Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുറ്റപത്രത്തിലെ വാചകം ‘പോലീസ് ബുദ്ധി’; ലക്ഷ്യം ശങ്കരദാസിനെ രക്ഷപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 09:06 am IST
in Kerala

 

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ അറസ്റ്റിലായ എം. പത്മകുമാറിനെതിരായി കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലെ ഒരു വാചകം ബോര്‍ഡ് അംഗമായിരുന്ന കെ. പി. ശങ്കരദാസിനെ രക്ഷിക്കാൻ പൊലീസിന്റെ ‘ബുദ്ധി’യെന്ന വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്. പത്മകുമാര്‍ ബോര്‍ഡ് അംഗങ്ങളെ തെറ്റിധരിപ്പിച്ച് തീരുമാനം എടുത്തു എന്നതാണ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ നിലപാട്. കട്ടിളപ്പാളി ഉള്ളി സ്വര്‍ണ്ണം കക്കാന്‍ അവസരമൊരുക്കിയ തീരുമാനം പത്മകുമാറിന്റേതു മാത്രം എന്നു സ്ഥാപിക്കാനാണ് ഈ കുറ്റപത്രം ശ്രമിക്കുന്നത്. അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയ്‌ക്കു കളങ്കമുണ്ടാക്കുന്ന നടപടിയാണിതെന്ന് വിമര്‍ശനം.

കേസില്‍ എട്ടാം പ്രതിയായ കെ. പി. ശങ്കരദാസിനെ സംരക്ഷിക്കാനായി മകനും തൃശൂര്‍ ഡിഐജിയുമായ ഹരിശങ്കര്‍ ഇടപെടുന്നുവെന്നാരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പ്രത്യേക പരാമര്‍ശം ശ്രദ്ധേയമാകുന്നത്.

പത്മകുമാര്‍ പ്രസിഡന്റായിരുന്ന കാലത്ത് ദേവസ്വം ബോര്‍ഡിലെ എല്ലാ പ്രധാന തീരുമാനങ്ങളിലും ശങ്കരദാസിന് നിര്‍ണായക പങ്കുണ്ടായിരുന്നു. ശബരിമല യുവതി പ്രവേശനം നടപ്പാക്കാന്‍ കമ്മീഷണര്‍ എന്‍. വാസുവിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണ് ശങ്കരദാസ്. അന്നത്തെ കോട്ടയം എസ്പിയായിരുന്ന ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് തമിഴ്നാട്ടില്‍നിന്ന് ‘മനീതി സംഘം’ പോലീസിന്റെ അകമ്പടിയോടെ സന്നിധാനത്തെത്തിച്ചത്. ശബരിമല ചന്ദ്രാനന്ദന്‍ റോഡുവരെ മലകയറി എത്തിയ ബിന്ദു, അമ്മിണി, കനകദുര്‍ഗ എന്നിവരെ രാത്രിയുടെ മറവില്‍ സന്നിധാനത്ത് എത്തിക്കാനുള്ള കളമൊരുക്കിയത് ഹരിശങ്കര്‍ തന്നെയായിരുന്നു.

ബോര്‍ഡ് അംഗമായിരിക്കെ ഇരുമുടികെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരലംഘനം നടത്തിയ ആളാണ് ശങ്കരദാസ്. ആര്‍.എസ്.പി. പ്രവര്‍ത്തകനായിരുന്ന ശങ്കരദാസ് സിപിഎം നോമിനിയായി ദേവസ്വം ബോര്‍ഡിൽ എത്തിയതാണ്. ‘പെയ്ഡഡ് സീറ്റ്’ എന്നാരോപണവും ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് കണ്ണായ പ്രദേശത്ത് പാര്‍ട്ടിയുടെ പേരില്‍ സ്വന്തമാക്കിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി ശങ്കരദാസ് സ്വന്തം പേരിലാക്കി എന്ന പരാതിയില്‍ കേസും ഉണ്ടായിട്ടുണ്ട്.

ബോര്‍ഡ് അംഗത്വം ഒഴിഞ്ഞ ഉടന്‍ ശങ്കരദാസിന് മാനസിക വിഭ്രാന്തി ഉണ്ടായതും വാര്‍ത്തയായിട്ടുണ്ട്. ആചാരലംഘനം നടത്തിയതിന് ‘അയ്യപ്പകോപം’ എന്ന വിലയിരുത്തലിലാണ് അന്ന് വാര്‍ത്തകളിൽ വന്നത്.

ചെയ്തു പോയ തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പുചോദിച്ച് ദേവസ്വംബോര്‍ഡ് അയ്യപ്പ സന്നിധിയില്‍ പ്രായശ്ചിത്തകര്‍മ്മം ചെയ്തിരുന്നു.ദേവപ്രശ്‌ന പരിഹാരക്രിയയുടെ ഭാഗമായാണ് സന്നിധാനത്തില്‍ വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടന്നത്.

പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു എന്നിവര്‍ ചേര്‍ന്ന് സോപാനത്തില്‍ വെള്ളിക്കുടം സമര്‍പ്പിച്ചു.

എല്ലാവരും ദ്രവ്യങ്ങള്‍ നിറച്ചു.ചുവന്ന പട്ടില്‍ പൊതിഞ്ഞ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശിരസിലേറ്റി തൊഴുതു നിന്നു. തന്ത്രി കണ്ഠര് രാജീവര് മാപ്പപേക്ഷിച്ചുള്ള പ്രതിജ്ഞ വായിച്ചു. മറ്റുള്ളവര്‍ ഇത് ഏറ്റുചൊല്ലി ശ്രീകോവിലിനു 3 പ്രദക്ഷിണം വച്ച് സമര്‍പ്പിച്ചു.

Tags: K P Sankerdas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.