Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി ഭീകരാക്രമണത്തെ പിന്തുണച്ചാല്‍ ശിക്ഷയെന്ന് ഹിമന്ത ബിശ്വശര്‍മ്മ; ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രസ്താവിച്ച ഇസ്ലാമികാധ്യാപകന്‍ പിടിയില്‍

ദല്‍ഹിയിലെ കാര്‍ സ്ഫോടനം ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രസ്താവിച്ച ഇസ്ലാമികാധ്യാപകനെ അറസ്റ്റ് ചെയ്ത് അസം പൊലീസ്. വിരമിച്ച ഹെഡ്മാസ്റ്ററായ നസ്രുല്‍ ഇസ്ലാം ഭര്‍ബുയ്യയെയാണ് അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 09:42 pm IST
in India
അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ (ഇടത്ത്) ദല്‍ഹി കാര്‍ സ്ഫോടനത്തിന്‍റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചതിന് അറസ്റ്റിലായ നസ്ലുല്‍ ഇസ്ലാം ഭര്‍ബുയ്യ (വലത്ത്)

അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ (ഇടത്ത്) ദല്‍ഹി കാര്‍ സ്ഫോടനത്തിന്‍റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചതിന് അറസ്റ്റിലായ നസ്ലുല്‍ ഇസ്ലാം ഭര്‍ബുയ്യ (വലത്ത്)

ഗുവാഹതി: ദല്‍ഹിയിലെ കാര്‍ സ്ഫോടനം ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രസ്താവിച്ച ഇസ്ലാമികാധ്യാപകനെ അറസ്റ്റ് ചെയ്ത് അസം പൊലീസ്. വിരമിച്ച ഹെഡ്മാസ്റ്ററായ നസ്രുല്‍ ഇസ്ലാം ഭര്‍ബുയ്യയെയാണ് അറസ്റ്റ് ചെയ്തത്. ഇസ്ലാമിക മതപഠനസ്കൂളിലെ ഹെഡ് മാസ്റ്ററാണ്.

ദല്‍ഹി സ്ഫോടനത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച ഇസ്ലാമികാധ്യാപകനെ കസ്റ്റഡിയിലെടുത്ത് അസം പൊലീസ്:

BREAKING NEWS 🚨 Assam Police nabs retired headmaster Nazrul Islam Barbhuiya from Silchar for mocking Red Fort Blast.

He was calling it an "Election Stunt"

CM Himanta Biswa Sarma ordered strict action against those defending such acts.

pic.twitter.com/04gnKC6SWh

— News Algebra (@NewsAlgebraIND) November 11, 2025

അസം പൊലീസ് സില്‍ചാറില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ദല്‍ഹിയിലെ ചെങ്കോട്ടയ്‌ക്കടുത്ത് ഭീകരവാദികള്‍ നടത്തിയ സ്ഫോടനത്തെ പിന്തുണയ്‌ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പൊലീസിനോട് പ്രത്യേകം ഉത്തരവിട്ടിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് അറസ്റ്റ്.

പൊതുവേ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടിയ സംസ്ഥാനമാണ് അസം. ഈ സെപ്തംബറിന് ശേഷം മാത്രം നുഴഞ്ഞുകയറ്റക്കാരായ 450 ബംഗ്ലാദേശികളെയാണ് പിടികൂടി തിരിച്ചയച്ചത്. 1985ലാണ് അസം ഉടമ്പടി നിലവില്‍ വന്നത്. ഇത് പ്രകാരം 1971 മാര്‍ച്ച് 24ന് ശേഷം അസമിലേക്ക് നുഴഞ്ഞുകയറിയ വിദേശികളെ മുഴുവന്‍ തിരിച്ചയ്‌ക്കണമെന്നാണ് തീരുമാനം. ഇതനുസരിച്ച് ഇതുവരെ 30.115 പേരെ അസമില്‍ നിന്നും നാടുകടത്തി. ശക്തമായ എതിര്‍പ്പുകളെ മറികടന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇവരെ നാടുകടത്തുന്നത്. ഇപ്പോഴും 9.5 ലക്ഷം ഏക്കറോളം ഭൂമി ഇവിടേക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശികളുടെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുടെയും കൈകളിലാണ്. മുസ്ലിങ്ങള്‍ ന്യൂനപക്ഷമായിരുന്ന അസം 2041ല്‍ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്നും ഹിമന്ത വിലയിരുത്തുന്നു.

ജെയ്ഷ് എ മുഹമ്മദ് എന്ന പാകിസ്ഥാനിലെ ഭീകരസംഘടനയുടെ നിര്‍ദേശപ്രകാരമായിരുന്നു ഹരിയാനയിലെ ഫരീദാബാദിലെ കോളെജില്‍ പഠിപ്പിച്ചിരുന്ന ഒരു ഡോക്ടര്‍ ദല്‍ഹിയില്‍ സ്ഫോടനം നടത്തിയത്. പത്ത് പേരാണ് കൊല്ലപ്പെട്ടത്.

 

 

 

Tags: Himanta Biswa SarmaAssamredfortAssam Chief Minister Himanta Biswa Sarmacar explosionMullahDelhi car explosion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

Main Article

ഹിമന്ത തന്നെ നായകന്‍

India

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.