Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെകുത്താന്‍ വേദമോതുന്നതു പോലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അയ്യപ്പസംഗമമെന്ന് തേജസ്വി സൂര്യ

പിശാച് വേദം ഓതുന്നു എന്നൊരു ചൊല്ല് കന്നടയില്‍ ഉണ്ട്. അതിന് തുല്യമാണ് നിരീശ്വരവാദികളായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്ന് ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്‍റുമായ തേജസ്വി സൂര്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2025, 10:40 pm IST
in India

പന്തളം: ചെകുത്താന്‍ വേദം ഓതുന്നു എന്നൊരു ചൊല്ല് കന്നടയില്‍ ഉണ്ട്. അതിന് തുല്യമാണ് നിരീശ്വരവാദികളായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്ന് ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്‍റുമായ തേജസ്വി സൂര്യ. ഇത് കപടനാട്യമാണ്. വിരോധാഭാസമാണ്. ഇറച്ചിക്കച്ചവടക്കാരന്‍ ഒരു സദാചാര സമ്മേളനം വിളിച്ചുകൂട്ടുന്നതിന് തുല്ല്യമാണിത്. – തേജസ്വി സൂര്യ പറഞ്ഞു. ശബരിമല പന്തളത്ത് വിശ്വാസികള്‍ സംഘടിപ്പിച്ച ‘ശബരിമല സംരക്ഷണ സംഗമ’ത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ധര്‍മ്മസാമ്രാജ്യം സ്ഥാപിക്കുന്നതിന്റെ തുടക്കമായി

കേരളത്തില്‍ ധര്‍മ്മസാമ്രാജ്യം സ്ഥാപിക്കുന്നതിന്റെ തുടക്കമാണ് വിശ്വാസികള്‍ സംഘടിപ്പിച്ച ഈ അയ്യപ്പ സംഗമമെന്നും തേജസ്വി സൂര്യ പറഞ്ഞു. കേരളത്തിലെ നിരീശ്വരവാദികളായ, ഹിന്ദു വിരുദ്ധ, കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെ ആഗോള അയ്യപ്പ സംഗമം നടത്തിയത് അത്ഭുതപ്പെടുത്തുന്നു. ഇതിനേക്കാള്‍ വൈരുദ്ധ്യം നിറഞ്ഞ, കാപട്യം നിറഞ്ഞ മറ്റൊരു സംഭവമില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു.

കമ്മ്യൂണിസ്റ്റുകള്‍ക്ക് മതം മനുഷ്യരെ മയക്കുന്ന കറുപ്പ്

കമ്മ്യൂണിസ്റ്റുകള്‍ക്ക് ദൈവത്തില്‍ വിശ്വാസമില്ല. കമ്മ്യൂണിസ്റ്റ് നേതാക്കളായ മാര്‍ക്സും സ്റ്റാലിനും ഏംഗല്‍സും പറഞ്ഞിരിക്കുന്നത് മതംമനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ്. ആളുകളുടെ ദൈവത്തിലുള്ള വിശ്വാസത്തെ നശിപ്പിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. പക്ഷെ ഇവിടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ അയ്യപ്പ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നു. ഇവിടെ ഭക്തരേക്കാള്‍ കൂടുതല്‍ ഒഴിഞ്ഞ കസേരകളായിരുന്നു. – തേജസ്വി സൂര്യ പറഞ്ഞു.

ഹിന്ദുവിരുദ്ധരുടെ ത്രിമൂര്‍ത്തിസംഗമം നടത്താമായിരുന്നില്ലേ?

കേരളത്തിലെ പിണറായിവിജയനും തമിഴ്നാട്ടിലെ സ്റ്റാലിനും കര്‍ണ്ണാടകയിലെ സിദ്ധരാമയ്യയും ഹിന്ദു വിരുദ്ധ ത്രിമൂര്‍ത്തികളാണെന്ന് തേജസ്വി സൂര്യ. ആഗോള അയ്യപ്പസംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പിണറായി വിജയന്‍ ക്ഷണിച്ചതായുള്ള വാര്‍ത്തകള്‍ കണ്ടു. കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യയേയും കൂടി ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിക്കാമായിരുന്നു. എങ്കില്‍ ഹിന്ദുവിരുദ്ധരുടെ ത്രിമൂര്‍ത്തി സമ്മേളനമാക്കി അതിനെ മാറ്റാമായിരുന്നു. ദക്ഷിണേന്ത്യയിലെ ഹിന്ദുക്കളുടെ ശാപമാണ്.ഈ ത്രിമൂര്‍ത്തികള്‍ – തേജസ്വി സൂര്യ പരിഹസിച്ചു.

കേരളത്തിലെ പിണറായി വിജയനും തമിഴ്നാട്ടിലെ സ്റ്റാലിനും കര്‍ണ്ണാടകയിലെ സിദ്ധരാമയ്യയും ധരിച്ചിരിക്കുന്നത് ഹിന്ദു വിരുദ്ധ മുഖംമൂടിയാണ്. അത് പിച്ചിച്ചീന്തണം. – തേജസ്വി സൂര്യ പറഞ്ഞു.

ധര്‍മ്മസ്ഥലയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ ശബരിമലയെ നശിപ്പിക്കാന്‍ ശ്രമം

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം കണ്ടപ്പോള്‍ രണ്ട് മാസം മുന്‍പ് കര്‍ണ്ണാടകയില്‍ ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ഓര്‍മ്മ വരുന്നത്. രണ്ട് മാസം മുന്‍പ് ഒരു യൂട്യൂബര്‍ ഒരു വീഡിയോയുമായി വന്നു. 1000 കൊലപാതകങ്ങള്‍ ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരിയില്‍ നടന്നു എന്നായിരുന്നു ഈ യുട്യൂബറുടെ വാദം. അതിന് പിന്നാലെ ഒരു ശുചീകരണത്തൊഴിലാളി രംഗത്ത് വന്നു. താന്‍ ആയിരം മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്നാിയിരുന്നു ഇയാളുടെ അവകാശവാദം. അതിന് പിന്നാലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള 20-30 അഭിഭാഷകരുടെ സംഘം എത്തി. പിന്നാലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള ആക്ടിവിസ്റ്റുകള്‍, ജേണലിസ്റ്റുകള്‍ എല്ലാവരും എത്തി. എല്ലാവരും വന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷെ സിദ്ധരാമയ്യ ആദ്യം സമ്മതിച്ചില്ല. അടുത്ത ദിവസം ഈ കമ്മ്യൂണിസ്റ്റുകള്‍ എന്താണ് ചെയ്തതെന്നറിയാമോ? അവര്‍ തൊട്ടടുത്ത ദിവസം കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. ഉടനെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ കേരളത്തിലും തമിഴ്നാട്ടിലും പ്രത്യേക അന്വേഷണസംഘത്തെ സ്ഥാപിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കര്‍ണ്ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 16 ദിവസങ്ങള്‍ ഈ മുഖംമൂടി മനുഷ്യന്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ കാണിക്കാന്‍ തുടങ്ങി. ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. 17ാം ദിവസം ധര്‍മ്മസ്ഥലയിലേക്ക് തീര്‍ത്ഥാടകരായി ചെല്ലാനാണ് സിദ്ധരാമയ്യ കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞത്. അപ്പോള്‍ ഇവരുടെ ലക്ഷ്യം? എന്താണ് ക്ഷേത്രങ്ങളെ നശിപ്പിക്കുക..

Tags: keralaAyyappa sangamamCommunistsTejaswi Surya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.