Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഭാരതഹോക്കിയുടെ ടൈഗര്‍

കെ. സതീശന്‍ by കെ. സതീശന്‍
Nov 1, 2025, 01:39 pm IST
in Sports

കണ്ണൂര്‍: തന്റെ പതിനൊന്നാമത്തെ വയസ്സില്‍ ഹോക്കിസ്റ്റിക്കെടുത്ത് ലോക ഹോക്കിയില്‍ ഭാരതത്തിന് മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത മലയാളിയാണ് ഇന്നലെ വിടവാങ്ങിയ കായിക പ്രേമികളുടെ സ്വന്തം മാനുവല്‍ ഫ്രെഡറിക്. ടൈഗര്‍ എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഒളിമ്പിക്‌സ് ഹോക്കി മെഡല്‍ നേടിയ ആദ്യ മലയാളി താരമായിരുന്നു അദ്ദേഹം. 1972 ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഹോളണ്ടിനെ തോല്‍പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറം ഹോക്കി ഗോള്‍കീപ്പാറായി 2020 ടോക്യോ ഒളിംപിക്‌സിലും 2024 പാരീസ് ഒളിംപിക്‌സിലും മലായാളിയായ പി.ആര്‍. ശ്രീജേഷ് വെങ്കല മെഡല്‍ നേടുന്നതുവരെ ഒളിംപിക് ചാമ്പ്യനെന്നാല്‍ ദശാബ്ദങ്ങളോളം മലയാളികള്‍ക്ക് മുന്നില്‍ എപ്പോഴും മാനുവല്‍ ഫ്രെഡറിക് തന്നെയായിരുന്നു. കണ്ണൂരിലെത്തുന്ന പ്രമുഖരായ സ്‌പോര്‍ട്‌സ് താരങ്ങളും രാഷ്‌ട്രീയനേതാക്കും മാനുവല്‍ ഫ്രെഡറിക്കിനെ കാണാനെത്തുമ്പോള്‍ അഭിമാനത്തോടെ അദ്ദേഹം ഒളിമ്പ്ക് മെഡല്‍ കാണിക്കറുണ്ടായിരുന്നു.

ഏഴു വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ഹോക്കിടീമിന്റെ ഭാഗമായി. 16 ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ ടൈബ്രേക്കറില്‍ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും ഇദ്ദേഹത്തിനു സ്വന്തമാണ്. കണ്ണൂര്‍ കോട്ടയ്‌ക്കടുത്തെ ബിഇഎംപി സ്‌കുളിലും കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കുളിലുമായിരുന്നു വിദ്യാഭ്യാസം. കണ്ണൂര്‍ ബിഇഎംപി സ്‌കൂളിലെ ഫുട്ബോള്‍ ടീമില്‍നിന്ന് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ടീം വഴി ഹോക്കിയില്‍ സജീവമായി. 17-ാം വയസ്സില്‍ ബോംബെ ഗോള്‍ഡ് കപ്പില്‍ കളിച്ചു. ബംഗളൂരു ആര്‍മി സപ്ളൈകോറിലെ കളിക്കാരനായതോടെയാണ് ദേശീയ തലത്തില്‍ അവസരങ്ങള്‍ തുറന്നു കിട്ടുന്നത്. 1971 ല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ആദ്യ രാജ്യാന്തര മത്സരം.

താന്‍ പഠിച്ച ബിഇഎംപി സ്‌കുളിനും സെന്റ് മൈക്കിള്‍സിനും വേണ്ടിയായിരുന്നു മാനുവല്‍ കളി തുടങ്ങിയത്. കണ്ണൂരിലെ കോട്ടമൈതാനിയായിരുന്നു കളിക്കളം. പതിമുന്നാം വയസില്‍ ആര്‍മി ബോയ്സില്‍ ചേര്‍ന്നു. 1965 ല്‍ ബോംബെ ഗോള്‍ഡ് കപ്പില്‍ കളിച്ചു. എസി ടീമിനു വേണ്ടിയായിരുന്നു ഗോള്‍വലയം കാത്തത്. 1971 ല്‍ ഏഷ്യന്‍ ഗെയിംസില്‍ ഫ്രെഡറിക്കിന്റെ മിന്നും പ്രകടനമാണ് ഒളിംപിക്സ് ടീമിലേക്കുള്ള വഴി തുറന്നത്. രാജ്യത്തിനായി വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നുവെങ്കിലും കളിക്കളത്തില്‍ ടൈഗര്‍ എന്ന വിളിപ്പേരുള്ള മാനുവലിന് അര്‍ഹതയ്‌ക്കുള്ള അംഗീകാരം ഒരിക്കലും ലഭിച്ചിരുന്നില്ല. 2019 ല്‍ തന്റെ പ്രിയ താരമായ ധ്യാന്‍ചന്ദിന്റെ പേരിലുള്ള ദേശീയ പുരസ്‌കാരം മാനുവലിന് ലഭിച്ചത് വലിയ നേട്ടമായിരുന്നു. കളിയില്‍ നിന്ന് വിരമിച്ച ശേഷം 18 വര്‍ഷം ബംഗളൂരു എച്ച്എഎല്ലിന്റെ പരിശീലകനായി. കണ്ണൂര്‍ പയ്യാമ്പലത്ത് സര്‍ക്കാര്‍ അദ്ദേഹത്തിന് വീട് വെച്ച് നല്‍കിയിരുന്നുവെങ്കിലും ജീവിതത്തിന്റെ അവസാന നാളുകളില്‍ ബെംഗളൂരുവില്‍ മക്കളോടൊപ്പമായിരുന്നു താമസം. മലയാളികളും ഹോക്കിയുമുള്ളകാലത്തോളം മാനുവല്‍ ഫ്രഡറിക്കും ജീവിക്കും.

 

Tags: HockeyManuel Frederick. Tiger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഹോക്കി: ഭാരത-പാക് പോരാട്ടം ഉറപ്പായി

India

പി.ആര്‍. ശ്രീജേഷിനും ഗോയല്‍ ഗ്രാമീണവികാസ് സന്‍സ്ഥാനും ശ്രീഗുരുജി പുരസ്‌കാരം സമ്മാനിച്ച് ഡോ. കൃഷ്ണഗോപാല്‍

Sports

ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹോക്കി, ഷൂട്ടിങ്, ബാഡ്മിന്റണ്‍, ക്രിക്കറ്റ് ഉള്‍പ്പെടെ പത്ത് ഇനങ്ങള്‍ ഒഴിവാക്കി

Hockey

സംസ്ഥാന സീനിയര്‍ ഹോക്കി മത്സരങ്ങള്‍ക്ക് തുടക്കമായി

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഫൈനലില്‍ കടന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.