Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാമികഗ്രന്ഥങ്ങളിലെ മനുഷ്യത്വരാഹിത്യത്തെയാണ് നിങ്ങള്‍ എതിര്‍ത്തത്: ബംഗ്ലാദേശില്‍ നിന്നും ഓടിപ്പോന്ന തസ്ലിമയെ കണ്ട് ആരിഫ് ഹുസൈന്‍ തെരുവത്ത്

"ഇസ്ലാമികഗ്രന്ഥങ്ങളിലെ മനുഷ്യത്വരാഹിത്യത്തെയാണ് തസ്ലിമ നസ്റിന്‍ എന്ന ബംഗ്ലാദേശി നോവലിസ്റ്റ് എതിര്‍ത്തത്. "

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 09:12 pm IST
inIndia
തസ്ലിമ നസ്റിനൊപ്പം ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തസ്ലിമ നസ്റിനൊപ്പം ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

കൊച്ചി: ‘ലജ്ജ’ എന്ന നോവല്‍ എഴുതിയതിന്റെ പേരില്‍ ബംഗ്ലാദേശില്‍ ഇസ്ലാമിക മതമൗലികവാദികളുടെ വധഭീഷണിയുണ്ടാവുകയും തുടര്‍ന്ന് 1994 ല്‍ ബംഗ്ലാദേശ് വിട്ട് ഓടിപ്പോകേണ്ടിവന്ന തസ്ലിമ നസ്റിന്‍ എന്ന നോവലിസ്റ്റിനെ കണ്ടുമുട്ടിയ സ്വതന്ത്ര ചിന്തകനായ ആരിഫ് ഹുസൈന്‍ തെരുവത്ത് കഴിഞ്ഞ ദിവസം എക്സില്‍ കുറിച്ചു: “ഇസ്ലാമികഗ്രന്ഥങ്ങളിലെ മനുഷ്യത്വരാഹിത്യത്തെയാണ് തസ്ലിമ നസ്റിന്‍ എന്ന ബംഗ്ലാദേശി നോവലിസ്റ്റ് എതിര്‍ത്തത്. ”

കൊച്ചിയില്‍ എസ്സെന്‍സ് എന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തസ്ലിമ നസ്റിനെ കണ്ട ആരിഫ് ഹുസൈന്‍ അവരുമായി സുദീര്‍ഘമായ ഒരു അഭിമുഖം നടത്തിയിരുന്നു. അതില്‍ ഇസ്ലാമിലെ ചില മനുഷ്യത്വരഹിതമായ കാഴ്ചപ്പാടുകളും ബംഗ്ലാദേശില മതമൗലികവാദവും വിഷയമായി.

Dear Taslima,

Yesterday was the biggest day of my life so far, all thanks to Litmus 25 by Essense. It brought me two incredible accomplishments: receiving the "Freethinker of the Year" award, and the profound honour of getting to meet, greet, and interview you.

This meeting was… pic.twitter.com/9OTPmtc9XL

— Arif Hussain Theruvath (@arifhussaintm) October 20, 2025

“സാമൂഹികമായും സാമ്പത്തികമായും സമൂഹം മുന്നേറിയാല്‍ മതമൗലികവാദം എന്ന വിപത്ത് ഇല്ലാതാകും എന്ന ചിന്ത മൂഢമാണെന്ന് ബംഗ്ലാദേശ് തെളിയിച്ചു. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് തസ്ലിമ നസ്റീന്‍.”- സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പില്‍ ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു. ഒരിയ്‌ക്കല്‍ ഇസ്ലാമിലെ ജിഹാദി ആശയങ്ങളോട് അഭിനിവേശമുണ്ടായ ആരിഫ് ഇപ്പോള്‍ ഇസ്ലാമിലെ മൗലികവാദ ആശയങ്ങളെ കര്‍ശനമായി എതിര്‍ക്കുന്ന സ്വതന്ത്രചിന്തകനാണ്. എസെന്‍സ് ഏര്‍പ്പെടുത്തിയ ഫ്രീ തിങ്കര്‍ പുരസ്കാരം കൊച്ചിയില്‍ തസ്ലിമയാണ് ആരിഫ് ഹുസൈന് നല്‍കിയത്.

തസ്ലിമയുടെ കഥ

ബംഗ്ലാദേശില്‍ ഒരു ഡോക്ടറുടെ മകളായി ജനിച്ച തസ്ലിമ നസ്റീനും ഡോക്ടറായിരുന്നു. പ്രസവവാര്‍ഡില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ അതിനോട് കാട്ടുന്ന ക്രൂരതകള്‍ കണ്ടാണ് തസ്ലിമ ഒരു ഫെമിനിസ്റ്റായത്.

അവര്‍ 1993ല്‍ എഴുതിയ ‘ലജ്ജ’ എന്ന നോവല്‍ ഒരു ഹിന്ദു കുടുംബത്തെ മുസ്ലിം മതഭ്രാന്തന്മാര്‍ ആക്രമിക്കുന്നതിന്റെ കഥയാണ്. ബംഗ്ലാദേശിനെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഒരു ഹിന്ദു കുടുംബത്തിന് അവിടുത്തെ മതതീവ്രവാദികളുടെ കയ്യില്‍ നിന്നും ക്രൂരമായ ആക്രമണം ഏല്‍ക്കേണ്ടിവരുന്നതാണ് നോവലിലെ വിഷയം. 1993ല്‍ ഈ നോവല്‍ എഴുതിയതിന്റെ പേരില്‍ ഇസ്ലാമിക മതമൗലികവാദസംഘടനകള്‍ തസ്ലിമയെ വധിക്കണമെന്ന് ആഹ്വാനം ചെയ്തു. തസ്ലിമയെ വധിക്കുന്നവര്‍ക്ക് അവര്‍ സമ്മാനത്തുക പ്രഖ്യാപിക്കുകയും ചെയ്തു ഇതോടെ 1994ല്‍ തസ്ലിമ ബംഗ്ലാദേശില്‍ നിന്നും ഓടിപ്പോയി. പത്ത് വര്‍ഷത്തോളം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിഞ്ഞു. പിന്നീട് 2004ല്‍ ഇന്ത്യയില്‍ അഭയം തേടിയെത്തി. ഇന്ത്യയില്‍ കൊല്‍ക്കത്തയില്‍ കഴിഞ്ഞ അവര്‍ക്ക് നേരെ ബംഗാളിലെ ചില ഇസ്ലാമിക മതമൗലികവാദികള്‍ പ്രതിഷേധിച്ചതോടെ അവര്‍ 2008ല്‍ സ്വീഡിനില്‍ അഭയം തേടി. 2015ല്‍ അവര്‍ക്കെതിരെ അല്‍ഖ്വെയ്ദയുടെ വധഭീഷണി ഉണ്ടായി. ഇപ്പോള്‍ വീണ്ടും സ്വീഡന്‍ വിട്ട തസ്ലിമ ഇന്ത്യയില്‍ സ്ഥിരതാമസമാണ്.

ബംഗ്ലാദേശിലേക്ക് ഒരിയ്‌ക്കലും അവര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞില്ല അതിനാല്‍ ഡോക്ടറായ പിതാവിനെയും മാതാവിനെയും നേരില്‍ കാണാന്‍ കഴിഞ്ഞില്ല. ഇരുവരും മരണപ്പെട്ടു.

Tags: NovelistTaslima NasreenArif Hussain TheruvathBangladeshi novelistLajja
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.