീറിന്റെ സ്വാധീനത്തില്‍ ടിപ്പു, ഹനുമാന്‍ ക്ഷേത്രം നീക്കം ചെയ്യുകയും അവിടെ മസ്ജിദ് പണിയുകയും ചെയ്തു എന്നാണ്.

ചെറുതായിരുന്നെങ്കിലും ഹനുമാന്‍ ക്ഷേത്രത്തിന് പ്രാദേശികമായി വലിയ പ്രാധാന്യമുണ്ടായിരുന്നു. ടിപ്പുവിന്റെ ഹൈന്ദവരോടുളള അസഹിഷ്ണുതയാണ് അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി പ്രതിഫലിപ്പിക്കുന്നത്.

ക്ഷേത്രം നിലനിന്നയിടത്ത് നിര്‍മ്മിച്ച ജാമിയ മസ്ജിദ് പിന്നീട് ചരിത്ര സ്മാരകമായി മാറി. 1799-ല്‍ ടിപ്പു സുല്‍ത്താനെ പരാജയപ്പെടുത്തിയതിനുശേഷം ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണത്തില്‍ സംരക്ഷിച്ച രണ്ട് നിര്‍മ്മിതികളില്‍ ഒന്നാണ് ഇത്. മറ്റൊന്ന് അദ്ദേഹത്തിന്റെ വേനല്‍ക്കാല കൊട്ടാരമായ ഡാരിയ ദൗലത്ത് ബാഗ് ആയിരുന്നു. വാസ്തുവിദ്യാ പ്രാധാന്യമുണ്ടെങ്കിലും മതപരമായ അസഹിഷ്ണുതയുടെയും ടിപ്പു സുല്‍ത്താന്റെ ഭരണത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളുടെയും ഉദാഹരണമാണ് ഈ പള്ളി .

 

Tags: TemplemuslimHanumanTippu sultanHindu Jagaran VedikaiSankeertana yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.