Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പ്രതീക്ഷ നഷ്ടപ്പെട്ട് 51 കുടുംബങ്ങള്‍; മുട്ടിലിഴഞ്ഞ് കിളിമാനൂരിലെ ലൈഫ് പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 02:56 pm IST
in Thiruvananthapuram

കിളിമാനൂര്‍ : ഈ ഓണത്തിനും ലൈഫ് പദ്ധതിയുടെ കിളിമാനൂരിലെ കെട്ടിട സമുച്ചയത്തില്‍ ആര്‍ക്കെങ്കിലും താമസിക്കാമെന്ന ആഗ്രഹമുണ്ടെങ്കില്‍ നടക്കില്ല. ഇപ്പോഴും പദ്ധതിയുടെ കെട്ടിട നിര്‍മാണം മുട്ടിലിഴയുകയാണ് . ഒരു കെട്ടിടം അടിത്തറയിലാണെങ്കില്‍, 40 ശതമാനം പണി പൂര്‍ത്തിയായി മറ്റൊരു കെട്ടിടവും ,85 ശതമാനം പൂര്‍ത്തിയായ മറ്റൊരു കെട്ടിടവും മാനം നോക്കി നില്‍ക്കുകയാണ് .എന്ന് പണിതീര്‍ത്ത് ഒരു കെട്ടിടത്തിലെങ്കിലും ഒരു കുടുംബത്തെയെങ്കിലും താമസിപ്പിക്കാന്‍ കഴിയുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥയാണ്.

സംസ്ഥാനമാകമാനം ഇടതു ഭരണ കര്‍ത്താക്കളുടെ വാഗ്ദാനങ്ങള്‍ വിവിധ കാര്യങ്ങളില്‍ ജലരേഖയായി കിടക്കുന്നു. അതു പോലെയാണ് ഇവിടത്തെയും ലൈഫ് പദ്ധതിയുടെ അവസ്ഥ . പഞ്ചായത്തും ബ്ലോക്കും ജില്ലയും അടക്കം ത്രിതല പഞ്ചായത്തുകളും സംസ്ഥാനവും ഇടതു പക്ഷം തന്നെയാണ് ഭരിക്കുന്നത് .

നീണ്ട ആറു വര്‍ഷമായി പണി ആരംഭിച്ചിട്ട് .ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് 51 കുടുംബങ്ങള്‍ക്ക് ഒരു കുടക്കീഴില്‍ വീടൊരുക്കുന്ന ഭവന പദ്ധതിയാണിത്. കിളിമാനൂര്‍ ബ്ലോക്കിലെ എട്ട് പഞ്ചായത്തിലെ ഭവന രഹിതരും ഭൂരഹിതരുമായ പട്ടിക ജാതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്കായിരുന്നു ഇതിലൂടെ പ്രയോജനം ലഭിക്കേണ്ടിയിരുന്നത്. വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി, വിനോദ ഉപാധികള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്ന് ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ ഒന്ന് കഴിഞ്ഞ ഓണത്തിന് മുന്‍പായി ഭവന രഹിതര്‍ക്ക് നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അടുത്ത ഓണമെത്തിയിട്ടും യാഥാര്‍ത്ഥ്യമാകുന്ന ലക്ഷണമെന്നില്ല.

പഴയകുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തിലെ 80 സെന്റ് പുരയിടം ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയാണ് പദ്ധതിക്കായുള്ള നടപടി കൊട്ടിഘോഷിച്ച് തുടങ്ങിയത്. പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ വിളയ്‌ക്കാട്ടുകോണം ഭാഗത്ത് ആണ് 80 സെന്റ് സ്ഥലം വാങ്ങിയതും അന്നത്തെ മന്ത്രി എ.കെ ബാലന്‍ വന്ന് ആഘോഷപൂര്‍വം തറക്കല്ലിട്ട് പ്രഖ്യാപനവും നടത്തിപോയതും.

3 നിലകളിലായി 3 ബ്ലോക്ക് നിര്‍മ്മിക്കും എന്നായിരുന്നു പ്രഖ്യാപനം. 6.12 കോടി രൂപയാണ് ഇതിനായി നിശ്ചയിച്ചിരുന്നത് .450 സ്‌ക്വയര്‍ മീറ്റര്‍ ഉള്ള ഫഌറ്റുകളാണ് ഓരോ കുടുംബത്തിനും വേണ്ടി നിര്‍മിക്കുക. ഭൂമി വാങ്ങിയത് 64 ലക്ഷം രൂപയ്‌ക്കാണ് .കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2017-2018 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വസ്തു വാങ്ങുന്നതിന് 64 ലക്ഷം അനുവദിച്ചത്. 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഭവന സമുച്ചയത്തിന്റെ ആരംഭത്തിനും, ചുറ്റുമതിലിനുമായി 74 ലക്ഷവും അനുവദിച്ചു. തുടര്‍ പ്രവര്‍ത്തനത്തിന് ബ്ലോക്കിന്റെ തനത് ഫണ്ടും ചെലവഴിച്ചു.

ജൈവ ചുറ്റുമതില്‍, സോളാറില്‍ വൈദ്യുതി, സ്വിമ്മിംഗ് പൂള്‍, അങ്കണവാടി, വിനോദത്തിനും വിജ്ഞാനത്തിനുമായി മിനി ചില്‍ഡ്രസ് പാര്‍ക്ക്, കിന്‍ഡര്‍ ഗാര്‍ഡന്‍ ഇതെല്ലാം ഉള്‍പ്പെട്ടതാണ് ഫ്‌ലാറ്റ് സമുച്ചയം എന്നായിരുന്നു പ്രഖ്യാപനം . രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും 3 കെട്ടിടങ്ങളുടെയും പണി പൂര്‍ത്തിയാകുന്നതിനായി കാത്തിരിക്കേണ്ടി വരും.

കിളിമാനൂര്‍ ഗോവിന്ദ്

 

Tags: Kilimanoorcollapses51 familiesLose hopeLife project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികളുടെ മരണം: മുഖ്യപ്രതി വിഷ്ണു പോലീസ് പിടിയിൽ

Kerala

പാലാ സ്വദേശിയായ യുവ വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

Kerala

വോട്ടെടുപ്പിന് കാത്തുനിന്നില്ല, പ്രചാരണം കഴിഞ്ഞെത്തിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Thiruvananthapuram

സിപിഎം നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്; തെരഞ്ഞെടുപ്പിനിടയിൽ സിപിഎമ്മിനെ വെട്ടലാക്കി പുതിയ ആരോപണം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

അവിടുത്തെപ്പോലെ ഇവിടെയും

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

ബംഗ്ലാദേശികള്‍ക്ക് ആധാര്‍ അടക്കം ലഭ്യമാക്കുന്നത് ഭീകരസംഘടന

സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, വിഭാഗ് സംഘചാലക് പി. ഗിരീഷ് സമീപം (ഇടത്ത്).

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.