Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരുപ്രംകുണ്ഡ്രം കാര്‍ത്തിക ദീപം: അപ്പീലിനുപിന്നില്‍ ദുഷ്ടലാക്ക് – മദ്രാസ് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 05:00 am IST
in India

ചെന്നൈ: തിരുപ്രംകുണ്ഡ്രം ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ദീപസ്തംഭത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കാനുള്ള മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു. ദീപം തെളിയിക്കാനുള്ള ഉത്തരവും തുടര്‍ നടപടികളും ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയ, ജസ്റ്റിസ് ജി. ജയചന്ദ്രന്‍, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ദുഷ്ടലാക്കോടെയുള്ളതാണെന്നും ചൂണ്ടിക്കാട്ടി. മധുര ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മിഷണര്‍, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്നാണ് അപ്പീല്‍ നല്‍കിയത്.

ദീപസ്തംഭത്തില്‍ ഡിസംബര്‍ മൂന്നിന് വൈകിട്ട് കാര്‍ത്തിക ദീപം തെളിയിക്കാന്‍ സിംഗിള്‍ ബെഞ്ച് ഡിസംബര്‍ ഒന്നിനാണ് അധികൃതരോട് നിര്‍ദേശിച്ചത്. എന്നാല്‍ മൂന്നിന് ആറു മണിയായിട്ടും ഉത്തരവ് പാലിച്ചില്ലെന്ന് കണ്ടെത്തിയ കോടതി ദീപം തെളിയിക്കാന്‍ പരാതിക്കാരനോടും പത്തു ഭക്തരോടും നിര്‍ദേശിക്കുകയായിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയതും സിംഗിള്‍ ബെഞ്ചിനെ കുറ്റപ്പെടുത്തിയതും.

‘കാര്‍ത്തിക ദീപം തെളിയിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ക്ഷേത്രം അധികൃതര്‍ പാലിച്ചില്ല. തുടര്‍ന്ന് കോടതി അടിയന്തരമായി ഇടപെട്ട് ദീപം തെളിയിക്കാന്‍ ഭക്തരോട് നിര്‍ദേശിച്ചു. ഇതിലെന്താണ് കുഴപ്പം? ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു.

ഭക്തര്‍ ദീപം തെളിയിക്കാന്‍ വന്നതോടെ വന്‍ സംഘര്‍ഷം ഉടലെടുത്തെന്നും മതമൈത്രി തകര്‍ന്നുവെന്നുമൊക്കെയാണ് ക്ഷേത്രം അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും വാദിച്ചത്. ഈ വാദം ഡിവിഷന്‍ ബെഞ്ച് തള്ളി.

ഒരു മതത്തിന്റെ ആചാരം തടഞ്ഞല്ല മതമൈത്രി ഉറപ്പാക്കേണ്ടതെന്ന് ജസ്റ്റിസ് ജയചന്ദ്രന്‍ പറഞ്ഞു. പരസ്പര സഹവര്‍ത്തിത്വത്തിലൂടെയാണ് അത് നേടേണ്ടത്. വര്‍ഷത്തില്‍ ഒരിക്കലാണ് അവര്‍ ഇവിടെ ദീപം തെളിയിക്കുന്നത്. ആര്‍ക്കെങ്കിലും ഇതില്‍ പ്രശ്‌നമുണ്ടോ? നൂറു വര്‍ഷം മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. നൂറു വര്‍ഷത്തിനു ശേഷം ഇത് നടക്കുമെന്നുപോലും ഉറപ്പില്ലാതായി, ജസ്റ്റിസ് ജയചന്ദ്രന്‍ പറഞ്ഞു.

വിളക്ക് തെളിയിക്കാന്‍ ഡിസംബര്‍ ഒന്നിനാണ് ക്ഷേത്രം അധികൃതരോട് കോടതി നിര്‍ദേശിച്ചത്, ചെയ്തില്ല. തുടര്‍ന്ന് ഡിസംബര്‍ 3ന് പരാതിക്കാരന്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. അത് വൈകിട്ട് അഞ്ചിനാണ് പരിഗണിച്ചത്. വിളക്ക് തെളിയിക്കേണ്ടത് ആറു മണിയോടായിരുന്നു. ആറു മണിവരെ തെളിയിച്ചില്ല. തുടര്‍ന്ന് 6.05ന് കോടതി ചേര്‍ന്ന് പത്തു ഭക്തര്‍ക്ക് ഒപ്പം പോയി ദീപം തെളിയിക്കാന്‍ പരാതിക്കാരനോട് നിര്‍ദേശിച്ചു. പരാതിക്കാര്‍ക്ക് സുരക്ഷ നല്‍കാന്‍ കോടതി സിഐഎസ്എഫിനോടും നിര്‍ദേശിച്ചു. ഈ കോടതി നടപടി കടന്ന കൈ ആയെന്നാണ് സര്‍ക്കാരിനും ക്ഷേത്ര അധികൃതര്‍ക്കും വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വാദിച്ചത്. ഉത്തരവിട്ട സമയത്ത് അത് പാലിക്കില്ലെന്ന് നിങ്ങള്‍ പറഞ്ഞിരുന്നോയെന്ന് ജസ്റ്റിസ് ജയചന്ദ്രന്‍ എജിയോട് ചോദിച്ചു. ആറു മണിയായിട്ടും ദീപം തെളിയിച്ചില്ല. കോടതി ഇടപെട്ടു. അധികൃതര്‍ ഉന്നയിച്ച മറ്റെല്ലാ വാദങ്ങളും ഡിവിഷന്‍ ബെഞ്ച് തള്ളി.

Tags: Thiruprakundram Karthika DeepamEvil motiveKarthigai DeepamMadras High CourtTamil Nadu Chief Minister MK Stalin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജനനായകൻ’ വിവാദം; വിജയ്‌ക്ക് അർഹമായ യാത്രയയപ്പ് നൽകണം: നിയമപോരാട്ടത്തിൽ വികാരാധീനനായി നിർമ്മാതാവ്

India

ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥനെ ലക്ഷ്യംവച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം മദ്രാസ് ഹൈക്കോടതി തടഞ്ഞു

India

സ്റ്റാന്‍ സ്വാമി യുഎപിഎ കേസിലെ പ്രതി, സ്മാരകം പണിയാന്‍ അനുമതി വേണ്ട: മദ്രാസ് ഹൈക്കോടതി

തിരുപ്രംകുണ്ഡ്രം ക്ഷേത്രം, ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍
Main Article

തിരുപ്രംകുണ്ഡ്രം: തകര്‍ക്കരുത് ജുഡീഷ്യറിയെ

India

മദ്രാസ് ഹൈക്കോടതിയില്‍ ‘എന്തോ കുഴപ്പമുണ്ടെന്ന്’ സുപ്രീം കോടതി, പരാമര്‍ശം കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.