Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ലോ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ റാങ്ക് പട്ടിക അട്ടിമറിക്കുന്നെന്ന് ആക്ഷേപം

അതത് കോളേജുകളില്‍ ആകെ സീറ്റുകള്‍ എത്രയെന്നും അത് ഏതു മാനദണ്ഡ പ്രകാരമാണ് അനുവദിക്കുന്നതെന്നും ഉള്ള വിവരങ്ങള്‍ പരീക്ഷാര്‍ത്ഥികളില്‍ നിന്നും റാങ്ക് ഹോള്‍ഡേഴ്‌സില്‍ നിന്നും മറച്ചുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2025, 12:15 am IST
in Kerala

തിരുവനന്തപുരം: കേരള ലോ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍(Kerala Law Entrance Exam – KLEE) റാങ്ക് പട്ടിക അട്ടിമറിക്കുന്നു എന്ന് ആക്ഷേപം. ഉയര്‍ന്ന റാങ്കുള്ള കുട്ടികള്‍ക്ക് താല്പര്യം ഉള്ള മികച്ച കോളേജുകളില്‍ സീറ്റുണ്ടെങ്കിലും അഡ്മിഷന്‍ ലഭിക്കാത്ത സാഹചര്യമെന്നാണ് ആരോപണം.

ക്ലീ (KLEE) റാങ്ക് പട്ടിക പ്രകാരം നടത്തിയ ഒന്നും രണ്ടും അലോട്ട്‌മെന്റ്കള്‍ക്ക് ശേഷം പിന്നീട് വരുന്ന ഒഴിവ് നികത്തുന്ന അലോട്ട്‌മെന്റില്‍ കാണിക്കാതിരുന്ന ഒഴിവുകള്‍ സ്‌ട്രേ അലോട്ട്‌മെന്റ് എന്ന പേരില്‍ കാണിച്ച് അതില്‍ ആദ്യ അലോട്ട്‌മെന്റ് അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കാതിരിക്കുകയാണ് ഉണ്ടായത്.

സ്‌ട്രേ അലോട്ട്‌മെന്റ് ഓപ്ഷന്‍ ക്ഷണിച്ചപ്പോള്‍ ആദ്യം പ്രസിദ്ധീകരിച്ച ഒഴിവുകളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നതില്‍ നിന്ന് വളരെയേറെ സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ലിസ്റ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസിദ്ധീകരിച്ചു.ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഒഴിവുകളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയില്ല എന്നും ആരോപണമുണ്ട്. ഒഴിവുകളുടെ കണക്കുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകാതിരിക്കാന്‍ മനപൂര്‍വമായ ശ്രമം ഉണ്ടായെന്നും ആക്ഷേപമുണ്ട്.

ഈ വിഷയം ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ കോളേജുകളില്‍ പുതുതായി സീറ്റുകള്‍ അപ്പപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഡ്മിഷന്‍ പ്രോസസിലാണ് ഉള്‍പ്പെടുത്തുക എന്ന നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചത്.

അതത് കോളേജുകളില്‍ ആകെ സീറ്റുകള്‍ എത്രയെന്നും അത് ഏതു മാനദണ്ഡ പ്രകാരമാണ്
അനുവദിക്കുന്നതെന്നും ഉള്ള വിവരങ്ങള്‍ പരീക്ഷാര്‍ത്ഥികളില്‍ നിന്നും റാങ്ക് ഹോള്‍ഡേഴ്‌സില്‍ നിന്നും മറച്ചുവച്ചു. ഇത് മൊത്തം അഡ്മിഷന്റെയും അലോട്ട്മന്റ് പ്രകിയയുടെയും സുതാര്യത നഷ്ടമാക്കുകയും അതിനെ സംശയ നിഴലിലാക്കുകയും ചെയ്യുന്നു.

സ്‌ട്രേ അലോട്ട്‌മെന്റ് എന്ന പേരിലുളള അലോട്ട്‌മെന്റില്‍ മുന്‍പ് മറ്റേതെങ്കിലും കോളേജുകളില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളെ, അവര്‍ പ്രസ്തുത കോളേജ് ഉയര്‍ന്ന ഓപ്ഷന്‍ ആയി വെച്ചിട്ടുണ്ടെങ്കിലും പരിഗണിക്കാത്തത് ഉയര്‍ന്ന റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥികളോടുള്ള അനീതിയാണ് എന്നും ആരോപണമുണ്ട്.

Tags: StudentsAdmissionCorruptioncollegeAllotmentmaiinseat(Kerala Law Entrance Exam - KLEE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.