Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറിലെ ജനപ്രിയനേതാവ് കര്‍പൂരി താക്കൂറിനെക്കുറിച്ച് പറഞ്ഞ് രാഹുല്‍ ഗാന്ധിയെ ട്രോളിയ മോദിയുടെ ബീഹാര്‍ പ്രസംഗത്തിന് കയ്യടി

ബീഹാറിലെ ജനപ്രിയനേതാവ് കര്‍പൂരി താക്കൂറിനെക്കുറിച്ച് പറഞ്ഞ് രാഹുല്‍ ഗാന്ധിയെ ട്രോളിയ മോദിയുടെ ബീഹാര്‍ പ്രസംഗത്തിന് കയ്യടി ഉയരുന്നു. കര്‍പൂരി താക്കൂര്‍ ജനനായകനായത് സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകള്‍ ഏറ്റുവാങ്ങിക്കൊണ്ടായിരുന്നില്ലെന്നാണ് മോദി പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 07:43 pm IST
in India
ബീഹാറിലെ ജനങ്ങളുടെ നേതാവായ കര്‍പൂരി താക്കൂര്‍ (നടുവില്‍)

ബീഹാറിലെ ജനങ്ങളുടെ നേതാവായ കര്‍പൂരി താക്കൂര്‍ (നടുവില്‍)

പട്ന: ബീഹാറിലെ ജനപ്രിയനേതാവ് കര്‍പൂരി താക്കൂറിനെക്കുറിച്ച് പറഞ്ഞ് രാഹുല്‍ ഗാന്ധിയെ ട്രോളിയ മോദിയുടെ ബീഹാര്‍ പ്രസംഗത്തിന് കയ്യടി ഉയരുന്നു. കര്‍പൂരി താക്കൂര്‍ ജനനായകനായത് സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകള്‍ ഏറ്റുവാങ്ങിക്കൊണ്ടായിരുന്നില്ലെന്നാണ് മോദി പറഞ്ഞത്.

തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ക്ഷണിച്ചുവരുത്തുന്ന രാഹുല്‍ ഗാന്ധിയ്‌ക്കുള്ള പരോക്ഷ വിമര്‍ശനമായിരുന്നു മോദിയുടെ ഈ വാക്കുകള്‍. “ജനങ്ങളാണ് കര്‍പൂരി താക്കൂറിനെ ജനനായകനായിക്കയത്” – മോദി പറഞ്ഞു. ഇതും ജനങ്ങളിലേക്ക് ഇറങ്ങാതെ, കിട്ടുന്ന അവസരങ്ങളില്‍ വിദേശയാത്രയ്‌ക്ക് പോകുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് നേരെയുള്ള മോദിയുടെ മറ്റൊരു ഒളിയമ്പായിരുന്നു. “ചിലര്‍ ജനനായകന്‍ എന്ന പദവി മോഷ്ടിച്ചെടുത്ത് സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരെ  ബീഹാറിലെ ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു”-രാഹുലിനെ വിമര്‍ശിച്ച് മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ബീഹാര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. രാഷ്‌ട്രീയത്തില്‍ ജനനായകനാകാനുള്ള വഴി പൂക്കള്‍ വിരിച്ച വഴിയല്ലെന്നും കല്ലും മുള്ളും നിറഞ്ഞ വഴിയാണെന്നും കുട്ടികള്‍ക്ക് വിവരിച്ചുകൊടുക്കുകയായിരുന്നു മോദി. വിദ്യാര്‍ത്ഥികള്‍ മോദിയുടെ പ്രസംഗം സാകൂതം കേട്ടിരുന്നു.

ഒരൊറ്റ ബീഹാര്‍ സന്ദര്‍ശനത്തിലൂടെ തേജസ്വി യാദവിനെ വരെ വെറുപ്പിച്ച രാഹുല്‍ ഗാന്ധിയുടെ രീതികള്‍ വലിയ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ബീഹാറില്‍ നടത്തിയ വോട്ട് അധികാര്‍ യാത്രയിലാണ് ഒരു വേദിയില്‍ മോദിയുടെ അമ്മയെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചത്. ഇതും രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വലിയതോതില്‍ വിമര്‍ശനം ഉയരാന്‍ കാരണമാക്കി.

രണ്ട് തവണ ബീഹാർ മുഖ്യമന്ത്രി, എട്ട് തവണ ബീഹാർ നിയമസഭാംഗം, ഒരു തവണ ബീഹാറിന്റെ ഉപ-മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ബീഹാറിൽ നിന്നുള്ള മുതിർന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു കർപൂരി ഠാക്കൂർ. 1988 ഫെബ്രുവരി 17ന് അദ്ദേഹം അന്തരിച്ചു. “ജനങ്ങള്‍ കര്‍പൂരി താക്കൂറിന് ജനനായക പദവി വെറുതെ നല്‍കിയതല്ല. അദ്ദേഹത്തിന്റെ ജീവിതം നോക്കിയതിന് ശേഷംനല്‍കിയതാണ്. “-മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

Tags: JannayakmodirahulKarpuri Thakursocial media trollJannayakan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.