Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍ ഓണവില്ലൊരുങ്ങുന്നു; ആചാരപ്പെരുമയോടെ 

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Aug 17, 2025, 04:11 pm IST
in Kerala
തിരുവോണനാളിൽ ശ്രീപത്മനാഭന് സമർപ്പിക്കാനുള്ള ഓണവില്ല് തയ്യാറാക്കുന്ന ബിൻകുമാർ ആചാരിയുടെ ഓണവില്ല് കുടുബം

തിരുവോണനാളിൽ ശ്രീപത്മനാഭന് സമർപ്പിക്കാനുള്ള ഓണവില്ല് തയ്യാറാക്കുന്ന ബിൻകുമാർ ആചാരിയുടെ ഓണവില്ല് കുടുബം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ പ്രതിഷ്ഠകളില്‍ ചാര്‍ത്താനുള്ള പള്ളിവില്ലെന്ന ഓണവില്ലുകള്‍ ഒരുങ്ങുന്നു.

തിരുവോണനാളില്‍ ശ്രീപത്മനാഭനും നരസിംഹമൂര്‍ത്തിക്കും ശ്രീകൃഷ്ണ സ്വാമിക്കും ശാസ്താവിനും വിനായകനും ചാര്‍ത്തുന്നതിനാണ് പള്ളി വില്ലുകള്‍ എന്ന ഓണവില്ലുകള്‍ സമര്‍പ്പിക്കുന്നത്. പുലര്‍ച്ചെ 5നും 6നും ഇടയിലാണ് ഓണവില്ല് സമര്‍പ്പണം നടക്കുക.

ഓണവില്ല് ഭഗവാന് സമര്‍പ്പിക്കുവാനുളേള അവകാശം കരമന മേലാറന്നൂരിലെ വാണിയംമൂല വിളയില്‍ വീട് മൂത്താചാരിയുടെ കുടുംബത്തിനാണ്. നൂറ്റാണ്ടുകളായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഓണവില്ല് സമര്‍പ്പിക്കുന്നത് ഈ കുടുംബമാണ്. ബിന്‍കുമാര്‍ ആചാരിയാണ് ഇപ്പോഴത്തെ തലമുറയിലെ കാരണവര്‍. കലയും പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും തലമുറകളായി നിലനിര്‍ത്തിപ്പോരുന്ന ഒരു കുടുംബമാണിത്. മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ വരച്ചുകാട്ടുന്ന ചിത്രരചനാ ശില്പമാണ് ഓണവില്ല്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം പഴക്കമുണ്ട് ഓണവില്ല് സമര്‍പ്പണമെന്ന ആചാരത്തിനും.
പ്രജകളെ കാണാനെത്തുന്ന മഹാലി തമ്പുരാന് വേണ്ടി മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെ വരച്ചു കാണിക്കുന്നതിനാണ് ഓണവില്ല് ഉപയോഗിക്കുന്നത് എന്നാണ് ഐതിഹ്യം. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തുമ്പോള്‍ മഹാവിഷ്ണവുന്റെ വിശ്വരൂപം കാണണമെന്ന മഹാബലിയുടെ അഭ്യര്‍ത്ഥന പ്രകാരം മഹാവിഷ്ണു വിശ്വരൂപം കാണിക്കുന്നു. മഹാബലിക്ക് ദര്‍ശിക്കാന്‍ വേണ്ടി മഹാവിഷ്ണുവിന്റെ അവതാരവും അവതാര കഥകളും വിശ്വകര്‍മ്മാവ് രചന നടത്തുകയും തുടര്‍ന്ന് കാലാകാലങ്ങളില്‍ വിശ്വകര്‍മ്മാവിന്റെ അനുയായികള്‍ ഇത് വരച്ച് വിഷ്ണു സന്നിധിയില്‍ സമര്‍പ്പിക്കണമെന്ന വാഗ്ദാനം നിറവേറ്റുന്നതിനുമാണ് ഓണവില്ല് സമര്‍പ്പണം നടത്തുന്നത്.

കടമ്പിന്റെയും മഹാഗണിയുടെയും തടികളിലാണ് ഓണവില്ല് നിര്‍മ്മാണം. നാലര അടി, നാല് അടി, മൂന്നര അടി നീളങ്ങളിലാണ് വില്ലുണ്ടാക്കുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മാണം. ഓരോ ജോഡി വീതം 12 വില്ലുകള്‍ നിര്‍മ്മിക്കും. ദശാവതാരം വില്ല്, അനന്തശയനം വില്ല്, ശ്രീരാമ പട്ടാഭിഷേകം വില്ല്, കൃഷ്ണലീല വില്ല്, ശാസ്ത വില്ല്, വിനായക വില്ല് എന്നിങ്ങനെയാണ് വില്ലുകള്‍. പ്രകൃതിദത്തമായ ചായക്കൂട്ടുകളാണ് നിറങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. 41 ദിവസം വൃതമെടുത്താണ് കുടുംബക്കാര്‍ ഓണവില്ലിന്റെ ചിത്രരചന പൂര്‍ത്തിയാക്കുന്നത്. ഓരോ ജോഡി വില്ലുകളും അതാത് ദേവ വിഗ്രഹങ്ങളില്‍ സമര്‍പ്പിക്കും. തിരുവോണദിനത്തില്‍ വില്ലുകള്‍ ചാര്‍ത്തുകയും തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളില്‍ നടത്തുന്ന പൂജകള്‍ക്ക് ശേഷം ഓണവില്ല് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ സൂക്ഷിക്കുകയും ചെയ്യും. ഓണദിനങ്ങളില്‍ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് ഓണവില്ല് ദര്‍ശിക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Tags: Onam FestivalonavilluSree Padmanabha Swami temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

ചിത്രം വി.വി. അനൂപ്‌
Kerala

അനന്തപുരി വേദ-ദീപ പ്രഭയില്‍ മുങ്ങി ശ്രീപദ്മനാഭന് ഇന്നു ലക്ഷദീപം, മകര ശീവേലി രാത്രി 8.30ന്

Kerala

ലക്ഷദീപം തൊഴാൻ കര്‍ശന നിയന്ത്രണങ്ങള്‍: ആധാര്‍കാര്‍ഡ് കരുതണം, മൊബൈല്‍ പാടില്ല

Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ; വടക്കേ നടയിലൂടെ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി 20 മിനിറ്റിനുള്ളിൽ ദർശനം പൂർത്തിയാക്കി

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപ ലക്ഷദീപ മഹോത്സവം 20 മുതൽ; തെലുങ്ക് താരം റാണ ദഗുബതി മുഖ്യാതിഥി

പുതിയ വാര്‍ത്തകള്‍

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.