Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്തെ സ്വര്‍ണക്കൊള്ള: ദേവസ്വം മാനുവല്‍ പരിഗണിച്ചില്ല ദേവഹിതം നോക്കിയതുമില്ല

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Oct 5, 2025, 01:21 pm IST
in Kerala

പത്തനംതിട്ട: സന്നിധാനത്തു നിന്ന് 2019 ലും കഴിഞ്ഞ സപ്തംബറിലും ദ്വാരപാലക ശില്‍പം പൊതിഞ്ഞ പാളികളും പീഠങ്ങളും കടത്തിയത് ദേവഹിതം നോക്കാതെയും ദേവസ്വം മാനുവല്‍ മറികടന്നും.

1998-ല്‍ എന്‍. ഭാസ്‌കരന്‍ നായര്‍ പ്രസിഡന്റായിരുന്ന കാലത്താണ് വിജയ് മല്യ 18 കോടി ചെലവില്‍ ശബരിമല ക്ഷേത്ര ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്. അന്ന് ദേവസ്വം മാനുവല്‍ അനുസരിച്ചും ദേവഹിതം അറിഞ്ഞ ശേഷവുമാണ് സന്നിധാനത്തെ മരാമത്ത് ഓഫീസിനു സമീപം നിര്‍മാണ ജോലികള്‍ നടത്തിയത്. എന്നാല്‍ 20 വര്‍ഷത്തിനു ശേഷം നിറം മങ്ങി എന്നു പറഞ്ഞ് ദ്വാരപാലക ശില്‍പത്തില്‍ നിന്നും സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ഇളക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ചെന്നൈയ്‌ക്ക് കൊടുത്തുവിടുമ്പോള്‍ ദേവപ്രശ്‌നം നടത്തി അനുജ്ഞ വാങ്ങിയില്ല.

ദേവചൈതന്യമുള്ള വസ്തുക്കള്‍ നിര്‍മാണത്തിനെടുക്കുമ്പോള്‍ അതിന് കൃത്യമായ നിഷ്ഠകള്‍ പാലിച്ചിരിക്കണമെന്ന് ദേവസ്വം മാനുവലിലുണ്ട്. നിര്‍മാണം സന്നിധിയില്‍ വെച്ചു തന്നെ നടത്തണം എന്നതാണ് പ്രധാനം. പണി തുടങ്ങുന്നതും നിര്‍ത്തുന്നതുമായ സമയം, പണിയുന്ന വസ്തു, പണി എത്ര പൂര്‍ത്തിയായി, എന്തൊക്കെ സാധനങ്ങള്‍ എടുത്തു എന്നീ കാര്യങ്ങള്‍ സ്‌പോട്ട് മഹസറില്‍ രേഖപ്പെടുത്തണം. ദിവസവും പണി തുടങ്ങും മുമ്പും ശേഷവും ഇക്കാര്യം രേഖപ്പെടുത്തണം.

നിര്‍മാണത്തിനായി സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകാന്‍ തടസമില്ലെങ്കിലും സ്വര്‍ണ നിര്‍മിത വസ്തുവിന്റെ വലിപ്പം, തൂക്കം, എന്തിന് കൊണ്ടുപോകുന്നു, എപ്പോള്‍ തിരികെ എത്തിക്കും എന്നീ വിവരങ്ങള്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ മുതല്‍ തന്ത്രി വരെയുള്ള അധികാരികള്‍ മഹസറില്‍ രേഖപ്പെടുത്തണം. ഇവയ്‌ക്ക് ദേവന്റെ അനുജ്ഞ ആവശ്യവുമാണ്. എത്ര നാളിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് വസ്തു തിരികെ കൃത്യ സ്ഥലത്ത് സ്ഥാപിക്കും എന്ന കാര്യം വരെ അനുജ്ഞാപൂജയില്‍ വ്യക്തമാക്കിയിരിക്കണം. എന്നാല്‍ സ്വര്‍ണം അടങ്ങിയ ചെമ്പു പാളികളില്‍ ഏതെങ്കിലും നിര്‍മാണം നടത്തണമെങ്കില്‍ അത് ദേവനു മുന്നില്‍ തന്നെ ആയിരിക്കണമെന്നാണ് നിയമം. ഇതാണ് ശബരിമലയില്‍ ലംഘിച്ചത്.

ശബരിമലയിലെ മാത്രമല്ല എല്ലാ ദേവസ്ഥാനങ്ങളിലും സ്വര്‍ണം, വെള്ളി, ചെമ്പ് ഉരുപ്പടികളുടെ ലിസ്റ്റ് നാലാം നമ്പര്‍ തിരുവാഭരണ രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തണം എന്നതാണ് മറ്റൊരു നിയമം. ഭക്തര്‍ നടയ്‌ക്കുവയ്‌ക്കുന്ന ഇത്തരം വസ്തുക്കള്‍ ദേവന് സമര്‍പ്പിച്ച ശേഷം അപ്പോള്‍ തന്നെ തിരുവാഭരണ രജിസ്റ്ററില്‍ കൊള്ളിക്കണം.

ഇതനുസരിച്ച് 1998-ല്‍ വിജയ് മല്യ ശ്രീകോവിലില്‍ ചെമ്പില്‍ സ്വര്‍ണം പൊതിഞ്ഞു സമര്‍പ്പിച്ച വസ്തുക്കളുടെ പൂര്‍ണ വിവരവും രജിസ്റ്ററില്‍ ഉണ്ടാകേണ്ടതാണ്. ഈ രജിസ്റ്റര്‍ എടുത്തു പരിശോധിച്ചാലേ ഇപ്പോള്‍ പുറത്തുവന്നതിലേറെ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നു വ്യക്തമാകൂ.

 

Tags: Sannidhanamgold theftSabarimala ControversyDevaswom manual
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ എന്തെങ്കിലും ബാക്കിയുണ്ടോ എന്ന സുപ്രീം കോടതിയുടെ ചോദ്യം സാധാരണക്കാര്‍ക്ക് വേണ്ടി:രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള : പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്തു

Kerala

ശബരിമല സ്വര്‍ണക്കൊള്ള : മുരാരി ബാബു ജയിലില്‍ നിന്ന് പുറത്തിറങ്ങി

Kerala

കണ്ഠരര് രാജീവര് മൗനാനുവാദം നല്‍കിയത് അറസ്റ്റിന് ഓക്കേ; ശങ്കരദാസും പ്രശാന്തും ചെയ്തത് അറസ്റ്റ് വേണ്ടാത്ത ഡബിള്‍ ഓക്കെ: ശ്രീജിത് പണിയ്‌ക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.