Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഡ്രോണുകള്‍ക്ക് കമികാസെ എന്ന് പേരിടാന്‍ കാരണമെന്താണ്? ജപ്പാനില്‍ നിന്നുത്ഭവിച്ച ഈ വാക്ക് ഓപ്പറേഷന്‍ സിന്ദൂറില്‍ നാം കേട്ടു

കമികാസെ എന്ന വാക്ക് ഒരു കൊടുങ്കാറ്റിന്റെ പേരാണ്. 13ാം നൂറ്റാണ്ടില്‍ മംഗോള്‍ ചക്രവര്‍ത്തി കൂബ്ല ഖാന്‍ എന്ന ക്രൂരനായ ചക്രവര്‍ത്തി ജപ്പാന്‍ ആക്രമിച്ചപ്പോള്‍ ജപ്പാന്‍കാരെ രക്ഷിക്കാന്‍ ഈ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയായിരുന്നു. ഈ കാറ്റ് ആഞ്ഞടിച്ചപ്പോള്‍ മംഗോള്‍ പട ചിതറുകയും ജപ്പാന്‍ വിട്ടോടുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2025, 06:59 pm IST
in News
രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഎസ് യുദ്ധക്കപ്പലില്‍ വിമാനം ഇടിച്ചിറക്കി സ്ഫോടനമുണ്ടാക്കുന്നതോടൊപ്പം സ്വയം മരണം വരിയ്ക്കുന്ന ജപ്പാന്‍റെ കമികാസെ പൈലറ്റുമാരായ കൗമാരക്കാരായ പെണ്‍കുട്ടികള്‍ (വലത്ത്) പാകിസ്ഥാന്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നാളുകളില്‍ ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ച് തുര്‍ക്കിയുടെ കാര്‍ഗു-2 കമികാസെ ഡ്രോണ്‍ (ഇടത്ത്)

രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഎസ് യുദ്ധക്കപ്പലില്‍ വിമാനം ഇടിച്ചിറക്കി സ്ഫോടനമുണ്ടാക്കുന്നതോടൊപ്പം സ്വയം മരണം വരിയ്ക്കുന്ന ജപ്പാന്‍റെ കമികാസെ പൈലറ്റുമാരായ കൗമാരക്കാരായ പെണ്‍കുട്ടികള്‍ (വലത്ത്) പാകിസ്ഥാന്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നാളുകളില്‍ ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ച് തുര്‍ക്കിയുടെ കാര്‍ഗു-2 കമികാസെ ഡ്രോണ്‍ (ഇടത്ത്)

ന്യൂദല്‍ഹി: കമികാസെ എന്ന വാലുള്ള ഒട്ടേറെ ഡ്രോണുകള്‍ ഈ ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്താണ് നാം കേട്ടത്. തുര്‍ക്കിയാണ് കമികാസെ ഡ്രോണുകള്‍ അയച്ചത്. തുര്‍ക്കിയുടെ കാര്‍ഗു-2 എന്ന കമികാസെ ഡ്രോണുകള്‍ പാകിസ്ഥാന്‍ ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങളിലെ ഇന്ത്യയുടെ അതിര്‍ത്തിപ്പട്ടണങ്ങളിലേക്ക് കാര്‍ഗു-2 അയച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആകാശ്,വ്യോമപ്രതിരോധ സംവിധാനവും ഡിആര്‍ഡിഒ വികസിപ്പിച്ച ആന്‍റി ഡ്രോണ്‍ ഡി4 സംവിധാനവുമാണ് തുർക്കിയുടെ ഡ്രോണുകളെ വെടിവച്ചു വീഴ്‌ത്തിയത്. ഒരു ലക്ഷ്യസ്ഥാനത്തെ തകര്‍ക്കണമെന്ന നിര്‍ദേശം നല്‍കിയാല്‍ കമികാസെ ‍ഡ്രോണുകള്‍ അവിടെ തന്നെ കൃത്യമായി പറന്നിറങ്ങി സ്ഫോടനം ഉണ്ടാക്കി നാശനഷ്ടം വിതയ്‌ക്കും. ഇതില്‍ ആ ഡ്രോണും ആത്മാഹുതി ചെയ്യും. ഇതാണ് കമികാസെ ഡ്രോണുകളുടെ പ്രത്യേകത.

കമികാസെ എന്ന വാക്ക് ഒരു കൊടുങ്കാറ്റിന്റെ പേരാണ്. 13ാം നൂറ്റാണ്ടില്‍ മംഗോള്‍ ചക്രവര്‍ത്തി കൂബ്ല ഖാന്‍ എന്ന ക്രൂരനായ ചക്രവര്‍ത്തി ജപ്പാന്‍ ആക്രമിച്ചപ്പോള്‍ ജപ്പാന്‍കാരെ രക്ഷിക്കാന്‍ ഈ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയായിരുന്നു. ഈ കാറ്റ് ആഞ്ഞടിച്ചപ്പോള്‍ മംഗോള്‍ പട ചിതറുകയും ജപ്പാന്‍ വിട്ടോടുകയും ചെയ്തു.

പക്ഷെ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്‍ സര്‍ക്കാര്‍ കമികാസെ എന്ന വാക്ക് ആത്മാഹുതിയുമായി ബന്ധപ്പെട്ടാണ് ഉപയോഗിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്റെ പ്രത്യേക വ്യോമആക്രമണയൂണിറ്റിനെയാണ് കമികാസെ എന്ന് വിളിച്ചിരുന്നത്. പൊതുവേ യുദ്ധത്തില്‍ പോരാടാന്‍ ജപ്പാന് പട്ടാളക്കാര്‍ കുറവായിരുന്നു. ഇത് പരിഹരിക്കാനാണ് കമികാസെ പൈലറ്റുമാരെ ഉപയോഗിച്ചത്. യുഎസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ കപ്പലുകളിലേക്ക് കമികാസെ പൈലറ്റുമാര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച യുദ്ധവിമാനം ഇടിച്ചിറക്കുകയാണ് ചെയ്യുക. ശത്രുപക്ഷത്ത് വന്‍നാശനഷ്ടം വിതയ്‌ക്കുന്ന സ്ഫോടനം സൃഷ്ടിക്കുന്ന കമികാസെ പൈലറ്റുമാര്‍ക്ക് പക്ഷെ ജീവിതത്തിലേക്ക് ഒരു രണ്ടാം വരവില്ല. സ്വയം ഇല്ലാതാകുന്ന ചാവേര്‍ ആക്രമണമാണ് ഇവര്‍ നടത്തുക. പൊതുവേ പ്രായം കുറഞ്ഞ, കഷ്ടിച്ച് വിമാനം പറത്താന്‍ അറിയുന്ന കൗമാരക്കാരെയാണ് കമികാസെ പൈലറ്റുമാരായി ജപ്പാന്‍ നിയോഗിച്ചിരുന്നത്.

ഈ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന ചിത്രം രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത എട്ട് ജപ്പാനീസ് പെണ്‍കുട്ടികളായ കമികാസെ പൈലറ്റുമാരുടേതാണ്. എത്ര ആഹ്ളാദത്തോടെയാണ് ഇവര്‍ ക്യാമറയ്‌ക്ക് പോസ് ചെയ്തത്. പക്ഷെ അടുത്ത നിമിഷം അമേരിക്കയുടെ യുദ്ധക്കപ്പലുകളില്‍ ഇടിച്ചിറക്കി സ്വയം എരിഞ്ഞടങ്ങാനുള്ളവരാണ് തങ്ങളെന്ന് അവര്‍ക്കറിയാം. പക്ഷെ രാജ്യത്തിന് വേണ്ടി ശത്രുസേനയില്‍ അല്‍പമെങ്കിലും നാശം വിതയ്‌ക്കാന്‍ കഴിഞ്ഞാല്‍ ജന്മം കൃതാര്‍ത്ഥരായി എന്ന് വിശ്വസിക്കുന്നവരാണ് ഈ കമികാസെ പൈലറ്റുമാര്‍. അത്രയ്‌ക്കാണ് അവരുടെ രാജ്യസ്നേഹത്തിന്റെ ആഴം. ഇതേ അര്‍ത്ഥത്തിലാണ് സ്വയം പൊട്ടിത്തെറിച്ച് ആത്മാഹുതി നടത്തുന്നതോടൊപ്പം ശത്രുപക്ഷത്ത് നാശം വിതയ്‌ക്കുന്ന ഡ്രോണുകള്‍ക്ക് കമികാസെ എന്ന പേര് നല്‍കിയിരിക്കുന്നത്.

 

 

 

 

Tags: KamikazeTurkey Kamikaze dronesTurkey Kamikaze drone KARGU2KARGU2Japanese Kamikaze
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.