Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥലയില്‍ മനാഫ് തോറ്റു, ജയിച്ചത് മഞ്ജുനാഥസ്വാമിയും വീരേന്ദ്ര ഹെഗ്ഗഡെയും

ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളെ കൂട്ടക്കൊലപാതകം ചെയ്യുന്നു എന്ന കള്ളക്കേസില്‍ ഏറ്റവുമധികം ബഹളം കൂട്ടിയ ഒരാളായിരുന്നു കേരളത്തില്‍ നിന്നുള്ള മനാഫ് എന്ന ലോറി ഉടമ. ഇദ്ദേഹം ലോറി ഉടമ മനാഫ് എന്ന പേരില്‍ നടത്തുന്ന യൂട്യൂബ് ചാനലില്‍ തുടര്‍ച്ചയായി ധര്‍മ്മസ്ഥലസംഭവത്തെക്കുറിച്ച് ദിവസേന ലൈവ് അപ്ഡേറ്റ് കൊടുത്തിരുന്ന വ്യക്തിയാണ്. ധര്‍മ്മസ്ഥലയിലേക്ക് കേരളത്തില്‍ നിന്നുള്ളതടക്കം മിക്ക മാധ്യമങ്ങളെയും കോര്‍ഡിനേറ്റ് ചെയ്തിരുന്നതും മനാഫ് ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 07:20 pm IST
in India
ലോറി ഉടമ മനാഫ് (ഇടത്ത്) ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി (വലത്ത്)

ലോറി ഉടമ മനാഫ് (ഇടത്ത്) ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി (വലത്ത്)

ധര്‍മ്മസ്ഥല: ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളെ കൂട്ടക്കൊലപാതകം ചെയ്യുന്നു എന്ന കള്ളക്കേസില്‍ ഏറ്റവുമധികം ബഹളം കൂട്ടിയ ഒരാളായിരുന്നു കേരളത്തില്‍ നിന്നുള്ള മനാഫ് എന്ന ലോറി ഉടമ. ഇദ്ദേഹം ലോറി ഉടമ മനാഫ് എന്ന പേരില്‍ നടത്തുന്ന യൂട്യൂബ് ചാനലില്‍ തുടര്‍ച്ചയായി ധര്‍മ്മസ്ഥലസംഭവത്തെക്കുറിച്ച് ദിവസേന ലൈവ് അപ്ഡേറ്റ് കൊടുത്തിരുന്ന വ്യക്തിയാണ്. ധര്‍മ്മസ്ഥലയിലേക്ക് കേരളത്തില്‍ നിന്നുള്ളതടക്കം മിക്ക മാധ്യമങ്ങളെയും കോര്‍ഡിനേറ്റ് ചെയ്തിരുന്നതും മനാഫ് ആണ്. കാരണം കേസിനെക്കുറിച്ച് അധികം ധാരണയില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് അതിനെക്കുറിച്ചും അപ്പപ്പോഴത്തെ അപ് ഡേറ്റുകളും കൊടുത്തുകൊണ്ടിരുന്നത് മനാഫാണ്.

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ വിവരണം ന്യൂസ് 18 മലയാളം ചാനലിന്റെ ജേണലിസ്റ്റ് ബൈജുവും മനാഫും തമ്മിലുള്ള സംവാദമാണ്. നൂറുകണക്കിന് പെണ്‍കൂട്ടികളുടെ ശവം കുഴിച്ചിട്ട പ്രദേശം എന്ന് പറഞ്ഞ് മനാഫ് ചൂണ്ടിക്കാട്ടിക്കൊടുക്കുന്ന കാടും പടലും മൂടിക്കിടക്കുന്ന പ്രദേശത്ത് കഴിച്ചാല്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കിട്ടുമെന്നാണ് മനാഫ് വിശദീകരിച്ചുകൊടുത്തത്. പൊതുവേ ഈ കേസില്‍ മനാഫ് ധര്‍മ്മസ്ഥല ക്ഷേത്രത്തിനും ക്ഷേത്രാധികാരിക്കും എതിരെ ശക്തമായ വാചകങ്ങളാണ് മനാഫ് പ്രത്യക്ഷപ്പെടുന്ന വീഡിയോകളില്‍ പറഞ്ഞിരുന്നത്. എന്തിനാണ് ഹിന്ദുക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ അന്യമതസ്ഥനായ മനാഫ് രോഷത്തോടെ അഭിപ്രായപ്രകടനം നടത്തുന്നത് എന്നതില്‍ പലരും ആശങ്കപ്പെട്ടിരുന്നു.

മാത്രമല്ല, ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളി എന്ന് പറഞ്ഞ് എത്തിയ വ്യക്തിയെ കണ്ണടച്ച് വിശ്വസിക്കുന്ന നിലപാടായിരുന്നു മനാഫിന്‍റേത്. ഇയാള്‍ പറയുന്ന ഓരോ കഥയും ശരിയാണ് എന്ന മട്ടിലായിരുന്നു മനാഫ് വിശദീകരിച്ചിരുന്നത്. അതുപോലെ ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലയെക്കുറിച്ച് വീഡിയോ ചെയ്ത സമീറിനെ പൂര്‍ണ്ണമായും പിന്തുണച്ചാണ് ഇയാള്‍ ന്യൂസ് 18 മലയാളം ഉള്‍പ്പെടെയുള്ള എല്ലാ ചാനലുകളഇലും വിശദീകരിച്ചിരുന്നത്. ഇക്കാലയളവില്‍ മനാഫ് മിക്ക ടിവി ചാനല്‍ ചര്‍ച്ചകളിലും പ്രത്യക്ഷപ്പെടുകയും ധര്‍മ്മസ്ഥല എന്ന ക്ഷേത്രഭൂമി നിറയെ പെണ്‍കുട്ടികളുടെ ശവമാണ് എന്ന രീതിയിലാണ് മനാഫ് ഈ ചര്‍ച്ചകളില്‍ പറഞ്ഞിരുന്നത്. ഇതെല്ലാം ഇപ്പോള്‍ നേരെ തിരിഞ്ഞുവന്നതോടെ മനാഫിന്റെ വിശ്വാസ്യത നഷ്ടമായി. നേരത്തെ ഇയാള്‍ ഇടപെട്ട അര്‍ജുന്‍ എന്ന ലോറി ഡ്രൈവറുടെ കേസിലും മനാഫിനെതിരെ അര്‍ജുന്റെ കുടുംബം പരാതിപ്പെട്ടതോടെ ഇയാളുടെ വിശ്വാസ്യത നഷ്ടമായിരുന്നു. അതിന് ശേഷം ഒരു ഇടവേളയ്‌ക്ക് ശേഷമാണ് ഇയാള്‍ ധര്‍മ്മസ്ഥല കേസുമായി ബന്ധപ്പെട്ട് വീണ്ടും മാധ്യമങ്ങളുടെ മുമ്പാകെ എത്തിയിരുന്നത്.

എന്തായാലും ധര്‍മ്മസ്ഥല കള്ളക്കേസില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഞ്ജുനാഥസ്വാമിയുടെ ശക്തിയെന്തെന്ന് തെളിഞ്ഞു എന്നാണ് സാധാരണ ഭക്തര്‍ അവകാശപ്പെടുന്നത്. മാത്രമല്ല, ഗൂഢാലോചന നടത്തി ക്ഷേത്രത്തിനെതിരെ പരാതി വരികയും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുകയും ചെയ്തപ്പോള്‍ അതിന് സ്വാഗതം ചെയ്തയാളാണ് ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തിലെ ഇപ്പോഴത്തെ ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെ. കര്‍ണ്ണാടകത്തിലെ എന്‍ജിഒകളും മതപരിവര്‍ത്തനലോബിയും മാവോയിസ്റ്റ് ഗ്യാങ്ങുകളും ഇസ്ലാം മൗലികവാദസംഘങ്ങളും കോണ്‍ഗ്രസും കൈകോര്‍ത്ത് പിടിച്ച് കെട്ടിപ്പൊക്കിയ വലിയൊരു ഗൂഢാലചനയുടെ കോട്ടയാണ് അടപടലം തകര്‍ന്ന് വീണത്. വീരേന്ദ്ര ഹെഗ്ഗഡെ എന്ന വലിയ മനുഷ്യന്റെ സത്യവും തെളിഞ്ഞു.

ധര്‍മ്മസ്ഥ കേസുമായി ബന്ധപ്പെട്ട് മനാഫ് അറസ്റ്റ് ചെയ്യപ്പെട്ടേയ്‌ക്കും എന്ന് പല ചാനലും ഉയര്‍ത്തിയ അവകാശവാദങ്ങളെ പരിഹസിച്ച് ലോറി ഉടമ വെള്ളിയാഴ്ച ഒരു യൂട്യൂബ് വീഡിയോ ചെയ്തിരുന്നു. ഒരു മരക്കമ്പനിയുടെ അടുത്ത് നിന്നും ഷൂട്ട് ചെയ്ത ഈ വീഡിയോയില്‍ മര അഴികള്‍ക്ക് പിന്നില്‍ നിന്നുകൊണ്ട് താന്‍ ജയിലിലായി എന്ന് പരിഹസിക്കുകയാണ് മനാഫ്. പക്ഷെ ഇപ്പോള്‍ ഇദ്ദേഹം ഒളിവിലാണെന്നും ഇദ്ദേഹത്തെ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മനാഫിന്റെ വീഡിയോ:

https://www.youtube.com/watch?v=QTDH3vUKw4A

 

Tags: Veerendra HeggadeLorry udama ManafMaskmanManjunathaswamy templeSri kshetraNews18 Malayalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറി ഉടമ മനാഫിന്റെ വിശ്വാസ്യതയുടെ ഗ്രാഫ് സീറോയിലേക്ക് താഴ്ന്നു…ഇപ്പോള്‍ വീഡിയോകള്‍ക്ക് 800 വ്യൂസ് പോലും ഇല്ല

Kerala

ലോറി ഉടമ മനാഫ് പറഞ്ഞതെല്ലാം നുണയാണെന്ന് തെളിഞ്ഞില്ലേ…3900 പേജുള്ള റിപ്പോര്‍ട്ടില്‍ ധര്‍മ്മവും ധര്‍മ്മസ്ഥലയും ജയിച്ചു

ധര്‍മ്മസ്ഥല ക്ഷേത്രാധികാരി വീരേന്ദ്ര ഹെഗ്ഗഡെ (ഇടത്ത്) ക്ഷേത്രത്തിലെ കൂറ്റന്‍ ബാഹുബലി പ്രതിമ (വലത്ത്)
India

ഒടുവില്‍ ധര്‍മ്മദേവതമാര്‍ വിജയിച്ചു, ധര്‍മ്മസ്ഥലയും വീരേന്ദ്രഹെഗ്ഗഡ്ഡെയും നീണാല്‍ വാഴും; യഥാര്‍ത്ഥ കള്ളന്മാരെ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം

വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതി വിധി വൈറലായി പ്രചരിക്കുന്നു

സിപിഐ എംപി പി. സന്തോഷ് കുമാര്‍ (ഇടത്ത്) ധര്‍മ്മസ്ഥലയെക്കുറിച്ച് അപവാദകഥകള്‍ പറ‍ഞ്ഞ ശുചീകരണത്തൊഴിലാളിയായ മുഖംമൂടിമനുഷ്യന്‍ (വലത്ത്)
Kerala

പി സന്തോഷ് കുമാറിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് സിപിഐ; ധര്‍മ്മസ്ഥലയ്‌ക്കെതിരായ അപവാദപ്രചാരണത്തിന് കൂട്ടുനിന്നതോ ഈ പ്രവര്‍ത്തനം?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.