Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെകുത്താന്‍ വേദമോതുന്നതു പോലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അയ്യപ്പസംഗമമെന്ന് തേജസ്വി സൂര്യ

പിശാച് വേദം ഓതുന്നു എന്നൊരു ചൊല്ല് കന്നടയില്‍ ഉണ്ട്. അതിന് തുല്യമാണ് നിരീശ്വരവാദികളായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്ന് ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്‍റുമായ തേജസ്വി സൂര്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2025, 10:40 pm IST
in India

പന്തളം: ചെകുത്താന്‍ വേദം ഓതുന്നു എന്നൊരു ചൊല്ല് കന്നടയില്‍ ഉണ്ട്. അതിന് തുല്യമാണ് നിരീശ്വരവാദികളായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്ന് ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്‍റുമായ തേജസ്വി സൂര്യ. ഇത് കപടനാട്യമാണ്. വിരോധാഭാസമാണ്. ഇറച്ചിക്കച്ചവടക്കാരന്‍ ഒരു സദാചാര സമ്മേളനം വിളിച്ചുകൂട്ടുന്നതിന് തുല്ല്യമാണിത്. – തേജസ്വി സൂര്യ പറഞ്ഞു. ശബരിമല പന്തളത്ത് വിശ്വാസികള്‍ സംഘടിപ്പിച്ച ‘ശബരിമല സംരക്ഷണ സംഗമ’ത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ധര്‍മ്മസാമ്രാജ്യം സ്ഥാപിക്കുന്നതിന്റെ തുടക്കമായി

കേരളത്തില്‍ ധര്‍മ്മസാമ്രാജ്യം സ്ഥാപിക്കുന്നതിന്റെ തുടക്കമാണ് വിശ്വാസികള്‍ സംഘടിപ്പിച്ച ഈ അയ്യപ്പ സംഗമമെന്നും തേജസ്വി സൂര്യ പറഞ്ഞു. കേരളത്തിലെ നിരീശ്വരവാദികളായ, ഹിന്ദു വിരുദ്ധ, കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെ ആഗോള അയ്യപ്പ സംഗമം നടത്തിയത് അത്ഭുതപ്പെടുത്തുന്നു. ഇതിനേക്കാള്‍ വൈരുദ്ധ്യം നിറഞ്ഞ, കാപട്യം നിറഞ്ഞ മറ്റൊരു സംഭവമില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു.

കമ്മ്യൂണിസ്റ്റുകള്‍ക്ക് മതം മനുഷ്യരെ മയക്കുന്ന കറുപ്പ്

കമ്മ്യൂണിസ്റ്റുകള്‍ക്ക് ദൈവത്തില്‍ വിശ്വാസമില്ല. കമ്മ്യൂണിസ്റ്റ് നേതാക്കളായ മാര്‍ക്സും സ്റ്റാലിനും ഏംഗല്‍സും പറഞ്ഞിരിക്കുന്നത് മതംമനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ്. ആളുകളുടെ ദൈവത്തിലുള്ള വിശ്വാസത്തെ നശിപ്പിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. പക്ഷെ ഇവിടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ അയ്യപ്പ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നു. ഇവിടെ ഭക്തരേക്കാള്‍ കൂടുതല്‍ ഒഴിഞ്ഞ കസേരകളായിരുന്നു. – തേജസ്വി സൂര്യ പറഞ്ഞു.

ഹിന്ദുവിരുദ്ധരുടെ ത്രിമൂര്‍ത്തിസംഗമം നടത്താമായിരുന്നില്ലേ?

കേരളത്തിലെ പിണറായിവിജയനും തമിഴ്നാട്ടിലെ സ്റ്റാലിനും കര്‍ണ്ണാടകയിലെ സിദ്ധരാമയ്യയും ഹിന്ദു വിരുദ്ധ ത്രിമൂര്‍ത്തികളാണെന്ന് തേജസ്വി സൂര്യ. ആഗോള അയ്യപ്പസംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പിണറായി വിജയന്‍ ക്ഷണിച്ചതായുള്ള വാര്‍ത്തകള്‍ കണ്ടു. കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യയേയും കൂടി ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിക്കാമായിരുന്നു. എങ്കില്‍ ഹിന്ദുവിരുദ്ധരുടെ ത്രിമൂര്‍ത്തി സമ്മേളനമാക്കി അതിനെ മാറ്റാമായിരുന്നു. ദക്ഷിണേന്ത്യയിലെ ഹിന്ദുക്കളുടെ ശാപമാണ്.ഈ ത്രിമൂര്‍ത്തികള്‍ – തേജസ്വി സൂര്യ പരിഹസിച്ചു.

കേരളത്തിലെ പിണറായി വിജയനും തമിഴ്നാട്ടിലെ സ്റ്റാലിനും കര്‍ണ്ണാടകയിലെ സിദ്ധരാമയ്യയും ധരിച്ചിരിക്കുന്നത് ഹിന്ദു വിരുദ്ധ മുഖംമൂടിയാണ്. അത് പിച്ചിച്ചീന്തണം. – തേജസ്വി സൂര്യ പറഞ്ഞു.

ധര്‍മ്മസ്ഥലയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ ശബരിമലയെ നശിപ്പിക്കാന്‍ ശ്രമം

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം കണ്ടപ്പോള്‍ രണ്ട് മാസം മുന്‍പ് കര്‍ണ്ണാടകയില്‍ ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരിയെ നശിപ്പിക്കാനുള്ള ശ്രമമാണ് ഓര്‍മ്മ വരുന്നത്. രണ്ട് മാസം മുന്‍പ് ഒരു യൂട്യൂബര്‍ ഒരു വീഡിയോയുമായി വന്നു. 1000 കൊലപാതകങ്ങള്‍ ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരിയില്‍ നടന്നു എന്നായിരുന്നു ഈ യുട്യൂബറുടെ വാദം. അതിന് പിന്നാലെ ഒരു ശുചീകരണത്തൊഴിലാളി രംഗത്ത് വന്നു. താന്‍ ആയിരം മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്നാിയിരുന്നു ഇയാളുടെ അവകാശവാദം. അതിന് പിന്നാലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള 20-30 അഭിഭാഷകരുടെ സംഘം എത്തി. പിന്നാലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള ആക്ടിവിസ്റ്റുകള്‍, ജേണലിസ്റ്റുകള്‍ എല്ലാവരും എത്തി. എല്ലാവരും വന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷെ സിദ്ധരാമയ്യ ആദ്യം സമ്മതിച്ചില്ല. അടുത്ത ദിവസം ഈ കമ്മ്യൂണിസ്റ്റുകള്‍ എന്താണ് ചെയ്തതെന്നറിയാമോ? അവര്‍ തൊട്ടടുത്ത ദിവസം കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. ഉടനെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ കേരളത്തിലും തമിഴ്നാട്ടിലും പ്രത്യേക അന്വേഷണസംഘത്തെ സ്ഥാപിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കര്‍ണ്ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 16 ദിവസങ്ങള്‍ ഈ മുഖംമൂടി മനുഷ്യന്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ കാണിക്കാന്‍ തുടങ്ങി. ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. 17ാം ദിവസം ധര്‍മ്മസ്ഥലയിലേക്ക് തീര്‍ത്ഥാടകരായി ചെല്ലാനാണ് സിദ്ധരാമയ്യ കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞത്. അപ്പോള്‍ ഇവരുടെ ലക്ഷ്യം? എന്താണ് ക്ഷേത്രങ്ങളെ നശിപ്പിക്കുക..

Tags: keralaAyyappa sangamamCommunistsTejaswi Surya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.