Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇരുവഞ്ചിയിലും കാലിട്ടുള്ള ട്രംപിന്റെ കളി ഇനി എത്രനാള്‍? പുടിന്റെ അവസാനമോ അതോ ലോകാവസാനമോ?

ഇറാന്‍-ഇസ്രയേല്‍ യുദ്ധകാലത്ത് രണ്ടു വഞ്ചിയിലും കാലിട്ടുകൊണ്ടുള്ള അതേ കളിയാണ് ഇപ്പോള്‍ ഉക്രൈന്‍-റഷ്യ യുദ്ധത്തിലും ട്രംപ് പിന്തുടരുന്നത്. അന്ന് ഇസ്രയേലിന്റെ ചങ്ങാതിയായിരിക്കുമ്പോള്‍ തന്നെ ഇറാന്റെ സുഹൃത്തെന്ന നിലയില്‍ ട്രംപ് അഭിനയിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 10:12 pm IST
in World

വാഷിംഗ്ടണ്‍: ഇറാന്‍-ഇസ്രയേല്‍ യുദ്ധകാലത്ത് രണ്ടു വഞ്ചിയിലും കാലിട്ടുകൊണ്ടുള്ള അതേ കളിയാണ് ഇപ്പോള്‍ ഉക്രൈന്‍-റഷ്യ യുദ്ധത്തിലും ട്രംപ് പിന്തുടരുന്നത്. അന്ന് ഇസ്രയേലിന്റെ ചങ്ങാതിയായിരിക്കുമ്പോള്‍ തന്നെ ഇറാന്റെ സുഹൃത്തെന്ന നിലയില്‍ ട്രംപ് അഭിനയിച്ചിരുന്നു.പക്ഷെ ഒടുവില്‍ സമയമെത്തിയപ്പോള്‍ ഇറാന്റെ ആണവായുധശേഖരം നശിപ്പിക്കാന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബും ഇറാനില്‍ കൊണ്ടിട്ടു. ഇതോടെ അമേരിക്കയുടെ കള്ളക്കളി അവസാനിച്ചു. ട്രംപ് ഇറാന്റെ നിതാന്ത ശത്രുവായി.

ട്രംപിന്റെ ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഖത്തറില്‍ മിസൈല്‍ വര്‍ഷിച്ചു. ഖത്തറിനെ സംരക്ഷിക്കുന്ന രാജ്യമായ അമേരിക്കയ്‌ക്ക് അതിന് സാധിക്കാതിരുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ വിമര്‍ശിക്കുന്നതിലേക്ക് കൊണ്ടെത്തിച്ചു. എന്തായാലും ഖത്തറിനെ ആക്രമിച്ച ഉടനെ അമേരിക്ക ഇസ്രയേല്‍-ഇറാന്‍ യുദ്ധം നിര്‍ത്തിച്ചു.

ഇതേ അടവുതന്നെയാണ് ട്രംപ് ഉക്രൈന്‍-റഷ്യ യുദ്ധത്തിലും പിന്തുടരുന്നത്. ഉക്രൈന്റെ സുഹൃത്തായ ട്രംപ് ഈ യുദ്ധത്തില്‍ റഷ്യയുടെയും പുടിന്റെയും സുഹൃത്ത് പോലെയാണ് നടിക്കുന്നത്. പക്ഷെ ഓരോ ഘട്ടത്തിലും പുടിന് എതിരായ നിലപാടാണ് എടുക്കുന്നത്. റഷ്യയുടെ എണ്ണ വാങ്ങുന്നതില്‍ നിന്നും ചൈനയെയും ഇന്ത്യയെയും ട്രംപ് പിന്തിരിപ്പിക്കാന്‍ ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരുന്നു. അതേ സമയം ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന സമാധാനദൂതന്‍ ചമയാനും ട്രംപ് ശ്രമിക്കുന്നു. കഴിഞ്ഞ ദിവസം റഷ്യയുടെ രണ്ട് പ്രധാന എണ്ണക്കമ്പനികളായ ലൂകോയിലിനും റോസ് നെഫ്റ്റിനും ഉപരോധം ഏര്‍പ്പെടുത്തി.. ഇതോടെ ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് നന്നായി വെട്ടിച്ചുരുക്കി. റഷ്യയെ സാമ്പത്തികമായി ഞെരുക്കുന്നതാണ് ഈ തീരുമാനം. അതേസമയം റഷ്യയുടെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കുന്ന ഒരു സമാധാന ഉടമ്പടി ട്രംപ് ഉക്രൈന്‍ പ്രസിഡന്‍റിന് മുന്‍പാകെ വെച്ചിരിക്കുകയാണ്. ഇത് ട്രംപിന്റെ കപടനാട്യമാണെന്ന് നിരീക്ഷകര്‍ പറയുന്നു. ഇതുവരെ റഷ്യ യുദ്ധത്തില്‍ പിടിച്ചെടുത്ത സ്ഥലങ്ങള്‍ മുഴുവന്‍ റഷ്യയുടേതായിരിക്കുമെന്നാണ് ട്രംപ് ഉണ്ടാക്കിയ കരാറിന്റെ പൊരുള്‍. ഇത് റഷ്യയെ സന്തോഷിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള കരാര്‍ മാത്രമാണ്. അല്ലാതെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഒന്നല്ലെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു. 2014ല്‍ റഷ്യ കൂട്ടിച്ചേര്‍ത്ത ഉക്രൈന്റെ ഭാഗമായ ക്രിമിയ ഇനി റഷ്യയുടേതായിരിക്കുമെന്നും ഇപ്പോള്‍ റഷ്യ പിടിച്ചടക്കിയ ഉക്രൈന്റെ ഡൊണെട്സ്ക് പ്രദേശവും ഇനി റഷ്യയുടേതായിരിക്കുമെന്നും അവിടെ നിന്നുള്ള ഉക്രൈന്‍ പട്ടാളക്കാരെ പിന്‍വലിക്കാനുമാണ് സമാധാനക്കരാറില്‍ ട്രംപ് ആവശ്യപ്പെടുന്നത്. ഈ കരാറിനെ പുടിന്‍ സ്വാഗതം ചെയ്തതിന് തൊട്ടുപിന്നാലെ ഫ്രാന്‍സും ജര്‍മ്മനിയും യുകെയും പോളണ്ടും നോര്‍വ്വെയും സ്പെയിനും നെതര്‍ലാന്‍റ്സുമടങ്ങുന്ന നേറ്റോ രാജ്യങ്ങള്‍ ട്രംപിന്റെ സമാധാനക്കരാറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

അതായത് ഉക്രൈന്‍ -റഷ്യ യുദ്ധം നീട്ടുക, പുടിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുക, അതുവഴി റഷ്യ ക്ഷീണിക്കുമ്പോള്‍ റഷ്യയെ ആക്രമിച്ച് ഇല്ലാതാക്കുക- ഇതാണ് യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും രഹസ്യ പദ്ധതി. ഇത് നടപ്പാവുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ഇത് പുടിന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് എതിരായി എപ്പോഴാണ് ഒരു ആണവാക്രമണം തന്നെ പുടിന്‍ അമേരിക്കയ്‌ക്കോ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കോ എതിരെ അഴിച്ചുവിടാന്‍ പോകുന്നത് എന്നും ലോകം ഉറ്റുനോക്കുന്നു.

 

Tags: TrumpRussiaPUtinOilRosneftLukoil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

World

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

India

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

World

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

പുതിയ വാര്‍ത്തകള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.