Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതും ഇതും വേറെയാണ്…നെഹ്രു പോയത് ചൈനയുടെ കാല്‍ക്കല്‍ സാഷ്ടാംഗം പറയാന്‍…മോദിയുടേത് ജാഗ്രതയോടെയുള്ള സന്ദര്‍ശനം

ജവഹര്‍ലാല്‍ നെഹ്രു 1954ല്‍ ചൈനാ സന്ദര്‍ശനത്തിന് പോയതിന്റെ വീഡിയോ പങ്കുവെയ്‌ക്കുകയാണ് കോണ്‍ഗ്രസിപ്പോള്‍. ഇത് പണ്ട് നെഹ്രു ചെയ്തതാണ് മോദി പുതുതായി ഒന്നും ചെയ്തിട്ടില്ല എന്ന് വരുത്തിതീര്‍ക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 08:56 pm IST
in India
നെഹ്രുവും ചൈനയുടെ മാവോ സെതൂങ്ങും 1954ല്‍ നടത്തിയ കൂടിക്കാഴ്ച (ഇടത്ത്) മോദിയും ഷീ ജിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ച (വലത്ത്)

നെഹ്രുവും ചൈനയുടെ മാവോ സെതൂങ്ങും 1954ല്‍ നടത്തിയ കൂടിക്കാഴ്ച (ഇടത്ത്) മോദിയും ഷീ ജിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ച (വലത്ത്)

ബെയ്ജിംഗ് : ജവഹര്‍ലാല്‍ നെഹ്രു 1954ല്‍ ചൈനാ സന്ദര്‍ശനത്തിന് പോയതിന്റെ വീഡിയോ പങ്കുവെയ്‌ക്കുകയാണ് കോണ്‍ഗ്രസിപ്പോള്‍. ഇത് പണ്ട് നെഹ്രു ചെയ്തതാണ് മോദി പുതുതായി ഒന്നും ചെയ്തിട്ടില്ല എന്ന് വരുത്തിതീര്‍ക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

1949ല്‍ ചൈനയില്‍ മാവോ സെതൂങ്ങ് അധികാരം പിടിച്ചതിന് ശേഷമാണ് 1954ല്‍ കമ്മ്യൂണിസ്റ്റ് ചൈനയിലേക്ക് നെഹ്രു പോയത്. അന്നാണ് നെഹ്രു ചൈനയുമായി പഞ്ചശീലതത്വം എന്ന കരാറില്‍ ഒപ്പുവെച്ചതാണ്. ഇരുരാജ്യങ്ങളുടെയും പരമാധികാരവും അഖണ്ഡതയും പരസ്പരം അംഗീകരിക്കാമെന്നതായിരുന്നു ഈ കരാറിലെ ആദ്യ പോയിന്‍റ്. പക്ഷെ പിന്നീട് 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചതോടെ ഈ പഞ്ചശീലതത്വം തകര്‍ന്നു.

പക്ഷെ അന്ന് ചൈനയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം നമസ്കരിക്കുന്ന നിലപാടായിരുന്നു നെഹ്രുവിന്‍റേത്. അദ്ദേഹം ചൈനയെ കണ്ണടച്ച് വിശ്വസിച്ചു. ചൈന ഒരിയ്‌ക്കലും തങ്ങളെ ആക്രമിക്കില്ലെന്ന് നെഹ്രുകരുതി. ആക്രമിച്ചെന്ന് മാത്രമല്ല, ആക്രമിച്ച് തോല‍്പിക്കുകയും ചെയ്തു. അന്ന് 2000 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 400 ഇന്ത്യന്‍ സൈനികരെ തടവുകാരായി പിടിച്ചു. ഇന്ത്യയുടെ ഭൂമി ചൈന പിടിച്ചെടുക്കുകയും ചെയ്തു. കിഴക്കന്‍ ജമ്മു കശ്മീരിലെ ലഡാക്കിനടുത്തുള്ള അക്സായ് ചിന്‍ പ്രദേശം ചൈന പിടിച്ചെടുത്തു. പക്ഷെ 60 വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയപ്പോള്‍ ചൈനയ്‌ക്കാണ് കൂടുതല്‍ പട്ടാളക്കാരെ നഷ്ടമായത്. പാകിസ്ഥാനെതിരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയപ്പോള്‍ ചൈനയുടെ വ്യോമപ്രതിരോധത്തെ തകര്‍ത്താണ് ഇന്ത്യ പാകിസ്ഥാനിലെ ഒമ്പത് വ്യോമബേസുകള്‍ തകര്‍ത്തത്, തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തത്. ചൈനയുടെ പിഎല്‍15 പോലുള്ള ആധുനിക മിസൈലുകള്‍ ഇന്ത്യ തകര്‍ത്തു. ചൈനയുടെ ഡ്രോണുകളും തകര്‍ത്തു.

പണ്ട് നെഹ്രു പോയതുപോലെയല്ല, 72 വര്‍ഷങ്ങള്‍ക്ക് ശേഷം നരേന്ദ്രമോദി ചൈനയിലേക്ക് പോകുന്നത്. ചൈനയെ മോദിക്ക് നന്നായി അറിയാമെന്നതുപോലെ മോദിയെ ചൈനയ്‌ക്കും നന്നായി അറിയാം. ഇന്ത്യന്‍ സൈന്യം സദാജാഗ്രതയിലാണ്. ഒരു ഏറ്റുമുട്ടലില്‍ ഇന്ത്യയെ തോല്‍പിക്കുന്നത് ചൈനയ്‌ക്ക് എളുപ്പമാവില്ല. കരുതലോടെയുള്ള യാത്രയാണ് മോദിയുടേത്. അതിനാല്‍ ഷീ ജിന്‍പിങ്ങുമായി നടത്തുന്ന കൂടിക്കാഴ്ച ജാഗ്രതയോടെയുള്ളതാണ്. ചൈനയ്‌ക്ക് ചതിക്കാന്‍ പറ്റാത്ത നേതാവാണ് മോദി എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അടിച്ചാല്‍ തിരിച്ചടിക്കാന്‍ കെല്‍പുള്ള, റഷ്യയുടെ സൗഹൃദം ഏറെയുള്ള, സഹായിക്കാന്‍ ഇസ്രയേല്‍ കൂടെയുള്ള ഒരു ഇന്ത്യയാണ് ചൈനയുടെ ഷീ ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തുന്നത്. അതാണ് 1954ലെ നെഹ്രുവിന്റെ സന്ദര്‍ശവും 2025ലെ മോദിയുടെ സന്ദര്‍ശനവും തമ്മിലുള്ള വ്യത്യാസം. ചൈനയെ നന്നായി അറിയുന്ന അവരുടെ നീതി. കൂറ്, സഹകരണം, തന്ത്രം, അധികാരം, ഇതൊക്കെ കൃത്യമായി വിലയിരുത്താന്‍ ഒരു വലിയ ടീം തന്നെ മോദിയ്‌ക്കൊപ്പം ഉണ്ട്. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നത് സംബന്ധിച്ച് അവര്‍ക്ക് വ്യക്തമായ വീക്ഷണം ഉണ്ട്. ഇന്ത്യാ-ചൈന അതിര്‍ത്തിപ്രശ്നം തീര്‍ക്കുക, ആഗോള തലത്തില്‍ അമേരിക്കയുടെ അമിതാധിപത്യത്തിന് തടയിടുന്നതിന് ചൈന-റഷ്യ-ഇന്ത്യ അച്ചുതണ്ട് രൂപപ്പെടുത്തുക എന്നിവയാണ് ഇപ്പോള്‍ പ്രധാനം. ഇന്ത്യയിലെ ജനങ്ങളുടെ ഊര്‍ജ്ജാവശ്യങ്ങള്‍ റഷ്യയുടെ സഹായത്തോടെ നിറവേറ്റുക…തുടങ്ങി ഒട്ടേറെ അതിസങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ് ഈ നയതന്ത്രം. അതാണ് മോദി പ്രയോഗിക്കുന്നത്.

 

Tags: India China RussiamodiMaoRICTrump tariffTrade tariffNahruXi Jin Ping
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.