Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി എം ശ്രീയിൽ പിണറായി ഭയന്നത് മത തീവ്രവാദ സംഘടനകളെ; ജമാ അത്തെ ഇസ്ലാമിക്കും പോപ്പുലർ ഫ്രണ്ടിനും മുന്നിൽ വീണ്ടും മുട്ടുകുത്തി: എം.ടി രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 04:12 pm IST
in Kerala

തൃശൂർ: പി.എം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി ഭയന്നത് സിപിഐ യെ അല്ല മത തീവ്രവാദ സംഘടനകളെയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സിപിഐയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് വാർത്തകൾ. എന്നാൽ അത് വാസ്തവ വിരുദ്ധമാണ്. ഇതിലും വലിയ വിഷയങ്ങൾ ഉണ്ടായപ്പോഴും, ഇതിലും വലിയ ഭിന്നതകൾ ഉണ്ടായപ്പോഴും സർക്കാർ സിപിഐയെ മുഖവിലയ്‌ക്ക്‌ എടുത്തിട്ടില്ലെന്നും എം. ടി രമേശ് പറഞ്ഞു.

മത ഭീകരവാദ സംഘടനകൾ ഈ പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. അവരുടെ ഇഷ്ടത്തിന് വേണ്ടിയാണ് ഇപ്പോഴത്തെ തീരുമാനം. വിദ്യാഭ്യാസമന്ത്രി പി.എം ശ്രീയെ ന്യായീകരിച്ചത് മാധ്യമങ്ങളുടെ മുന്നിലാണ്. പിന്മാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം എന്താണ് എന്ന് അറിയാൻ താല്പര്യമുണ്ടെന്നും എം. ടി രമേശ് പറഞ്ഞു.
കേരളത്തിലെ ചില മുസ്ലിം സംഘടനകളാണ് പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് നിലപാട് എടുത്തത്.

സമസ്തയെയും ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലർ ഫ്രണ്ടിനെയും പ്രീതിപ്പെടുത്താനാണ് ഇപ്പോഴത്തെ തീരുമാനം. അല്ലാതെ സിപിഐ യെ ഭയന്നല്ല, മത തീവ്രവാദ സംഘടനകളെ ഭയന്നാണ് ഇപ്പോഴത്തെ തീരുമാനം എടുത്തിട്ടുള്ളത്. സർക്കാർ ആരെയാണ് ഭയക്കുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളി ആണ്. മതമൗലികവാദ സംഘടനയുടെ മുന്നിൽ സർക്കാർ മുട്ടുമടക്കുന്നുവെന്നും എം ടി രമേശ് പറഞ്ഞു.

എൻ ഇ പിയിൽ വിദ്യാഭ്യാസ മന്ത്രി കാണാത്ത എന്ത് പ്രശ്നമാണ് ഉപസമിതി കാണാൻ പോകുന്നത്. സംസ്ഥാന സർക്കാർ തീരുമാനിച്ച് ഒപ്പിട്ട ശേഷം മറ്റുള്ളവർ അറിയില്ല എന്ന് പറയുന്നത് കൂട്ട് ഉത്തരവാദിത്വമില്ലായ്‌മയാണ്. മുഖ്യമന്തി അറിയാതെയാണോ ധാരണ ഒപ്പിട്ടത്. എന്ത് കൊണ്ട് പിന്നോട്ട് പോയി എന്നത് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മറുപടി പറയണം

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇപ്പോൾ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങൾ എല്ലാം തന്നെ നടപ്പിലാക്കാൻ പോകുന്നതല്ല. ജനങ്ങളുടെ വോട്ട് മാത്രം ലക്ഷ്യമിട്ട് കൊണ്ടാണ് അത് കേരള ജനത മനസ്സിലാക്കി കഴിഞ്ഞു . ഇപ്രാവശ്യം വാഗ്ദാനങ്ങളുടെ കിറ്റാണ് നൽകിയിരിക്കുന്നത്. ഇത് നടപ്പിലാക്കാനുള്ള ഫണ്ട് ഒന്നും കേരള സർക്കാരിന് കൈവശമില്ല എന്ന് കേരള ജനത മനസ്സിലാക്കിയ കാര്യമാണ്.

ബിജെപി സംസ്ഥാന പ്രസിഡൻ്റിനെതിരായ വാർത്തകളിൽ ഒരു വസ്തുതകളുമില്ല എന്നത് കൊണ്ടാണ് മറ്റാരും അത് ഏറ്റെടുക്കാത്തത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരം ഒരു കുഭകോണത്തിൽ കേസ് എടുക്കുന്നില്ലെങ്കിൽ ആലോചിക്കാമല്ലോയെന്നും എം. ടി രമേശ് പറഞ്ഞു. 2013 ൽ കോടതി തള്ളി കളഞ്ഞ കേസാണ്. ആരോപണങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഒരു ദിവസത്തെ ആയുസില്ല.

ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റിനെ കുറിച്ച് രാജ്യത്ത് എല്ലാവർക്കും അറിയാം. ഈ വാർത്ത ഇപ്പോൾ വന്നതിന് പിന്നിൽ ശബരിമല സ്വർണ്ണ കൊള്ളയാണ്
ശബരിമല വിഷയത്തിൽ സമരത്തിന് നേതൃത്വം നൽകുന്ന സംസ്ഥാന പ്രസിഡൻ്റിനെതിരെ വാർത്ത വന്നതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.

ബിജെപി സംസ്ഥാന സെക്രട്ടറി എം.വി ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ ബാബു, അഡ്വ. കെ ആർ ഹരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Tags: cpiM.T RameshChief Minister Pinarayi VijayanReligious extremist organizationsBJP state general secretaryPM Shri project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് വി ശിവന്‍കുട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിച്ച സിപിഐ ജില്ലാ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.