Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് സൈനികരെ കൊന്നും യുദ്ധടാങ്ക് പിടിച്ചെടുത്തും താലിബാന്റെ താണ്ഡവം; രക്ഷിക്കണേ എന്ന് കേണപേക്ഷിച്ച് ഖത്തറിന്റെ കാലില്‍ വീണ് അസിം മുനീര്‍

പാകിസ്ഥാന്റെ യുദ്ധം ചെയ്യുന്നതിലുള്ള ഭീരുത്വവും ദൗര്‍ബല്യവും പുറത്തുവന്ന ദിവസമായിരുന്നു ബുധനാഴ്ച. താലിബാനോട് കരയുദ്ധത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ വീണ്ടും അസിം മുനീര്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തി. താലിബാന്റെ കയ്യില്‍ ആധുനിക യുദ്ധവിമാനങ്ങളില്ലാത്തതിനാല്‍ വ്യോമാക്രമണത്തിലൂടെ തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതിനാലായിരുന്നു അസിം മുനീറിന്റെ ഈ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 10:36 pm IST
in World
താലിബാന്‍ സര്‍ക്കാരിന്‍റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്‍സാദ (ഇടത്ത്)

താലിബാന്‍ സര്‍ക്കാരിന്‍റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്‍സാദ (ഇടത്ത്)

ഇസ്ലാമബാദ് :താലിബാനോടുള്ള യുദ്ധം പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ പിടിപ്പുകേടും പാകിസ്ഥാന്‍ സൈന്യത്തിന്റെ ദൗര്‍ബല്യവും തുടര്‍ച്ചയായി വെളിവാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ താലിബാന്റെ കരയുദ്ധത്തിന്റെ മൂര്‍ച്ച കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ ഓടിപ്പോകുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു.

ഇതോടെ സൈനികമേധാവികളുടെ യോഗം വിളിച്ചുചേര്‍ത്ത് എല്ലാവരോടെ ഭീരുക്കളായി ഓടിയൊളിക്കാതെ യുദ്ധം ചെയ്യാന്‍ അലറുകയായിരുന്നു അസിം മുനീര്‍. അതുപോലെ രഹസ്യവിവരശേഖരണത്തില്‍ സമര്‍ത്ഥരായ പാകിസ്ഥാന്റെ ഇന്‍റലിജന്‍സ് ഏജന്‍സിയായ ഐഎസ് ഐയും ദുര്‍ബലമായിരിക്കുകയാണെന്ന കണ്ടെത്തല്‍ അസിം മുനീറിനെ കൂടുതല്‍ അസ്വസ്ഥനാക്കുകയാണ്. കാരണം താലിബാന്റെ ആക്രമണങ്ങള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഐഎസ് ഐ പരാജയപ്പെടുകയാണ്. അതുപോലെ ടിഎല്‍പി പോലുള്ള ഇസ്ലാമിക മതമൗലിക സംഘടനകള്‍ നടത്തുന്ന കടുത്തപ്രതിഷേധസമരങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഐഎസ് ഐ പരാജയപ്പെടുന്നു. ഇത് കാരണം ഫലപ്രദമായി ആഭ്യന്തരകലാപത്തെയോ അതിര്‍ത്തിപ്രദേശങ്ങളിലെ താലിബാന്‍ ആക്രമണത്തെയോ നേരിടാന്‍ പാകിസ്ഥാന്‍ പട്ടാളത്തിന് സാധിക്കുന്നില്ല.
ഒരേയൊരു വഴി വ്യോമാക്രമണം
പാകിസ്ഥാന്റെ പക്കല്‍ ആധുനിക യുദ്ധവിമാനങ്ങള്‍ ഉള്ളതിനാല്‍ പാകിസ്ഥാന് ഒരേയൊരു വഴി അഫ്ഗാനിസ്ഥാന് മേല്‍ വ്യോമാക്രമണം നടത്തി ബോംബുകള്‍ വര്‍ഷിക്കുക എന്നതാണ്. അഫ്ഗാനിസ്ഥാനാകട്ടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇല്ല. ഇതാണ് വ്യോമാക്രമണം നടത്താന്‍ പാകിസ്ഥാന്‍ ധൈര്യം നല്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വ്യോമാക്രമണം നടത്തി പാകിസ്ഥാന്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ചിരുന്നു. വലിയ സ്ഫോടനങ്ങള്‍ താലിബാന്‍ സര്‍ക്കാരിന് വന്‍നഷ്ടം വരുത്തുകയും ചെയ്യുന്നു. ഇതുവഴി താലിബാന്‍ തിരിച്ചുയുദ്ധം ചെയ്യാന്‍ ഭയന്നേക്കുമെന്ന അസിം മുനീറിന്റെ കണക്കുകൂട്ടല്‍ തെറ്റിയ ദിവസമായിരുന്നു ബുധനാഴ്ച.

താലിബാനോട് കരയുദ്ധത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ ബുധനാഴ്ച വീണ്ടും അസിം മുനീര്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയിരുന്നു. താലിബാന്റെ കയ്യില്‍ ആധുനിക യുദ്ധവിമാനങ്ങളില്ലാത്തതിനാല്‍ വ്യോമാക്രമണത്തിലൂടെ തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതിനാലായിരുന്നു അസിം മുനീറിന്റെ ഈ നീക്കം. താലിബാന്റെ പക്കല്‍ പണ്ട് താലിബാനെതിരായ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയ്‌ക്ക് പല രാജ്യങ്ങള്‍ നല്കിയ ഏതാനും പഴയ യുദ്ധവിമാനങ്ങളേ ഉള്ളൂ. ഇതുകൊണ്ട് പാകിസ്ഥാനെതിരെ ഫലപ്രദമായ വ്യോമാക്രമണം നടത്താനാവില്ല.

ബുധനാഴ്ച അഫ്ഗാനിസ്ഥാന്റെ മണ്ണിലായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാകില്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 15 പേരെങ്കിലും കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

എന്നാല്‍ താലിബാന്‍ ഇതോടെ അടങ്ങും എന്ന് കരുതിയ അസിം മുനീറിന് തെറ്റി. ഉഗ്രശക്തിയോടെ അഫ്ഗാന്‍-പാക് അതിര്‍ത്തിയിലെ നിരവധി പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ താലിബാന്‍ പിടിച്ചെടുത്തു. പാകിസ്ഥാന്‍ പട്ടാളക്കാരെ കൊല്ലുകയും പാകിസ്ഥാന്റെ ഒരു യുദ്ധടാങ്ക് താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തു. താലിബാന്‍ സര്‍ക്കാരിന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്‍സാദയാണ് യുദ്ധകാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.

പിന്നെ കേട്ടത് അസിം മുനീറിന്റെ നിലവിളിയായിരുന്നു. അസിം മുനീറും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദിയെയും ഖത്തറിനെയും ഫോണില്‍ വിളിച്ച് രക്ഷിക്കണമെന്നും അടിയന്തരമായി താലിബാന്‍ ആക്രമണം നിര്‍ത്തിത്തരാന്‍ അപേക്ഷിക്കുകയായിരുന്നു. ഖത്തറിന്റെയും സൗദിയുടെയും ഇടപെടലിനെ തുടര്‍ന്ന് പരസ്പരം രണ്ട് ദിവസത്തേക്ക് വെടിനിര്‍ത്തലിന് സമ്മതിച്ചിരിക്കുകയാണ് താലിബാനും പാകിസ്ഥാനും. ഇതോടെ പാകിസ്ഥാനിലെ വാര്‍ത്താമാധ്യമങ്ങളില്‍ വരെ അസിം മുനീറിനെതിരെ പരിഹാസം ഉയരുന്നുണ്ട്. താലിബാന്‍ പോലെയുള്ള ഒട്ടും ആധുനികമായ സൈനിക സംവിധാനങ്ങള്‍ ഇല്ലാത്ത ഒരു രാജ്യത്തിനെതിരെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത പാക് സൈന്യവും അതിന്റെ മേധാവിയും എന്തിന് കൊള്ളുമെന്ന പരിഹാസമാണ് ഉയരുന്നത്.

 

Tags: QatarSaudiAfghanistanShebaz SharifAsim MunirHibatullah AkhundzadaTaliban Pakistan war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

World

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

Gulf

ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ‘പേഴ്സൺ നോൺ ഗാറ്റ’ പ്രഖ്യാപിച്ച് ഖത്തർ, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് താക്കീത്

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.