Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ ജഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് പറഞ്ഞ ദൃക്സാക്ഷികള്‍ ഓടിയൊളിക്കുന്നു

ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ ജ‍ഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് പറഞ്ഞ ദൃക്സാക്ഷികള്‍ ഓടിയൊളിക്കുന്നു. പ്രതീക്ഷിച്ചതുപോലെ നൂറുകണക്കിന് അസ്ഥികൂടങ്ങളോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താതെ വന്നപ്പോള്‍ കേസിന് ബലം കുറയുന്നു എന്ന തോന്നലുണ്ടായിരുന്നു. ഇതോടെയാണ് ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ സ്ത്രീകളുടെ ജ‍ഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് അവകാശപ്പെട്ട് അഞ്ച് ദൃക്സാക്ഷികള്‍ രംഗത്ത് വന്നത്. ധര്‍മ്മസ്ഥല എന്ന പവിത്ര ഹിന്ദുക്ഷേത്രനഗരിയെ ബലാത്സംഗകേന്ദ്രമെന്നും കൊലപാതകകേന്ദ്രമെന്നും വരുത്താനുള്ള ഗൂഢാലോചന എത്ര ശക്തമായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 11:27 pm IST
in India
ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ ഉത്സവം (ഇടത്ത്) ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളുടെ ജഢങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തുവെന്ന് നുണക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളി (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ ഉത്സവം (ഇടത്ത്) ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളുടെ ജഢങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തുവെന്ന് നുണക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളി (വലത്ത്)

ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ ജ‍ഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് പറഞ്ഞ ദൃക്സാക്ഷികള്‍ ഓടിയൊളിക്കുന്നു. പ്രതീക്ഷിച്ചതുപോലെ നൂറുകണക്കിന് അസ്ഥികൂടങ്ങളോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താതെ വന്നപ്പോള്‍ കേസിന് ബലം കുറയുന്നു എന്ന തോന്നലുണ്ടായിരുന്നു. ഇതോടെയാണ് ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ സ്ത്രീകളുടെ ജ‍ഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് അവകാശപ്പെട്ട് അഞ്ച് ദൃക്സാക്ഷികള്‍ രംഗത്ത് വന്നത്. ധര്‍മ്മസ്ഥല എന്ന പവിത്ര ഹിന്ദുക്ഷേത്രനഗരിയെ ബലാത്സംഗകേന്ദ്രമെന്നും കൊലപാതകകേന്ദ്രമെന്നും വരുത്താനുള്ള ഗൂഢാലോചന എത്ര ശക്തമായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്.

എന്നാല്‍ ഇപ്പോള്‍ ശുചീകരണത്തൊഴിലാളി തന്നെ താന്‍ പറഞ്ഞതെല്ലാം കള്ളക്കഥയാണെന്ന് സമ്മതിച്ചതോടെ സാക്ഷികള്‍ ഓടിയൊളിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ ഇവരുടെ പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനാല്‍ എളുപ്പം ഇരുട്ടില്‍ മറയാന്‍ അവര്‍ക്കാവില്ല. എത്രത്തോളം വലിയ ഗൂഢാലോചനയാണ് നടന്നതെന്നാണ് സാക്ഷികളുടെ വരവ് സൂചിപ്പിക്കുന്നത്.

ആദ്യം ഒരു സ്ത്രീയാണ് രംഗത്ത് വന്നത്. ബോളിയാര്‍ വനമേഖലയില്‍ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടെന്നാണ് ഈ സ്ത്രീ അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. ഈ സ്ത്രീയെ കൂടുതല്‍ വിശദമായി എസ് ഐടി ചോദ്യം ചെയ്യും.

13 അടയാളപ്പെടുത്തിയ പ്ലോട്ടും നാല് പുതിയ പ്ലോട്ടുകളും ഉള്‍പ്പെടെ 17 പ്ലോട്ടുകള്‍ കുഴിച്ചതില്‍ ആറാം പ്ലോട്ടില്‍ നിന്നും കണ്ടെത്തിയ ഒരു അസ്ഥികൂടം മാത്രമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. അതുപോലെ കേസിന് ബലം കൂട്ടാനാണ് ഒടുവിലെ 13ാം നമ്പര്‍ പ്ലോട്ടായിരുന്നു കേരളത്തിലെ മാധ്യമങ്ങളും ശുചീകരണത്തൊഴിലാളിയും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവരും നിര്‍ണ്ണായക പ്ലോട്ടായി പറഞ്ഞിരുന്നു. ഇവിടെ 70ഓളം സ്ത്രീകളുടെ ജഡങ്ങള്‍ കുഴിച്ചിട്ടുഎന്ന് ശുചീകരണത്തൊഴിലാളി അവകാശപ്പെട്ടിരുന്നു. ഈ 13ാം പ്ലോട്ടിന് ബലം കൊടുക്കാനാണ് അഞ്ചോളം ദൃക്സാക്ഷികള്‍ രംഗത്ത് വന്നത്. ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടുവെന്നാണ് ഇവര്‍ ആരോപിച്ചത്.

കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ താന്‍ കുഴിച്ചിട്ടിരുന്നു എന്ന ശുചീകരണത്തൊഴിലാളി അവസാന ദിവസങ്ങളില്‍ ഗതി മുട്ടിയപ്പോള്‍ പറഞ്ഞിരുന്നു. ഈ കേരളത്തിലെ പെണ്‍കുട്ടികളുടെ ബന്ധുക്കളായി രംഗപ്രവേശം ചെയ്യാന്‍ ചിലര്‍ തയ്യാറെടുത്തു നിന്നിരുന്നു എന്നും ചില സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.

Tags: Urban NaxalsKarnatakaSiddaramaiahDharmasthalareligious conversion lobbywhistleblowerDharmasthala witness
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.