Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പായ് വഞ്ചിയില്‍ കടലില്‍ 50,000 കിലോമീറ്റര്‍ സഞ്ചരിച്ച മലയാളി ദില്‍നയ്‌ക്കും തമിഴ്‌നാട്ടുകാരി രൂപയ്‌ക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം

2024 ഒക്ടോബര്‍ 2-ന് ഗോവയില്‍ നിന്ന് പുറപ്പെട്ട് 2025 മെയ് 29-ന് തിരിച്ചെത്തിയെന്ന് ഇവര്‍ പ്രധാനമന്ത്രിയോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 03:27 pm IST
in India

ന്യൂദല്‍ഹി : നാവിക സാഗര്‍ പരിക്രമയിലൂടെ പായ് വഞ്ചിയില്‍ കടലില്‍ എട്ട് മാസം കൊണ്ട് 50,000 കിലോമീറ്ററോളം സഞ്ചരിച്ച നാവികസേനാംഗങ്ങളായ കോഴിക്കോട്ടുകാരി ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന,തമിഴ്നാട്ടുകാരി ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ എന്നിവരെ മന്‍ കി ബാത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

നമ്മുടെ രാജ്യത്തിലെ പെണ്‍മക്കള്‍ എല്ലായിടത്തും വെന്നിക്കൊടി പാറിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ധൈര്യവും ദൃഢനിശ്ചയവും എന്താണെന്ന് രണ്ട് പേരും തെളിയിച്ചു. പ്രധാനമന്ത്രിയുമായി ഇരുവരും സംസാരിച്ചു. തന്റെ അച്ഛന്‍ കരസേനയിലായിരുന്നുവെന്നും അമ്മ വീട്ടമ്മയാണെന്നും ദിന്‍ന പറഞ്ഞു.ഭര്‍ത്താവ് നാവികസേന ഉദ്യോഗസ്ഥനും സഹോദരി എന്‍ സി സിയില്‍ ജോലി ചെയ്യുന്നുവെന്നും പ്രധാനമന്ത്രിയോട് പറഞ്ഞു. തമിഴ്‌നാട് – പോണ്ടിച്ചേരി സ്വദേശികളുടെ മകളാണ് താനെന്ന് രൂപ അറയിച്ചു.

2024 ഒക്ടോബര്‍ 2-ന് ഗോവയില്‍ നിന്ന് പുറപ്പെട്ട് 2025 മെയ് 29-ന് തിരിച്ചെത്തിയെന്ന് ഇവര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. പര്യവേഷണം പൂര്‍ത്തിയാക്കാന്‍ ഇരുനൂറ്റി മുപ്പത്തിയെട്ട് ദിവസമെടുത്തു.പര്യവേഷണത്തിനായി മൂന്ന് വര്‍ഷത്തെ തയ്യാറെടുപ്പ് നടത്തി. നാവിഗേഷന്‍ മുതല്‍ കമ്മ്യൂണിക്കേഷന്‍ എമര്‍ജന്‍സി ഡിവൈസസ് എങ്ങനെ പ്രവര്‍ത്തിപ്പിക്കാം, ഡൈവിംഗ് , ബോട്ടിലെ ഏത് തരത്തിലുള്ള അടിയന്തരാവസ്ഥയും കൈകാര്യം ചെയ്യുക എന്നതിന്റ എല്ലാം പരിശീലനം ഭാരത നാവികസേന നല്‍കി.

ഏറ്റവും വിദൂരസ്ഥമായ സ്ഥലമായ പോയിന്റ് നീമോയില്‍ ഭാരത പതാക ഉയര്‍ത്തിയതാണ് അവിസ്മരണീയ സംഭവമെന്ന് ഈ വനിതാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.പായ് വഞ്ചിയില്‍ പോയിന്റ് നീമോയില്‍ എത്തിയ ആദ്യ ഭാരതീയരും ആദ്യ ഏഷ്യക്കാരും ലോകത്തിലെ ആദ്യത്തെ വ്യക്തികളും ഇവര്‍ രണ്ട് പേരുമാണ്.

പര്യവേഷണത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടെന്ന് ഇരുവരും പ്രധാനമന്ത്രിയോട് പറഞ്ഞു. മൂന്ന് കൊടുങ്കാറ്റുകള്‍ നേരിട്ടു. മൂന്ന് നില കെട്ടിടത്തേക്കാള്‍ വലിയ തിരമാലകള്‍ വന്നു. യാത്രയില്‍ കടുത്ത ചൂടും അതിശൈത്യവും നേരിട്ടിട്ടുണ്ട്.

എട്ട് മാസത്തിനുള്ളില്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, പോര്‍ട്ട് സ്റ്റാന്‍ലി, ദക്ഷിണാഫ്രിക്ക എന്നീ നാല് രാജ്യങ്ങളില്‍ തങ്ങി.ഓരോയിടത്തും 14 ദിവസമായിരുന്നു തങ്ങിയത്.

 

 

 

 

Tags: BoatnavyDilnaRoopa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

India

“രാജ്യങ്ങൾ സ്വന്തം ദേശീയ സുരക്ഷയ്‌ക്ക് തയ്യാറെടുക്കണം; സ്വന്തം പ്രതിരോധ വ്യാവസായിക സമുച്ചയം നിർമ്മിക്കണം: നാവികസേനാ മേധാവി

India

2047ല്‍ സമ്പൂര്‍ണ്ണ ആത്മനിര്‍ഭര്‍ ശക്തിയായി നാവികസേന മാറും, 2035 ആകുമ്പോഴേക്കും 200ഓളം കപ്പലുകളുള്ള സേനയായി മാറും

India

വ്യോമതാവളങ്ങളിൽ നിന്നും , കപ്പലുകളിൽ നിന്നും ഒരുപോലെ പറന്നുയരും ; കടലിന് കാവലാകാൻ 2,901 കോടി രൂപയുടെ ALH Mk-III ഹെലികോപ്റ്ററുകൾ വരുന്നു

അഡ്മീറല്‍ ദിനേഷ് കെ ത്രിപാഠി (വലത്ത്)
India

ഇന്ത്യന്‍ നാവികസേനയുടെ കരുത്തായി ഐഎന്‍എസ് അഞ്ജിദിപ് യുദ്ധക്കപ്പല്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.