Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൗരോര്‍ജ്ജം വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ കെഎസ്ഇബി കെട്ടിച്ചമച്ചത്

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Jul 22, 2025, 12:36 pm IST
in Kerala

കോഴിക്കോട്: കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന സൗരോര്‍ജ്ജം വിതരണ ശൃംഖലയിലേക്ക് കയറ്റുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകുന്നെന്ന കെഎസ്ഇബി വാദം പച്ചക്കള്ളമെന്നു വിദഗ്ധര്‍. കേരളത്തിലെ വൈദ്യുതി വിതരണ ശൃംഖല നാഷണല്‍, സാര്‍ക്ക് ഗ്രിഡുകളുടെ ഭാഗം മാത്രമായതിനാല്‍ കേരളത്തിന്റെ ശരാശരി ഡിമാന്‍ഡായ 3500 മെഗാവാട്ട് മുഴുവന്‍ കയറ്റിയാലും പ്രശ്‌നമില്ലെന്നാണ് വിദഗ്ധര്‍ ചൂട്ടിക്കാട്ടുന്നത്. കാരണം, 250-300 ജിഗാവാട്ട് കൈകാര്യം ചെയ്യുന്ന വിതരണ ശൃംഖല (ഗ്രിഡ്) ആണിത്. അതു മാത്രമല്ല, ഗ്രിഡിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്‍ (സിഇആര്‍സി) ആണ്. കൂടാതെ ഗ്രിഡ് ഇന്ത്യ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമുണ്ട്. സിഇആര്‍സി ചട്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് കെഎസ്ഇബി ചെയ്യേണ്ടത്.

സിഇആര്‍സി നിര്‍മാണ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കേരളത്തിലെ വിതരണ ശൃംഖലാ നിര്‍മാണത്തിലെയും പരിപാലനത്തിലെയും പോരായ്‌മകളാലുണ്ടാകുന്ന പ്രശ്‌നങ്ങളെ വിതരണ ശൃംഖലാ സ്ഥിരത (ഴൃശറ േെമയശഹശ്യേ) പ്രശ്‌നങ്ങളായി തെറ്റിദ്ധരിപ്പിക്കുകയാണ് കെഎസ്ഇബി. രാവിലെ ആറു മുതല്‍ സാവധാനം ഉത്പാദനം കൂടി ഉച്ചകഴിഞ്ഞു പരമാവധി ഉത്പാദനത്തിലെത്തുന്നതാണ് സോളാര്‍ വൈദ്യുതി. ഇതില്‍ ഭൂരിഭാഗവും ലോ ടെന്‍ഷന്‍ ലൈനുകളിലുള്ള പുരപ്പുറ സൗരോര്‍ജ പ്ലാന്റുകളില്‍ നിന്നാണ്. 1000 മെഗാവാട്ടില്‍ താഴെ മാത്രമാണ് സൗരോര്‍ജ്ജ സ്ഥാപിത ശേഷി. കേരളത്തിലെ വിതരണ ശൃംഖലയില്‍ 1500 മുതല്‍ 2500 വരെ മെഗാവാട്ട് വൈദ്യുതി (ഏറ്റവും കൂടുതല്‍) കടത്തി വിടുന്ന വൈകിട്ട് ആറു മുതല്‍ ഏഴു വരെ പ്രശ്‌നങ്ങളൊന്നുമില്ലാത്തപ്പോള്‍ കേവലം 1000 മെഗാവാട്ട് പകല്‍ കടത്തി വിടുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നു പറയുന്നത് വസ്തുതകള്‍ക്കു നിരക്കാത്തതാണ്.

പകലത്തെ സൗരോര്‍ജ്ജ ഉത്പാദനം കൊണ്ട് കെഎസ്ഇബിക്ക് വലിയ നഷ്ടമുണ്ടാകുന്നെന്ന പ്രചാരണം കെഎസ്ഇബി കെട്ടിച്ചമച്ചതാണ്. കെഎസ്ഇബി വൈദ്യുതി പുറത്തുനിന്നു വാങ്ങിയാല്‍ മാത്രമാണ് ചെലവു വര്‍ധിക്കുക. സോളാര്‍ പ്രൊഡ്യൂസര്‍മാര്‍ (സൗരോര്‍ജ്ജം ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നവര്‍) ഉത്പാദിപ്പിക്കുന്ന വൈദ്യുതി പകല്‍ ഉപയോഗിക്കാന്‍ ജല വൈദ്യുതി ഉത്പാദനം പകല്‍ വേണ്ട പോലെ ക്രമീകരിച്ച് ഈ വെള്ളം രാത്രിയിലെ ഉത്പാദനത്തിനായി മിച്ചംവച്ചാല്‍ മതി. കേരളത്തിന്റെ ജല വൈദ്യുത പദ്ധതികളില്‍ നിന്നും സോളാര്‍ പ്ലാന്റുകളില്‍ നിന്നും കാലാകാലങ്ങളില്‍ ഉത്പാദിപ്പിക്കാനാകുന്ന വൈദ്യുതിയുടെ സാധ്യതകള്‍ കൂടി കണക്കിലെടുത്ത് പവര്‍ പര്‍ച്ചേസ് പ്ലാനുകളുണ്ടാക്കാത്തതിന്റെ പ്രശ്‌നങ്ങളും കഴിവില്ലായ്‌മയും മൂലം കേരള ശൃംഖലയിലെ വൈദ്യുതിയാവശ്യം സമയ, കാലാനുസൃതമായി ശാസ്ത്രീയമായി, കൃത്യമായി നിര്‍ണയിക്കുന്നതിലെ പിഴവുകളും സോളാര്‍ പ്രൊഡ്യൂസര്‍മാരുടെ തലയില്‍ കെട്ടിവയ്‌ക്കുകയാണ്.

Tags: KSEBsolar energy distribution network
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“ഇത് പവർ കട്ടല്ല…വെറും , പവർ ഫെയിലിയർ” : വൈദ്യുതി മുടങ്ങുന്നതിനെ കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

Kerala

സാങ്കേതിക തകരാര്‍;4 ജില്ലകളില്‍ ഏഴ് ദിവസം വൈദ്യുതി തടസപ്പെടും

Kerala

കെഎസ്ഇബിക്ക് പ്രതിവര്‍ഷ നഷ്ടം 30 കോടി; മണിയാര്‍ പദ്ധതി സ്വകാര്യ മേഖലയില്‍ നിലനിര്‍ത്താനുള്ള നീക്കം ദുരൂഹം

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.