Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പഞ്ചാബിൽ പാകിസ്ഥാന്റെ സഹായമുള്ള ഭീകര പ്രവർത്തന പദ്ധതി തകർത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 01:05 pm IST
in News, India

ന്യൂദൽഹി: പാകിസ്ഥാൻ ഭീകര സംഘടനയായ ഐഎസ്‌ഐയുടെ ഭീകരപ്രവർത്തന ആസൂത്രണം ഭാരത ഇന്റലിജൻസ് ഏജൻസികൾ തകർത്തു. ജലന്ധറിലെ പഞ്ചാബ് പോലീസിന്റെ കൗണ്ടർ- ഇന്റലിജൻസ് യൂണിറ്റ് ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) ഭീകര മൊഡ്യൂൾ തകർക്കുകയായിരുന്നു. ആക്രമണത്തിന് ശേഖരിച്ച് കരുതിയ 2.5 കിലോഗ്രാം അതിതീവ്ര സ്‌ഫോടകവസ്തുക്കളും സാമഗ്രികളും കണ്ടെടുത്തു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓപ്പറേഷനിൽ രണ്ട് പ്രവർത്തകരെ പിടികൂടിയെന്നും എക്സിലെ ഒരു പോസ്റ്റിലൂടെ പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് വെളിപ്പെടുത്തി. അദ്ദേഹം ഇങ്ങനെ എഴുതി: ‘പാകിസ്ഥാന്റെ ഐഎസ്ഐ പിന്തുണയുള്ള ഭീകര ശൃംഖലയ്‌ക്കെതിരായ ഒരു മുന്നേറ്റത്തിൽ, ബികെഐ സൂത്രധാരൻ ഹർവീന്ദർ സിംഗ് റിൻഡയുടെ നിർദ്ദേശപ്രകാരം യുകെ ആസ്ഥാനമായുള്ള കിങ്കരന്മാരായ നിഷാൻ ജൗരിയൻ, ആദേഷ് ജമറായി എന്നിവർ നടത്തുന്ന ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) ഭീകര മൊഡ്യൂൾ ജലന്ധർ കൗണ്ടർ ഇന്റലിജൻസ് തകർത്തു. 2.5 കിലോഗ്രാം ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്)/ആർഡിഎക്സ്, ഒരു റിമോട്ട് കൺട്രോൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഗുർജിന്ദർ സിംഗ്, ദിവാൻ സിംഗ് എന്നീ രണ്ട് പ്രവർത്തകരെ തിരിച്ചറിഞ്ഞു. ‘ഇവർ നടത്താൻ ലക്ഷ്യമിട്ട ഭീകരാക്രമണത്തിന് വേണ്ടിക്കരുതിയതാണ് ഐഇഡി എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഡിജിപി യാദവ് വിശദീകരിക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും സ്‌ഫോടകവസ്തുക്കൾ സംബന്ധിച്ച നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം അമൃത്സറിലെ പിഎസ് എസ്എസ്ഒസിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ, അമൃത്സർ പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് (സിഐ) വിഭാഗം പാകിസ്ഥാനുമായി ബന്ധപ്പെട്ട ഒരു അതിർത്തി ആയുധ, മയക്കുമരുന്ന് കള്ളക്കടത്ത് മൊഡ്യൂൾ കണ്ടെത്തി.

അറസ്റ്റിലായ പ്രതികൾ അതിർത്തിക്കപ്പുറത്ത് നിന്ന് കള്ളക്കടത്ത് നടത്താൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു കള്ളക്കടത്തുകാരന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ”പഞ്ചാബിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഗുണ്ടാസംഘങ്ങൾക്കും കുറ്റവാളികൾക്കും വിതരണം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ആയുധങ്ങൾ എന്ന് കണ്ടെടുത്ത ആയുധങ്ങളെക്കുറിച്ച് ഡിജിപി യാദവ് പറഞ്ഞു.

Tags: #PakTerror#PunjabPolice#CounterIntelligence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭീകരന്മാരായ ലഷ്‌കറും ജെയ്ഷും ഒന്നിച്ചു നീങ്ങുന്നു; എന്തുഭാവിച്ചെന്ന് നിരീക്ഷിച്ച് ഭാരതം

News

ഭാരതത്തിലെ ഭീകരാക്രമണങ്ങൾ പാകിസ്ഥാൻ അറിവോടെയെന്ന് സമ്മതിച്ച് ചൗധരി അൻവറുൾ ഹഖ്

News

‘വൈറ്റ് കോളർ ഭീകരത’: നിയന്ത്രണ രേഖയിൽ കർശന സുരക്ഷ, സേന അതീവ ജാഗ്രതയിൽ, ലഷ്‌കർ പദ്ധതി ഏറെ ആസൂത്രിതം

News

‘വൈറ്റ് കോളർ ഭീകരത’: വനിതാ ഡോക്ടറെ കശ്മീരിലേക്ക് കൊണ്ടുപോയി, തകർത്തത് വൻ സ്‌ഫോടന- കലാപ പദ്ധതി, പിടികൂടിയത് മൂന്ന് ടണ്ണോളം സ്‌ഫോടകവസ്തു

India

അഞ്ച് കോടി രൂപ, മെഴ്‌സിഡസ് കാറുകൾ, 22 ആഡംബര വാച്ചുകൾ : പഞ്ചാബിൽ ഐപിഎസ് ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.