Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രിമിനലുകളും അഴിമതിക്കാരും ഇനി എത്തുക ജയിലില്‍, അല്ലാതെ അധികാരത്തില്‍ അല്ല: പ്രധാനമന്ത്രി മോദി

ക്രിമിനലുകളും അഴിമതിക്കാരും ജയിലഴി എണ്ണുമെന്നും അല്ലാതെ അവര്‍ അധികാരക്കസേരയില്‍ എത്തുകയല്ല ചെയ്യുകയെന്നും പ്രധാനമന്ത്രിയുടെ താക്കീത്. ഗൗരവമായ കുറ്റങ്ങള്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റിലാവുന്ന നേതാക്കളെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള ബില്ലിന് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കാത്ത സാഹചര്യത്തിലായിരുന്നു മോദിയുടെ ഈ മുന്നറിയിപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 11:03 pm IST
inIndia

തിരുവന്തപുരം: ക്രിമിനലുകളും അഴിമതിക്കാരും ജയിലഴി എണ്ണുമെന്നും അല്ലാതെ അവര്‍ അധികാരക്കസേരയില്‍ എത്തുകയല്ല ചെയ്യുകയെന്നും പ്രധാനമന്ത്രിയുടെ താക്കീത്. ഗൗരവമായ കുറ്റങ്ങള്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റിലാവുന്ന നേതാക്കളെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള ബില്ലിന് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കാത്ത സാഹചര്യത്തിലായിരുന്നു മോദിയുടെ ഈ മുന്നറിയിപ്പ്.

“പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ജയിലിലാകുന്ന സാഹചര്യത്തില്‍ അവരെ സ്ഥാനത്ത് നിന്നും മാറ്റാന്‍ ഇപ്പോള്‍ നിയമ സാധുത ഇല്ല. ജയിലിലിരുന്ന് ഭരണം നടത്തുന്ന ഭരണാധികാരികള്‍ എത്ര നാണം കെട്ടവരായിരിക്കും. അധ്യാപകരെ റിക്രൂട്ട് മെന്‍റ് ചെയ്ത അഴിമതിയുടെ പേരില്‍ ഒരു തൃണമൂല്‍ മന്ത്രി ഇപ്പോഴും ജയിലിലാണ്. ഇത്രയൊക്കെയായിട്ടും മന്ത്രി തന്റെ പദവി വിട്ടൊഴിയാന്‍ തയ്യാറല്ല.” – ജയിലില്‍ കഴിയുന്ന മന്ത്രി ചന്ദ്രനാഥ് സിന്‍ഹയെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു.

“ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്നും ഈ ബില്ലില്‍ വ്യവസ്ഥയുണ്ട്. ആര്‍ക്കും ജയിലില്‍ നിന്നും ഉത്തരവിടാന്‍ സാധിക്കരുത്. പൊതുജനങ്ങളെ വെറും വോട്ട് ബാങ്കായി മാത്രം കാണരുത്. പകരം അവരുടെ വികസനം, അന്തസ്സ്, ആഗ്രഹങ്ങള്‍ എന്നിവയും രാഷ്‌ട്രീയപാര്‍ട്ടികള്‍ കണക്കിലെടുക്കണം.” – മോദി പറഞ്ഞു.

30 ദിവസം ജയിലില്‍ കിടക്കുന്ന, കുറഞ്ഞത് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെ അധികാരത്തില്‍ നിന്നും നീക്കാന്‍ അനുവദിക്കുന്ന ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ശേഷമാണ് മോദി ബംഗാളില്‍ റാലിയെ അഭിസംബോധന ചെയ്യാന്‍ എത്തിയത്. ഈ ബില്‍ പാര്‍ലമെന്‍റിന്റെ പരിഗണനയിലാണ്.

ബംഗാളിന്റെ വികസനത്തിന്റെ മുഖ്യശത്രുവാണ് മമതബാനര്‍ജിയുടെ സര്‍ക്കാരെന്നും മോദി കുറ്റപ്പെടുത്തി. ആര്‍ജി കാറിലെ വിദ്യാര്‍ത്ഥിയുടെ ബലാത്സംഗവും കൊലപാതകവും ഉയര്‍ത്തി മോദി തൃണമൂല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. കുറ്റകൃത്യവും അഴിമതിയും ബംഗാള്‍ സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കുന്നു. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിക്കുകയാണ്. – മോദി പറഞ്ഞു.

ബംഗാളില്‍ നടന്ന കൂറ്റന്‍ ബഹുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. പരിവര്‍ത്തനം കൊണ്ടുവരാന്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിക്കാനും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. നേരത്തെ ബീഹാറില്‍ നടന്ന റാലിയിലും ആര്‍ജെഡിയ്‌ക്കെതിരെ മോദി ഇതേ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

 

 

 

Tags: BengalPM ModiCorruptionJailPM in Bengal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.