Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘നേറ്റോ മേധാവി റുട്ടെ ഇന്ത്യയ്‌ക്കെതിരെ നുണ പറയുന്നു, ഇനി ഇത് ആവര്‍ത്തിക്കരുത്, ആവര്‍ത്തിച്ചാല്‍…’ : മാര്‍ക്ക് റുട്ടെയ്‌ക്ക് ഇന്ത്യയുടെ താക്കീത്

യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തിയ കാര്യം മോദി റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നേരിട്ട് ചര്‍ച്ച ചെയ്തു എന്ന നേറ്റോ മേധാവി മാര്‍ക് റുട്ടെയുടെ പ്രസ്താവന തള്ളി ഇന്ത്യ. മാര്‍ക് റുട്ടെയുടെ ഈ പ്രസ്താവനയില്‍ വാസ്തവമില്ലെന്നും അതിനാല്‍ സ്വീകാര്യമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 06:47 pm IST
in World
നേറ്റോ മേധാവി മാര്‍ക് റുട്ടെ (ഇടത്ത്)

നേറ്റോ മേധാവി മാര്‍ക് റുട്ടെ (ഇടത്ത്)

ന്യൂദല്‍ഹി: യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തിയ കാര്യം മോദി റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നേരിട്ട് ചര്‍ച്ച ചെയ്തു എന്ന നേറ്റോ മേധാവി മാര്‍ക് റുട്ടെയുടെ പ്രസ്താവന തള്ളി ഇന്ത്യ. മാര്‍ക് റുട്ടെയുടെ ഈ പ്രസ്താവനയില്‍ വാസ്തവമില്ലെന്നും അതിനാല്‍ സ്വീകാര്യമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു.

യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തിയതിനാല്‍ ഉക്രൈനോട് ഭാവിയില്‍ എന്ത് നിലപാട് പുടിന്‍ കൈക്കൊള്ളും എന്ന കാര്യം മോദി റഷ്യന്‍ പ്രസിഡന്‍റ് പുടിനോട് നേരിട്ട് ചോദിച്ചു എന്നതായിരുന്നു മാര്‍ക്ക് റുട്ടെയുടെ പ്രസ്താവന. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതു സഭായോഗത്തില്‍ പങ്കെടുക്കാനെത്തിയ മാര്‍ക് റുട്ടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഉക്രൈനുമായി എന്ത് നിലപാടാണ് ഭാവിയില്‍ കൈക്കൊള്ളാന്‍ പോകുന്നതെന്ന് മോദി പുടിനോട് ചോദിച്ചു എന്നും ഇങ്ങിനെ ചോദിക്കാന്‍ കാരണം യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ അടിച്ചേല്‍പ്പിച്ചതുകൊണ്ടാണെന്നും ട്രംപിന്റെ തീരുമാനം ഗുണം ചെയ്തു എന്നുമുള്ള അര്‍ത്ഥത്തിലായിരുന്നു മാര്‍ക് റുട്ടെയുടെ പ്രസ്താവന.

“മോദിയും പുടിനുമായി നേരിട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഈ പ്രസ്താവന വാസ്തവവിരുദ്ധമാണ്. പുടിനുമായി മോദി നേരിട്ട് ഫോണില്‍ ചര്‍ച്ച നടത്തിയിട്ടില്ല”- ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് വിശദീകരിച്ചു. . ഇന്ത്യയുടെ മേല്‍ യുഎസ് ചെലുത്തിയ അമിത് താരിഫ് റഷ്യയ്‌ക്ക് മേല്‍ വന്‍ആഘാതം ഏല്‍പിച്ചു എന്ന് സൂചിപ്പിക്കുന്ന രീതിയിലായിരുന്നു മാര്‍ക് റുട്ടെയുടെ പ്രസ്താവന.

മോദിയും പുടിനും തമ്മില്‍ നേരിട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഇനി ഭാവിയില്‍ ഇത്തരം നിരുത്തരവാദപ്രസ്താവനകള്‍ നടത്തരുതെന്നും ഇന്ത്യ മാര്‍ക്ക് റുട്ടെയ്‌ക്ക് താക്കീത് നല്‍കി. നേറ്റോ മേധാവിയ്‌ക്കെതിരെ ഇന്ത്യ ഇത്രയും ശക്തമായ പ്രസ്താവന നടത്തുന്നത് ഇതാദ്യമാണ്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തയിത്. യുഎസ് അമിത തീരുവ ഏര്‍പ്പെടുത്തിയതിനാല്‍ ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് മോദി പുടിനുമായി നേരിട്ട് ചര്‍ച്ച ചെയ്തു എന്നാണ് മാര്‍ക് റുട്ടെ ആരോപിച്ചത്.

Tags: Mark RutteNATO ChiefindiamodiMEAUS tariff on IndiaIndia US Tariff war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

പുതിയ വാര്‍ത്തകള്‍

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.