Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ ജഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് പറഞ്ഞ ദൃക്സാക്ഷികള്‍ ഓടിയൊളിക്കുന്നു

ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ ജ‍ഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് പറഞ്ഞ ദൃക്സാക്ഷികള്‍ ഓടിയൊളിക്കുന്നു. പ്രതീക്ഷിച്ചതുപോലെ നൂറുകണക്കിന് അസ്ഥികൂടങ്ങളോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താതെ വന്നപ്പോള്‍ കേസിന് ബലം കുറയുന്നു എന്ന തോന്നലുണ്ടായിരുന്നു. ഇതോടെയാണ് ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ സ്ത്രീകളുടെ ജ‍ഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് അവകാശപ്പെട്ട് അഞ്ച് ദൃക്സാക്ഷികള്‍ രംഗത്ത് വന്നത്. ധര്‍മ്മസ്ഥല എന്ന പവിത്ര ഹിന്ദുക്ഷേത്രനഗരിയെ ബലാത്സംഗകേന്ദ്രമെന്നും കൊലപാതകകേന്ദ്രമെന്നും വരുത്താനുള്ള ഗൂഢാലോചന എത്ര ശക്തമായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 11:27 pm IST
in India
ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ ഉത്സവം (ഇടത്ത്) ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളുടെ ജഢങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തുവെന്ന് നുണക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളി (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ ഉത്സവം (ഇടത്ത്) ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളുടെ ജഢങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തുവെന്ന് നുണക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളി (വലത്ത്)

ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ ജ‍ഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് പറഞ്ഞ ദൃക്സാക്ഷികള്‍ ഓടിയൊളിക്കുന്നു. പ്രതീക്ഷിച്ചതുപോലെ നൂറുകണക്കിന് അസ്ഥികൂടങ്ങളോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താതെ വന്നപ്പോള്‍ കേസിന് ബലം കുറയുന്നു എന്ന തോന്നലുണ്ടായിരുന്നു. ഇതോടെയാണ് ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ സ്ത്രീകളുടെ ജ‍ഡങ്ങള്‍ കുഴിച്ചിട്ടത് കണ്ടുവെന്ന് അവകാശപ്പെട്ട് അഞ്ച് ദൃക്സാക്ഷികള്‍ രംഗത്ത് വന്നത്. ധര്‍മ്മസ്ഥല എന്ന പവിത്ര ഹിന്ദുക്ഷേത്രനഗരിയെ ബലാത്സംഗകേന്ദ്രമെന്നും കൊലപാതകകേന്ദ്രമെന്നും വരുത്താനുള്ള ഗൂഢാലോചന എത്ര ശക്തമായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്.

എന്നാല്‍ ഇപ്പോള്‍ ശുചീകരണത്തൊഴിലാളി തന്നെ താന്‍ പറഞ്ഞതെല്ലാം കള്ളക്കഥയാണെന്ന് സമ്മതിച്ചതോടെ സാക്ഷികള്‍ ഓടിയൊളിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ ഇവരുടെ പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനാല്‍ എളുപ്പം ഇരുട്ടില്‍ മറയാന്‍ അവര്‍ക്കാവില്ല. എത്രത്തോളം വലിയ ഗൂഢാലോചനയാണ് നടന്നതെന്നാണ് സാക്ഷികളുടെ വരവ് സൂചിപ്പിക്കുന്നത്.

ആദ്യം ഒരു സ്ത്രീയാണ് രംഗത്ത് വന്നത്. ബോളിയാര്‍ വനമേഖലയില്‍ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടെന്നാണ് ഈ സ്ത്രീ അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. ഈ സ്ത്രീയെ കൂടുതല്‍ വിശദമായി എസ് ഐടി ചോദ്യം ചെയ്യും.

13 അടയാളപ്പെടുത്തിയ പ്ലോട്ടും നാല് പുതിയ പ്ലോട്ടുകളും ഉള്‍പ്പെടെ 17 പ്ലോട്ടുകള്‍ കുഴിച്ചതില്‍ ആറാം പ്ലോട്ടില്‍ നിന്നും കണ്ടെത്തിയ ഒരു അസ്ഥികൂടം മാത്രമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. അതുപോലെ കേസിന് ബലം കൂട്ടാനാണ് ഒടുവിലെ 13ാം നമ്പര്‍ പ്ലോട്ടായിരുന്നു കേരളത്തിലെ മാധ്യമങ്ങളും ശുചീകരണത്തൊഴിലാളിയും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവരും നിര്‍ണ്ണായക പ്ലോട്ടായി പറഞ്ഞിരുന്നു. ഇവിടെ 70ഓളം സ്ത്രീകളുടെ ജഡങ്ങള്‍ കുഴിച്ചിട്ടുഎന്ന് ശുചീകരണത്തൊഴിലാളി അവകാശപ്പെട്ടിരുന്നു. ഈ 13ാം പ്ലോട്ടിന് ബലം കൊടുക്കാനാണ് അഞ്ചോളം ദൃക്സാക്ഷികള്‍ രംഗത്ത് വന്നത്. ശുചീകരണത്തൊഴിലാളി കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടുവെന്നാണ് ഇവര്‍ ആരോപിച്ചത്.

കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ താന്‍ കുഴിച്ചിട്ടിരുന്നു എന്ന ശുചീകരണത്തൊഴിലാളി അവസാന ദിവസങ്ങളില്‍ ഗതി മുട്ടിയപ്പോള്‍ പറഞ്ഞിരുന്നു. ഈ കേരളത്തിലെ പെണ്‍കുട്ടികളുടെ ബന്ധുക്കളായി രംഗപ്രവേശം ചെയ്യാന്‍ ചിലര്‍ തയ്യാറെടുത്തു നിന്നിരുന്നു എന്നും ചില സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.

Tags: Urban NaxalsKarnatakaSiddaramaiahDharmasthalareligious conversion lobbywhistleblowerDharmasthala witness
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ഭൂമി കൈയേറിയവരിൽ ഏറെയും മുസ്ലീങ്ങൾ തന്നെ ; അല്ലാതെ ഹിന്ദുക്കളോ , ക്ഷേത്രങ്ങളോ അല്ല; കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

India

കർണാടയ്‌ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

India

കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ കർശന വിലക്ക്: പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

India

ആയത്തുല്ല അലി ഖമനെയിയുടെ മരണത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് കർണാടകയിലെ അലിപൂർ

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശത്രുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ദുര്‍ഗ്ഗാക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ ശിവജി ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാപം (വലത്ത്)
India

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.