Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘നേറ്റോ മേധാവി റുട്ടെ ഇന്ത്യയ്‌ക്കെതിരെ നുണ പറയുന്നു, ഇനി ഇത് ആവര്‍ത്തിക്കരുത്, ആവര്‍ത്തിച്ചാല്‍…’ : മാര്‍ക്ക് റുട്ടെയ്‌ക്ക് ഇന്ത്യയുടെ താക്കീത്

യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തിയ കാര്യം മോദി റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നേരിട്ട് ചര്‍ച്ച ചെയ്തു എന്ന നേറ്റോ മേധാവി മാര്‍ക് റുട്ടെയുടെ പ്രസ്താവന തള്ളി ഇന്ത്യ. മാര്‍ക് റുട്ടെയുടെ ഈ പ്രസ്താവനയില്‍ വാസ്തവമില്ലെന്നും അതിനാല്‍ സ്വീകാര്യമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 06:47 pm IST
in World
നേറ്റോ മേധാവി മാര്‍ക് റുട്ടെ (ഇടത്ത്)

നേറ്റോ മേധാവി മാര്‍ക് റുട്ടെ (ഇടത്ത്)

ന്യൂദല്‍ഹി: യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തിയ കാര്യം മോദി റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നേരിട്ട് ചര്‍ച്ച ചെയ്തു എന്ന നേറ്റോ മേധാവി മാര്‍ക് റുട്ടെയുടെ പ്രസ്താവന തള്ളി ഇന്ത്യ. മാര്‍ക് റുട്ടെയുടെ ഈ പ്രസ്താവനയില്‍ വാസ്തവമില്ലെന്നും അതിനാല്‍ സ്വീകാര്യമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു.

യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തിയതിനാല്‍ ഉക്രൈനോട് ഭാവിയില്‍ എന്ത് നിലപാട് പുടിന്‍ കൈക്കൊള്ളും എന്ന കാര്യം മോദി റഷ്യന്‍ പ്രസിഡന്‍റ് പുടിനോട് നേരിട്ട് ചോദിച്ചു എന്നതായിരുന്നു മാര്‍ക്ക് റുട്ടെയുടെ പ്രസ്താവന. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതു സഭായോഗത്തില്‍ പങ്കെടുക്കാനെത്തിയ മാര്‍ക് റുട്ടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഉക്രൈനുമായി എന്ത് നിലപാടാണ് ഭാവിയില്‍ കൈക്കൊള്ളാന്‍ പോകുന്നതെന്ന് മോദി പുടിനോട് ചോദിച്ചു എന്നും ഇങ്ങിനെ ചോദിക്കാന്‍ കാരണം യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ അടിച്ചേല്‍പ്പിച്ചതുകൊണ്ടാണെന്നും ട്രംപിന്റെ തീരുമാനം ഗുണം ചെയ്തു എന്നുമുള്ള അര്‍ത്ഥത്തിലായിരുന്നു മാര്‍ക് റുട്ടെയുടെ പ്രസ്താവന.

“മോദിയും പുടിനുമായി നേരിട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഈ പ്രസ്താവന വാസ്തവവിരുദ്ധമാണ്. പുടിനുമായി മോദി നേരിട്ട് ഫോണില്‍ ചര്‍ച്ച നടത്തിയിട്ടില്ല”- ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് വിശദീകരിച്ചു. . ഇന്ത്യയുടെ മേല്‍ യുഎസ് ചെലുത്തിയ അമിത് താരിഫ് റഷ്യയ്‌ക്ക് മേല്‍ വന്‍ആഘാതം ഏല്‍പിച്ചു എന്ന് സൂചിപ്പിക്കുന്ന രീതിയിലായിരുന്നു മാര്‍ക് റുട്ടെയുടെ പ്രസ്താവന.

മോദിയും പുടിനും തമ്മില്‍ നേരിട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഇനി ഭാവിയില്‍ ഇത്തരം നിരുത്തരവാദപ്രസ്താവനകള്‍ നടത്തരുതെന്നും ഇന്ത്യ മാര്‍ക്ക് റുട്ടെയ്‌ക്ക് താക്കീത് നല്‍കി. നേറ്റോ മേധാവിയ്‌ക്കെതിരെ ഇന്ത്യ ഇത്രയും ശക്തമായ പ്രസ്താവന നടത്തുന്നത് ഇതാദ്യമാണ്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തയിത്. യുഎസ് അമിത തീരുവ ഏര്‍പ്പെടുത്തിയതിനാല്‍ ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് മോദി പുടിനുമായി നേരിട്ട് ചര്‍ച്ച ചെയ്തു എന്നാണ് മാര്‍ക് റുട്ടെ ആരോപിച്ചത്.

Tags: indiamodiMEAUS tariff on IndiaIndia US Tariff warMark RutteNATO Chief
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

News

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.