Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധർമ്മസ്ഥല വിവാദത്തിന് പിന്നിൽ ചില മലയാളികളും, കേരളത്തിലെ പ്രമുഖ ചാനലിലെ ആങ്കർമാരും , ചില ഗ്രൂപ്പുകളുമാണോ ? സത്യം ഉടനെ അറിയാമെന്ന് സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 10:50 pm IST
in Kerala

കൊച്ചി : കർണാടകയിലെ ധർമ്മസ്ഥല വിവാദം എല്ലിൻ കഷ്ണം കിട്ടിയ കുറുക്കനെ പോലെയാണ് കേരളത്തിലെ ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചതെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . എന്നാൽ ഇപ്പോൾ ഇത്ര ദിവസമായിട്ടും ഒന്നും കിട്ടാതെ വന്നതോടെ ഈ മാധ്യമങ്ങൾ നിരാശരാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.4000 പേരൊക്കെ കൊല്ലപ്പെട്ടു എങ്കിൽ എത്ര പരാതികൾ ഇതുവരെ വരേണ്ടതാണ്? അത് മാത്രം ചിന്തിച്ചാൽ പോരെ.

ഈ വെളിപ്പെടുത്തലിനും , ഗൂഢാലോചക്കും പിന്നിൽ ചില മലയാളികളും, കേരളത്തിലെ ചില പ്രമുഖ ചാനലിലെ ചില ആങ്കർമാരും, അവർക്കു കൈക്കൂലി കൊടുത്ത് ധർമ്മസ്ഥല ക്ഷേത്രത്തെ മോശമാക്കുവാൻ കേരളത്തിലെ ചില ഗ്രൂപ്പുകളും ശ്രമിച്ചിട്ടുണ്ട് എന്ന് പലരും ചിന്തിക്കുന്നു. സത്യം ഉടനെ അറിയാമെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ …..

പണ്ഡിറ്റിന്റെ രാഷ്‌ട്രീയ നിരീക്ഷണം
കർണാടക യിലെ ധർമ്മസ്ഥല എന്ന ക്ഷേത്ര പരിസരത്തെ ഭൂമിയിൽ 4000 പേരെ കൊന്നു കുഴിച്ചു മൂടി എന്ന് ഏതോ ഒരാൾ പറയുകയും, അതും വിശ്വസിച്ചു ആ പ്രദേശങ്ങളിൽ കോടതി ഇടപെട്ടു ഒരു മാസമായി എത്രയോ ആളുകൾ, നിരവധി സംവിധാനങ്ങൾ ഉപയോഗിച്ച്, വലിയ പണം മുടക്കി, 180 അടി വരെ കുഴിച്ചു നോക്കി എങ്കിലും ആകെ ഒരു അസ്ഥികൂടം ആണ് കിട്ടിയത്. അത് ആ പരിസരത്തു സ്വഭാവികമായി മരിച്ച ഒരാളുടേത്‌ ആണെന്ന് സംശയിക്കുന്നു.
കേരളത്തിലെ ചില മാധ്യമങ്ങൾ ആണ് എല്ലിൻ കഷ്ണം കിട്ടിയ കുറുക്കനെ പോലെ വളരെ സന്തോഷത്തോടെ ഈ വാർത്ത അനാവശ്യ പ്രാധാന്യം നൽകി കേരളത്തിൽ പ്രചരിപ്പിച്ചത്. ഇപ്പോൾ ഇത്ര ദിവസമായിട്ടും ഒന്നും കിട്ടാതെ വന്നതോടെ കേരളത്തിലെ ചില മാധ്യമങ്ങൾ നിരാശരാണ്..
ധർമ്മസ്ഥല വിവാദത്തിന് പിന്നിൽ ക്ഷേത്ര നഗരത്തിന്റെ ചൈതന്യം തകർക്കുവാൻ ഉള്ള ചില ആളുകളുടെ കളികളാണെന്ന് സംശയിക്കുന്നതായി കർണാടക ഭരിക്കുന്ന കോൺഗ്രസ്‌ സർക്കാർ അറിയിച്ചു. മത വികാരം വ്രണപ്പെടുത്തുവാൻ ആരെയും അനുവദിക്കില്ലെന്നും, കള്ള പ്രചരണം നടത്തി ഗൂഡാലോചന നടത്തിയ ആളുകൾക്കും, ചാനൽ റിപ്പോർട്ടർമാർക്കും എതിരെ നിയമ നടപടി സ്വീകരിക്കും എന്ന് കർണാടക സർക്കാർ പറയുന്നു..
4000 പേരൊക്കെ കൊല്ലപ്പെട്ടു എങ്കിൽ എത്ര പരാതികൾ ഇതുവരെ വരേണ്ടതാണ്? അത് മാത്രം ചിന്തിച്ചാൽ പോരെ?
(വാൽ കഷ്ണം…. ഈ വെളുപ്പെടുത്തലും, ഗൂഡാലോചക്കും പിന്നിൽ ചില മലയാളികളും, കേരളത്തിലെ ചില പ്രമുഖ ചാനലിലെ ചില anchor മാരും, അവർക്കു കൈക്കൂലി കൊടുത്ത് ധർമ്മസ്ഥല ക്ഷേത്രത്തെ മോശമാക്കുവാൻ കേരളത്തിലെ ചില ഗ്രിപ്പുകളും ശ്രമിച്ചിട്ടുണ്ട് എന്ന് പലരും ചിന്തിക്കുന്നു.. സത്യം ഉടനെ അറിയാം.. എന്താണ് നിങ്ങളുടെ അഭിപ്രായം?)

Tags: santhosh panditdharmastala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

Entertainment

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

India

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

Kerala

പഹൽഗാം വിഷയത്തിൽ ഈ ഖമേനി വാ തുറന്നോ ? ഇന്ത്യയുടെ കാര്യങ്ങളിൽ പോലും ഖമേനി പാകിസ്ഥാൻ അനുകൂലം ആയിരുന്നു ; പിന്നെന്തിന് ഇന്ത്യ അനുശോചിക്കണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.