Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് വെട്ടാന്‍ ബംഗ്ലാദേശില്‍ മറ്റൊരു ഗൂഢാലോചനയോ? പിന്നില്‍ ചൈനയും… തീസ്ത പദ്ധതിയ്‌ക്കായി ബംഗ്ലാദേശില്‍ പ്രക്ഷോഭം

ഇപ്പോള്‍ ഇന്ത്യയ്‌ക്ക് പുതിയൊരു ഭീഷണിയായി ചൈന പിന്തുണ നല്‍കുന്ന തീസ്ത നദീപദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശില്‍ ഒക്ടോബര്‍ 19ന് നടന്ന കൂറ്റന്‍ പ്രതിഷേധപ്രകടനം ആശങ്കയുണര്‍ത്തുന്നു. ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് സര്‍വ്വകലാശാലയുടെ ഷഹീദ് മിനാറില്‍ നൂറുകണക്കിന് ബംഗ്ലാദേശികള്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 07:18 pm IST
in India, World
ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് സര്‍വ്വകലാശാലയുടെ ഷഹീദ് മിനാറില്‍ നൂറുകണക്കിന് ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ നിന്നൊഴുകുന്ന തീസ്ത നദിയുമായി ബന്ധപ്പെട്ട പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പന്തം കൊളുത്തി പ്രകടനം

ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് സര്‍വ്വകലാശാലയുടെ ഷഹീദ് മിനാറില്‍ നൂറുകണക്കിന് ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ നിന്നൊഴുകുന്ന തീസ്ത നദിയുമായി ബന്ധപ്പെട്ട പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പന്തം കൊളുത്തി പ്രകടനം

ധാക്ക: ഇന്ത്യയുടെ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധപ്പെടുത്തുന്ന വെറും 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഭൂപ്രദേശത്തെയാണ് ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് എന്ന് വിളിക്കുന്നത്. ഈ ചിക്കന്‍ കഴുത്ത് വെട്ടി അസം, അരുണാചല്‍പ്രദേശ്, സിക്കിം തുടങ്ങി എട്ടോളം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുമെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലായ ഫസ്ലൂര്‍ റഹ്മാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് വെട്ടി ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ (സിക്കിമിനെ ഒഴിവാക്കുമ്പോള്‍ ഏഴ് സംസ്ഥാനങ്ങള്‍) ബംഗ്ലാദേശിന്റെ ഭാഗമാക്കുമെന്നായിരുന്നു ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി. ബംഗ്ലാദേശിലും തെക്കും വടക്കും പ്രദേശങ്ങളിലായി രണ്ട് ചിക്കന്‍ കഴുത്തുകള്‍ ഉണ്ട്. വീതികുറഞ്ഞ ഭൂപ്രദേശം. വടക്കുള്ള രംഗപൂര്‍ ഇടനാഴിയും തെക്കുള്ള ചിറ്റഗോംഗ് ഇടനാഴിയും. ഇന്ത്യയുടെ ഒരു ചിക്കന്‍ കഴുത്ത് മുറിച്ചാല്‍ ബംഗ്ലാദേശിന്റെ ഈ രണ്ട് ചിക്കന്‍ കഴുത്തുകളും ഇന്ത്യ വെട്ടുമെന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ ഫസ്ലൂര്‍ റഹ്മാന് അന്ന് മറുപടി കൊടുത്തത്.

എന്തിന് 53 പേരുടെ മരണത്തിന് ഇടയാക്കിയെ 2020ലെ ദല്‍ഹി കലാപത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദ് പോലും ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് വെട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതിനായി ചൈനയും പാകിസ്ഥാനും ബംഗ്ലാദേശുമായി ചേര്‍ന്ന് പദ്ധതിയിടുന്നതായി പലപ്പോഴും ആരോപണം ഉയരുന്നുണ്ട്. ചിക്കന്‍ നെക്ക് എന്ന് വിളിക്കുന്ന സിലിഗുരി ഇടനാഴിക്കടുത്ത് ബംഗ്ലാദേശിലുള്ള ഉപയോഗശൂന്യമായ രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു വിമാനത്താവളം പുനരുജ്ജീവിപ്പിക്കാന്‍ ചൈന ശ്രമം നടത്തിവരുന്നത് ഇന്ത്യയ്‌ക്ക് വലിയ ആശങ്കയാണ്. കാരണം ഒരു യുദ്ധസാഹചര്യത്തില്‍ ചൈനയ്‌ക്ക് സിലിഗുരിയ്‌ക്കടുത്തുള്ള ഈ വിമാനത്താവളത്തെ എയര്‍ബേസായി ഉപയോഗിക്കാനാവും. എന്ന് മാത്രമല്ല, ബംഗ്ലാദേശിനെക്കൊണ്ട് ഈ വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയ്‌ക്കെതിരെ വ്യോമാക്രമണം നടത്തിക്കാന്‍ ചൈനയ്‌ക്ക് സാധിക്കും. 1965ല്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ ചിക്കന്‍ കഴുത്തായ സിലിഗുരിയെ വെട്ടിമാറ്റി ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. ചൈനയെയും ബംഗ്ലാദേശിനെയും നേപ്പാളിനെയും കൂട്ടുപിടിച്ചായിരുന്നു അന്നത്തെ പാകിസ്ഥാന്റെ ശ്രമം.

ഇപ്പോള്‍ ഇന്ത്യയ്‌ക്ക് പുതിയൊരു ഭീഷണിയായി ചൈന പിന്തുണ നല്‍കുന്ന തീസ്ത നദീപദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശില്‍ ഒക്ടോബര്‍ 19ന് നടന്ന കൂറ്റന്‍ പ്രതിഷേധപ്രകടനം ആശങ്കയുണര്‍ത്തുന്നു. ഈ പദ്ധതി നടപ്പാക്കപ്പെട്ടാല്‍ അത് ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് എന്നറിയപ്പെടുന്ന വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളെ ഇന്ത്യമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിയെ ബാധിച്ചേക്കും.

ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് സര്‍വ്വകലാശാലയുടെ ഷഹീദ് മിനാറില്‍ നൂറുകണക്കിന് ബംഗ്ലാദേശികള്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്. പ്ലക്കാര്‍ഡുകളും പന്തവും പിടിച്ച് അവര്‍ മിനാറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

തീസ്ത നദിയില്‍ നിന്നും ബംഗ്ലാദേശിന് അര്‍ഹമായ ജലം കിട്ടാന്‍ ഈ പദ്ധതി നടപ്പാക്കണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം. ഇന്ത്യയിലെ സിക്കിമില്‍ നിന്നും ആരംഭിച്ച് ബംഗാളിലൂടെ ഒഴുകി ബംഗ്ലാദേശിലേക്ക് പോകുന്ന നദിയാണ് തീസ്ത. പിന്നീട് ബംഗ്ലാദേശില്‍ ഇത് ബ്രഹ്മപുത്ര നദിയുമായി ചേരുന്നു.

ബംഗ്ലാദേശിലെ രംഗപൂര്‍ ഡിവിഷനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായിരുന്നു പ്രകടനത്തില്‍. ഇവര്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു മുദ്രാവാക്യം മുഴക്കിയത്. ചൈന പിന്തുണയ്‌ക്കുന്ന തീസ്ത പദ്ധതി നടപ്പാക്കിയാല്‍ വടക്കന്‍ ബംഗ്ലാദേശില്‍ കൃഷി മെച്ചപ്പെടുമെന്നും ധാരാളം പേര്‍ക്ക് തൊഴില്‍ കിട്ടുമെന്നും മറ്റുമുള്ള കഥകളാണ് എതിരാളികള്‍ ചമച്ചിരിക്കുന്നത്. ബംഗ്ലാദേശ് വഴി ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള മറ്റൊരു ഗൂഢാലോചനയുടെ തുടക്കമായി വേണം ഇതിനെ കാണാന്‍.

Tags: Siliguri corridorNorth Eastern StatesindiaBangladeshChicken NeckTeesta river projectChina backed projectChittagong University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.