Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേടനെ പുരസ്കരിച്ച് പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള കേരള ചലച്ചിത്ര പുരസ്കാര സമിതി

സ്ത്രീപീഡന പരാതി ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ കരിനിഴലില്‍ നില്‍ക്കുന്ന വേടനെ പുരസ്കരിച്ച് നടന്‍ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള കേരള സംസ്ഥാന അവാര്‍ഡ് ജൂറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 06:43 pm IST
in Kerala, Mollywood, Entertainment
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് (വലത്ത്)

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് (വലത്ത്)

തിരുവനന്തപുരം:: സ്ത്രീപീഡന പരാതി ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ കരിനിഴലില്‍ നില്‍ക്കുന്ന വേടനെ പുരസ്കരിച്ച് നടന്‍ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള കേരള സംസ്ഥാന അവാര്‍ഡ് ജൂറി. വിയര്‍പ്പു തുന്നിയിട്ട കുപ്പായം കുതന്ത്രം എന്നീ ഗാനങ്ങള്‍ക്കാണ് വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നല്‍കിയത്.  മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയിലായിരുന്നു ഈ പാട്ട് ഉപയോഗിച്ചത്.

സിനിമയ്‌ക്ക് പാട്ടെഴുതുന്ന വിഭാഗത്തില്‍ നിരവധി ഗാനരചയിതാക്കള്‍ ഉണ്ടെന്നിരിക്കെ റാപ്പറായ വേടന് അവാര്‍ഡ് നല്‍കിയതില്‍ ഗാനരചയിതാക്കള്‍ക്ക് അമര്‍ഷവുമുണ്ട്. തികച്ചും രാഷ്‌ട്രീയമായ ഒരു അവാര്‍ഡാണിതെന്നും ഈ ഗൂഢരാഷ്‌ട്രീയനീക്കത്തിലൂടെ ബലിയാടായത് വര്‍ഷങ്ങളായി ചലച്ചിത്ര ഗാനസപര്യനടത്തുന്ന ഗാനരചയിതാക്കളാണെന്നും പരാതി ഉയരുന്നു. പ്രകാശ് രാജ് എന്ന ജൂറി ചെയര്‍മാന്‍ ഗാനരചന സപര്യയായി കണ്ട് അതില്‍ മുഴുകുന്ന ഗാനരചയിതാക്കളെ മുഴുവന്‍ ഈ അവാര്‍ഡിലൂടെ ഇരുട്ടില്‍ നിര്ത്തിയിരിക്കുന്നു.

സ്ത്രീപീഢനപരാതിയെത്തുടര്‍ന്ന് ഏറെനാള്‍ ഒളിവിലായിരുന്ന വേടന്‍ ഈയിടെയാണ് വീണ്ടും വേദികളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. കലിക്കറ്റ് സര്‍വ്വകലാശാലയുടെ മലയാളം സിലബസില്‍ താരതമ്യ പഠനത്തിനായി വേടന്റെ ഗാനങ്ങളെ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ടായിരുന്നെങ്കിലും ഡോ.എം.എം.ബഷീറിന്റെ നേതൃത്വത്തിലുള്ള സമിതി അത് അന്തിമപരിശോധനയ്‌ക്ക് ശേഷം തള്ളിക്കളയുകയായിരുന്നു

ദേശീയ ചലച്ചിത്രപുരസ്കാരം ഫയല്‍സിനും പൈല്‍സിനുമാണെന്ന പരിഹാസം ഉയര്‍ത്തിയതില്‍ നിന്ന് ഈ ജൂറി ചെയര്‍മാന്‍ രാഷ്‌ട്രീായമായി എത്രത്തോളം ടോക്സിക്കാണെന്ന് വ്യക്തം. സംസ്ഥാന ചലച്ചിത്രപുരസ്കാരം നിര്‍ണ്ണയിക്കാന്‍ വന്ന ജൂറി ചെയര്‍മാന്‍ ആ പദവിക്ക് നിരക്കാത്ത രീതിയിലുള്ള പ്രതികരണം നടത്തുന്നത് അയാളുടെ ഉള്ളിലെ രാഷ്‌ട്രീയാതിപ്രസരവും രാഷ്‌ട്രീയവിരോധവുമാണ് പുറത്തുകൊണ്ടുവന്നത്. ഈ അവാര്‍ഡിലൂടെ കേരളസര്‍ക്കാര്‍ രാഷ്‌ട്രീയതിപ്രസരത്തിന്റെ പുതിയ കീഴ്വഴക്കം സൃഷ്ടിച്ചിരിക്കുന്നു എന്ന പരാതിയും വ്യാപകമായുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതികരണങ്ങളാണ് വേടന്റെ അവാര്‍ഡിനെതിരെ ഉയരുന്നത്. ഒരു പ്രതികരണം നോക്കുക:”അവാർഡ് മാനദണ്ഡം ഗാനത്തിലെ ഗുണനിലവാരമല്ല വിപ്ലവവും സ്പെഷ്യൽ പരിഗണനയും ആണ്. സാംസ്കാരിക നായകരെല്ലാം നിശബ്ദമായിരിക്കും. ഗിരീഷ് പുത്തഞ്ചേരിയും ഒഎൻവിയും പി ഭാസ്കരനും ഒന്നും ജീവിച്ചിരിക്കാത്തത് അവരുടെ ഭാഗ്യം”.

Tags: best lyricistViyarppu thunniyitta Kuppayamvedanprakash rajManjummal BoysManjummalboysKerala state film award jury
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

India

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

Kerala

ആയിരം വേടന്‍ സമം അര എംജി…ക്ഷേത്രാങ്കണങ്ങള്‍ ഭക്തിഗാനമേളയിലൂടെ കീഴടക്കി എംജിയുടെ പടയോട്ടം; നന്ദഗോവിന്ദം പോലെ പ്രിയം

Kerala

വേടന്റെ ദളിത് പ്രേമം വ്യാജമോ? നാഴികയ്‌ക്ക് നാല്‍പതുവട്ടം ദളിത് പ്രേമം പറയുന്ന വേടന്‍ കെട്ടിയത് വെളുത്തപെണ്ണിനെയെന്ന് ആക്ഷേപം

India

ചണ്ഡികാഹോമത്തിൽ ഇരുന്നത് ഭാര്യയുടെ വിശ്വാസത്തെ ബഹുമാനിക്കുന്നത് കൊണ്ട് : ഇരട്ടത്താപ്പ് മറുപടി നൽകിയ പ്രകാശ് രാജ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.