Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ ജഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് പറഞ്ഞ ദൃക്സാക്ഷികള്‍ ഓടിയൊളിക്കുന്നു

ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ ജ‍ഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് പറഞ്ഞ ദൃക്സാക്ഷികള്‍ ഓടിയൊളിക്കുന്നു. പ്രതീക്ഷിച്ചതുപോലെ നൂറുകണക്കിന് അസ്ഥികൂടങ്ങളോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താതെ വന്നപ്പോള്‍ കേസിന് ബലം കുറയുന്നു എന്ന തോന്നലുണ്ടായിരുന്നു. ഇതോടെയാണ് ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ സ്ത്രീകളുടെ ജ‍ഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് അവകാശപ്പെട്ട് അഞ്ച് ദൃക്സാക്ഷികള്‍ രംഗത്ത് വന്നത്. ധര്‍മ്മസ്ഥല എന്ന പവിത്ര ഹിന്ദുക്ഷേത്രനഗരിയെ ബലാത്സംഗകേന്ദ്രമെന്നും കൊലപാതകകേന്ദ്രമെന്നും വരുത്താനുള്ള ഗൂഢാലോചന എത്ര ശക്തമായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 11:27 pm IST
in India
ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ ഉത്സവം (ഇടത്ത്) ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളുടെ ജഢങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തുവെന്ന് നുണക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളി (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ ഉത്സവം (ഇടത്ത്) ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളുടെ ജഢങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തുവെന്ന് നുണക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളി (വലത്ത്)

ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ ജ‍ഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് പറഞ്ഞ ദൃക്സാക്ഷികള്‍ ഓടിയൊളിക്കുന്നു. പ്രതീക്ഷിച്ചതുപോലെ നൂറുകണക്കിന് അസ്ഥികൂടങ്ങളോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താതെ വന്നപ്പോള്‍ കേസിന് ബലം കുറയുന്നു എന്ന തോന്നലുണ്ടായിരുന്നു. ഇതോടെയാണ് ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ സ്ത്രീകളുടെ ജ‍ഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് അവകാശപ്പെട്ട് അഞ്ച് ദൃക്സാക്ഷികള്‍ രംഗത്ത് വന്നത്. ധര്‍മ്മസ്ഥല എന്ന പവിത്ര ഹിന്ദുക്ഷേത്രനഗരിയെ ബലാത്സംഗകേന്ദ്രമെന്നും കൊലപാതകകേന്ദ്രമെന്നും വരുത്താനുള്ള ഗൂഢാലോചന എത്ര ശക്തമായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്.

എന്നാല്‍ ഇപ്പോള്‍ ശുചീകരണത്തൊഴിലാളി തന്നെ താന്‍ പറഞ്ഞതെല്ലാം കള്ളക്കഥയാണെന്ന് സമ്മതിച്ചതോടെ സാക്ഷികള്‍ ഓടിയൊളിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ ഇവരുടെ പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനാല്‍ എളുപ്പം ഇരുട്ടില്‍ മറയാന്‍ അവര്‍ക്കാവില്ല. എത്രത്തോളം വലിയ ഗൂഢാലോചനയാണ് നടന്നതെന്നാണ് സാക്ഷികളുടെ വരവ് സൂചിപ്പിക്കുന്നത്.

ആദ്യം ഒരു സ്ത്രീയാണ് രംഗത്ത് വന്നത്. ബോളിയാര്‍ വനമേഖലയില്‍ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടെന്നാണ് ഈ സ്ത്രീ അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. ഈ സ്ത്രീയെ കൂടുതല്‍ വിശദമായി എസ് ഐടി ചോദ്യം ചെയ്യും.

13 അടയാളപ്പെടുത്തിയ പ്ലോട്ടും നാല് പുതിയ പ്ലോട്ടുകളും ഉള്‍പ്പെടെ 17 പ്ലോട്ടുകള്‍ കുഴിച്ചതില്‍ ആറാം പ്ലോട്ടില്‍ നിന്നും കണ്ടെത്തിയ ഒരു അസ്ഥികൂടം മാത്രമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. അതുപോലെ കേസിന് ബലം കൂട്ടാനാണ് ഒടുവിലെ 13ാം നമ്പര്‍ പ്ലോട്ടായിരുന്നു കേരളത്തിലെ മാധ്യമങ്ങളും ശുചീകരണത്തൊഴിലാളിയും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവരും നിര്‍ണ്ണായക പ്ലോട്ടായി പറഞ്ഞിരുന്നു. ഇവിടെ 70ഓളം സ്ത്രീകളുടെ ജഡങ്ങള്‍ കുഴിച്ചിട്ടുഎന്ന് ശുചീകരണത്തൊഴിലാളി അവകാശപ്പെട്ടിരുന്നു. ഈ 13ാം പ്ലോട്ടിന് ബലം കൊടുക്കാനാണ് അഞ്ചോളം ദൃക്സാക്ഷികള്‍ രംഗത്ത് വന്നത്. ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടുവെന്നാണ് ഇവര്‍ ആരോപിച്ചത്.

കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ താന്‍ കുഴിച്ചിട്ടിരുന്നു എന്ന ശുചീകരണത്തൊഴിലാളി അവസാന ദിവസങ്ങളില്‍ ഗതി മുട്ടിയപ്പോള്‍ പറഞ്ഞിരുന്നു. ഈ കേരളത്തിലെ പെണ്‍കുട്ടികളുടെ ബന്ധുക്കളായി രംഗപ്രവേശം ചെയ്യാന്‍ ചിലര്‍ തയ്യാറെടുത്തു നിന്നിരുന്നു എന്നും ചില സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.

Tags: Urban NaxalsKarnatakaSiddaramaiahDharmasthalareligious conversion lobbywhistleblowerDharmasthala witness
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൻട്രൻസ് പരീക്ഷയ്‌ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

India

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

India

കർണാടകയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകം : കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.