Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാമികഗ്രന്ഥങ്ങളിലെ മനുഷ്യത്വരാഹിത്യത്തെയാണ് നിങ്ങള്‍ എതിര്‍ത്തത്: ബംഗ്ലാദേശില്‍ നിന്നും ഓടിപ്പോന്ന തസ്ലിമയെ കണ്ട് ആരിഫ് ഹുസൈന്‍ തെരുവത്ത്

"ഇസ്ലാമികഗ്രന്ഥങ്ങളിലെ മനുഷ്യത്വരാഹിത്യത്തെയാണ് തസ്ലിമ നസ്റിന്‍ എന്ന ബംഗ്ലാദേശി നോവലിസ്റ്റ് എതിര്‍ത്തത്. "

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 09:12 pm IST
in India
തസ്ലിമ നസ്റിനൊപ്പം ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തസ്ലിമ നസ്റിനൊപ്പം ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

കൊച്ചി: ‘ലജ്ജ’ എന്ന നോവല്‍ എഴുതിയതിന്റെ പേരില്‍ ബംഗ്ലാദേശില്‍ ഇസ്ലാമിക മതമൗലികവാദികളുടെ വധഭീഷണിയുണ്ടാവുകയും തുടര്‍ന്ന് 1994 ല്‍ ബംഗ്ലാദേശ് വിട്ട് ഓടിപ്പോകേണ്ടിവന്ന തസ്ലിമ നസ്റിന്‍ എന്ന നോവലിസ്റ്റിനെ കണ്ടുമുട്ടിയ സ്വതന്ത്ര ചിന്തകനായ ആരിഫ് ഹുസൈന്‍ തെരുവത്ത് കഴിഞ്ഞ ദിവസം എക്സില്‍ കുറിച്ചു: “ഇസ്ലാമികഗ്രന്ഥങ്ങളിലെ മനുഷ്യത്വരാഹിത്യത്തെയാണ് തസ്ലിമ നസ്റിന്‍ എന്ന ബംഗ്ലാദേശി നോവലിസ്റ്റ് എതിര്‍ത്തത്. ”

കൊച്ചിയില്‍ എസ്സെന്‍സ് എന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തസ്ലിമ നസ്റിനെ കണ്ട ആരിഫ് ഹുസൈന്‍ അവരുമായി സുദീര്‍ഘമായ ഒരു അഭിമുഖം നടത്തിയിരുന്നു. അതില്‍ ഇസ്ലാമിലെ ചില മനുഷ്യത്വരഹിതമായ കാഴ്ചപ്പാടുകളും ബംഗ്ലാദേശില മതമൗലികവാദവും വിഷയമായി.

Dear Taslima,

Yesterday was the biggest day of my life so far, all thanks to Litmus 25 by Essense. It brought me two incredible accomplishments: receiving the "Freethinker of the Year" award, and the profound honour of getting to meet, greet, and interview you.

This meeting was… pic.twitter.com/9OTPmtc9XL

— Arif Hussain Theruvath (@arifhussaintm) October 20, 2025

“സാമൂഹികമായും സാമ്പത്തികമായും സമൂഹം മുന്നേറിയാല്‍ മതമൗലികവാദം എന്ന വിപത്ത് ഇല്ലാതാകും എന്ന ചിന്ത മൂഢമാണെന്ന് ബംഗ്ലാദേശ് തെളിയിച്ചു. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് തസ്ലിമ നസ്റീന്‍.”- സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പില്‍ ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു. ഒരിയ്‌ക്കല്‍ ഇസ്ലാമിലെ ജിഹാദി ആശയങ്ങളോട് അഭിനിവേശമുണ്ടായ ആരിഫ് ഇപ്പോള്‍ ഇസ്ലാമിലെ മൗലികവാദ ആശയങ്ങളെ കര്‍ശനമായി എതിര്‍ക്കുന്ന സ്വതന്ത്രചിന്തകനാണ്. എസെന്‍സ് ഏര്‍പ്പെടുത്തിയ ഫ്രീ തിങ്കര്‍ പുരസ്കാരം കൊച്ചിയില്‍ തസ്ലിമയാണ് ആരിഫ് ഹുസൈന് നല്‍കിയത്.

തസ്ലിമയുടെ കഥ

ബംഗ്ലാദേശില്‍ ഒരു ഡോക്ടറുടെ മകളായി ജനിച്ച തസ്ലിമ നസ്റീനും ഡോക്ടറായിരുന്നു. പ്രസവവാര്‍ഡില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ അതിനോട് കാട്ടുന്ന ക്രൂരതകള്‍ കണ്ടാണ് തസ്ലിമ ഒരു ഫെമിനിസ്റ്റായത്.

അവര്‍ 1993ല്‍ എഴുതിയ ‘ലജ്ജ’ എന്ന നോവല്‍ ഒരു ഹിന്ദു കുടുംബത്തെ മുസ്ലിം മതഭ്രാന്തന്മാര്‍ ആക്രമിക്കുന്നതിന്റെ കഥയാണ്. ബംഗ്ലാദേശിനെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഒരു ഹിന്ദു കുടുംബത്തിന് അവിടുത്തെ മതതീവ്രവാദികളുടെ കയ്യില്‍ നിന്നും ക്രൂരമായ ആക്രമണം ഏല്‍ക്കേണ്ടിവരുന്നതാണ് നോവലിലെ വിഷയം. 1993ല്‍ ഈ നോവല്‍ എഴുതിയതിന്റെ പേരില്‍ ഇസ്ലാമിക മതമൗലികവാദസംഘടനകള്‍ തസ്ലിമയെ വധിക്കണമെന്ന് ആഹ്വാനം ചെയ്തു. തസ്ലിമയെ വധിക്കുന്നവര്‍ക്ക് അവര്‍ സമ്മാനത്തുക പ്രഖ്യാപിക്കുകയും ചെയ്തു ഇതോടെ 1994ല്‍ തസ്ലിമ ബംഗ്ലാദേശില്‍ നിന്നും ഓടിപ്പോയി. പത്ത് വര്‍ഷത്തോളം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിഞ്ഞു. പിന്നീട് 2004ല്‍ ഇന്ത്യയില്‍ അഭയം തേടിയെത്തി. ഇന്ത്യയില്‍ കൊല്‍ക്കത്തയില്‍ കഴിഞ്ഞ അവര്‍ക്ക് നേരെ ബംഗാളിലെ ചില ഇസ്ലാമിക മതമൗലികവാദികള്‍ പ്രതിഷേധിച്ചതോടെ അവര്‍ 2008ല്‍ സ്വീഡിനില്‍ അഭയം തേടി. 2015ല്‍ അവര്‍ക്കെതിരെ അല്‍ഖ്വെയ്ദയുടെ വധഭീഷണി ഉണ്ടായി. ഇപ്പോള്‍ വീണ്ടും സ്വീഡന്‍ വിട്ട തസ്ലിമ ഇന്ത്യയില്‍ സ്ഥിരതാമസമാണ്.

ബംഗ്ലാദേശിലേക്ക് ഒരിയ്‌ക്കലും അവര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞില്ല അതിനാല്‍ ഡോക്ടറായ പിതാവിനെയും മാതാവിനെയും നേരില്‍ കാണാന്‍ കഴിഞ്ഞില്ല. ഇരുവരും മരണപ്പെട്ടു.

Tags: NovelistTaslima NasreenArif Hussain TheruvathBangladeshi novelistLajja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

India

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

Kerala

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

Kerala

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

Article

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പുതിയ വാര്‍ത്തകള്‍

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.