Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാബർ പണ്ടേ മരിച്ചു, ഇപ്പോൾ ബാബറി മസ്ജിദ് പോലും പോയി… എന്നിട്ടും ബോധമില്ലാത്ത പ്രസ്താവന ഇറക്കുന്നവരോട് എന്തു പറയാൻ ! ഹുമയൂൺ കബീറിനെതിരെ അനിൽ വിജ് 

പുനർജന്മത്തിലുള്ള വിശ്വാസം ഇസ്ലാമിലല്ല, ഹിന്ദു തത്ത്വചിന്തയിലാണ് വേരൂന്നിയിരിക്കുന്നത്. ബാബറി മസ്ജിദിന് ഒരു പുനർജന്മം നൽകുന്നതിനെക്കുറിച്ച് ആരെങ്കിലും സംസാരിച്ചാൽ, അവർ ആദ്യം ഇസ്ലാമിന്റെ തത്വങ്ങളും നിയമങ്ങളും മാറ്റേണ്ടിവരുമെന്ന് വിജ് പരിഹാസത്തോടെ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 08:58 pm IST
in India

ചണ്ഡീഗഢ് : തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറിന്റെ ബാബ്റി മസ്ജിദ് പ്രസ്താവനയ്‌ക്ക് മറുപടിയുമായി ഹരിയാനയിലെ ഊർജ്ജ, ഗതാഗത, തൊഴിൽ മന്ത്രി അനിൽ വിജ്. പുതിയ ബാബറി മസ്ജിദ് നിർമ്മിക്കണമെന്ന് ടിഎംസി എംഎൽഎ ആഹ്വാനം ചെയ്തിരുന്നു. ഈ പ്രസ്താവനയെ വിജ് നിശിതമായി എതിർത്തു.

” ബാബർ പണ്ടേ മരിച്ചു, ബാബറി മസ്ജിദ് ഇനി നിലവിലില്ല. ടിഎംസി എം എൽ എ യുടെ അത്തരം പ്രസ്താവനകൾ പൂർണ്ണമായും പ്രകോപനപരവും വിവരമില്ലാത്തതുമാണ്. ” – മാധ്യമങ്ങളോട് സംസാരിക്കവെ വിജ് പറഞ്ഞു.  കൂടാതെ ബാബറിന്റെ ചരിത്രപരമായ അസ്തിത്വം അവസാനിച്ചുവെന്നും സുപ്രീം കോടതിയുടെ തീരുമാനത്തിന് ശേഷം ബാബറി മസ്ജിദും ചരിത്രത്തിന്റെ ഭാഗമായി മാറിയെന്നും അനിൽ വിജ് ആവർത്തിച്ചു.

ഇതിനു പുറമെ ഇസ്ലാമിൽ പുനർജന്മ സങ്കൽപ്പമില്ലെന്ന് വിജ് തുടർന്നു പറഞ്ഞു. പുനർജന്മത്തിലുള്ള വിശ്വാസം ഇസ്ലാമിലല്ല, ഹിന്ദു തത്ത്വചിന്തയിലാണ് വേരൂന്നിയിരിക്കുന്നത്. ബാബറി മസ്ജിദിന് ഒരു പുനർജന്മം നൽകുന്നതിനെക്കുറിച്ച് ആരെങ്കിലും സംസാരിച്ചാൽ, അവർ ആദ്യം ഇസ്ലാമിന്റെ തത്വങ്ങളും നിയമങ്ങളും മാറ്റേണ്ടിവരുമെന്ന് വിജ് പരിഹാസത്തോടെ പറഞ്ഞു. അത്തരം പ്രസ്താവനകൾ നടത്തുന്നവർക്ക് സ്വന്തം മതത്തിന്റെ തത്വങ്ങളും പഠിപ്പിക്കലുകളും പോലും മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിജിന്റെ അഭിപ്രായത്തിൽ അത്തരം അഭിപ്രായങ്ങൾ സമൂഹത്തിൽ അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവന ഒരു രാഷ്‌ട്രീയ സ്റ്റണ്ട് ആണെന്നും വിജ് പറഞ്ഞു. അയോധ്യ തർക്കത്തിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥ അന്തിമ വിധി പുറപ്പെടുവിച്ചുവെന്നും ഇത് എല്ലാ സമുദായങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്തരമൊരു സാഹചര്യത്തിൽ പുതിയ ബാബറി മസ്ജിദ് പോലുള്ള വിഷയങ്ങൾ ഉന്നയിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെയും സമാധാനത്തെയും തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് തോന്നുന്നു. പ്രതിപക്ഷത്തിന്റെ നിലപാടിനെ ഒരു രാഷ്‌ട്രീയ സ്റ്റണ്ടായി വിശേഷിപ്പിച്ച വിജ്, ചില നേതാക്കൾ വാർത്തകളിൽ ഇടം നേടാൻ വേണ്ടി മാത്രമാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും വസ്തുതകളുമായോ മത തത്വങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും കൂട്ടിച്ചേർത്തു.

Tags: TMCWest BengalBabri MasjidRadical IslamistsBabarAnil vijTrinamool Congress MLA Humayun Kabir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” ഒരു ക്ലാസിക് ടിഎംസി തിരഞ്ഞെടുപ്പ് നാടകം ” : കഥ തിരക്കഥ സംഭാഷണം മമത ബാനർജി 

India

ബംഗാൾ മാറ്റത്തിലേക്ക് നീങ്ങുന്നു , ടിഎംസിയുടെ ക്രൂരമായ ഭരണം അവസാനിക്കുമെന്ന് പ്രധാനമന്ത്രി

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

India

സ്പീക്കറെ വിട്ടു ഇനി ലക്ഷ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ! ഇൻഡി സഖ്യത്തിന്റെ ഇംപീച്ച്‌മെന്റ് പൊറാട്ടുനാടകം ഇനിയും തുടരും

India

രാഷ്‌ട്രപതിയെ അപമാനിച്ച ബംഗാൾ സർക്കാരിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം; അഞ്ചുമണിക്കുള്ളിൽ വിശദീകരണം നൽകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.