Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥലയിലെ മരണങ്ങള്‍ ചില യൂട്യൂബര്‍മാര്‍ ഊതിപ്പെരുപ്പിച്ച് ഭീതി പരത്തുന്നു; വര്‍ഗ്ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നോ എന്ന് സംശയം

കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയിലെ മരണസംഖ്യ ഊതിപ്പെരുപ്പിച്ച് ചില യൂട്യൂബര്‍മാര്‍ കൂടുതല്‍ ഭയാനകത സൃഷ്ടിക്കുന്നതായി പരാതി. ലോറി ഡ്രൈവര്‍ മനാഫിനെപ്പോലെയുളള ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി ശുചീകരണത്തൊഴിലാളികള്‍ വെളിപ്പെടുത്തി എന്ന് പറയുമ്പോള്‍ മറ്റ് ചാനലുകള്‍ നൂറിനടുത്ത് എന്നേ പറയുന്നുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 05:29 pm IST
in India
ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നൂറോളം ശവങ്ങള്‍ മറവു ചെയ്തിട്ടുണ്ടെന്നും പല പെണ്‍കുട്ടികളും ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തിയ ശുചീകരണത്തൊഴിലാളിയെ മജിസ്ട്രേറ്റിന് മുന്‍പില്‍ മൊഴിനല്‍കാന്‍ യുവ അഭിഭാഷകര്‍ കൊണ്ടുപോകുന്നു (വലത്ത്)

ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നൂറോളം ശവങ്ങള്‍ മറവു ചെയ്തിട്ടുണ്ടെന്നും പല പെണ്‍കുട്ടികളും ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തിയ ശുചീകരണത്തൊഴിലാളിയെ മജിസ്ട്രേറ്റിന് മുന്‍പില്‍ മൊഴിനല്‍കാന്‍ യുവ അഭിഭാഷകര്‍ കൊണ്ടുപോകുന്നു (വലത്ത്)

ബെംഗളൂരു:കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയിലെ മരണസംഖ്യ ഊതിപ്പെരുപ്പിച്ച് ചില യൂട്യൂബര്‍മാര്‍ കൂടുതല്‍ ഭയാനകത സൃഷ്ടിക്കുന്നതായി പരാതി. ലോറി ഡ്രൈവര്‍ മനാഫിനെപ്പോലെയുളള ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി ശുചീകരണത്തൊഴിലാളികള്‍ വെളിപ്പെടുത്തി എന്ന് പറയുമ്പോള്‍ മറ്റ് ചാനലുകള്‍ നൂറിനടുത്ത് എന്നേ പറയുന്നുള്ളൂ.

അതുപോലെ തന്നെ മറ്റ് ചില യൂട്യൂബര്‍മാര്‍ ക്ഷേത്രവളപ്പില്‍ പൂവും പ്രസാദവും തൂത്ത് കളയേണ്ട ശുചീകരണത്തൊഴിലാളിക്ക് ശവശരീരങ്ങളാണ് കുഴിച്ചിടേണ്ടി വന്നതെന്നും അത് ക്ഷേത്രവളപ്പില്‍ തന്നെയാണ് കുഴിച്ചിട്ടതെന്നും പറയുന്നു. ഇതിന് കാരണക്കാരനായി മഞ്ജുനാഥക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭരണാധികാരിയായ പത്മഭൂഷണ്‍ വീരേന്ദ്ര ഹെഗ്ഡേയെ പല യൂട്യൂബര്‍മാരും ലക്ഷ്യംവെയ്‌ക്കുന്നതുപോലെയാണ് റിപ്പോര്‍ട്ടുകള്‍. വീരേന്ദ്ര ഹെഗ്ഡേയുടെ വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കുകയാണ് ചിലര്‍. മന്‍മോഹന്‍ സിങ്ങ് ഭരിയ്‌ക്കവേ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇദ്ദേഹത്തിന് വിഭൂഷണ്‍ നല്‍കി ആദരിച്ചത്. 2015ല്‍ രാഷ്‌ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയാണ് ഇദ്ദേഹത്തിന് പത്മവിഭൂഷണ്‍ സമ്മാനിച്ചത്. അതുപോലെ വാജ് പേയി സര്‍ക്കാര്‍ 2000ല്‍ ഇദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി.

ഏകദേശം 50000 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന പുണ്യസ്ഥലം കൂടിയാണ് ധര്‍മ്മസ്ഥല. ഇന്ത്യയുടെ പലഭാഗത്ത് നിന്നും ഇവിടേക്ക് തീര്‍ത്ഥാടകര്‍ എത്തുകയും ചെയ്യുന്ന സുപ്രസിദ്ധസ്ഥലം കൂടിയാണ്. മൂകാംബികയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്ന മലയാളികള്‍ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലും ധര്‍മ്മസ്ഥലയിലും പോവുകയും പതിവാണ്.

ദക്ഷിണ കന്നഡ ജില്ല പൊലീസ് മേധാവി അരുണ്‍ കെ ഒരു മികച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. രണ്ടുകോടി പ്രേക്ഷകര്‍ കണ്ടു എന്ന് പ്രചരിപ്പിക്കപ്പെടുന്ന സമീര്‍ എം.ഡി.എന്ന യൂട്യൂബര്‍ സൃഷ്ടിച്ച വീഡിയോ ആയിരുന്നു
ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങളും നിരവധി മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്ന വാര്‍ത്തയും വീണ്ടും ചൂടുള്ള ചര്‍ച്ചാവിഷയമാക്കിയത്. ഏറെ ഗവേഷണം ചെയ്ത ശേഷമാണ് സമീര്‍ ഈ വീഡിയോ യൂട്യുബില്‍ പങ്കുവെച്ചതെന്നും പറയുന്നു. പക്ഷെ ആ വീഡിയോ എഐ ചിത്രങ്ങളുടെ സഹായത്തോടെ ഊതിപ്പെരുപ്പിച്ച, വലിയ ഭീതി ഉളവാക്കുന്ന ഒരു വീഡിയോ ആണെന്നാണ് ജില്ല പൊലീസ് മേധാവി അരുണ്‍ കെ പറയുന്നത്. യഥാര്‍ത്ഥസംഭവത്തെ അതിനേക്കാള്‍ പതിന്മടങ്ങ് പെരുപ്പിച്ച് കാണിക്കുന്ന രീതിയിലായിരുന്നു സമീറിന്റെ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ എന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ പേരില്‍ ഈ യൂട്യൂബ് വീഡിയോ പിന്‍വലിക്കുകയും സമീറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇത്തരം ചില രീതികള്‍ കാണുമ്പോള്‍ ധര്‍മ്മസ്ഥല പ്രശ്നത്തെ വെച്ച് ചിലര്‍ മുതലെടുപ്പിന് ശ്രമിക്കുകയാണോ എന്ന സംശയവും ജനിക്കുന്നു. ഈ സംശയം ജനിപ്പിക്കുന്ന നൂറുകണക്കിന് വീഡിയോകള്‍ ദിവസേന യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ബിജെപിയ്‌ക്ക് മേല്‍ക്കൈയുള്ള ഒരു സ്ഥലമാണ് ധര്‍മ്മസ്ഥല ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ല. ഇവിടെ ഇസ്ലാമിക ശക്തികള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വര്‍ഗ്ഗീയ ധ്രൂവീകരണം സൃഷ്ടിക്കാനും ശ്രമിച്ചുവരുന്ന പ്രദേശമാണ്. ഇതിന്റെ ഭാഗമായി പ്രവീണ്‍ നെട്ടാരു ഉള്‍പ്പെടെ നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഈ കൊലപാതകത്തിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള സംഘങ്ങളായിരുന്നു. അവരെ എന്‍ഐഎ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനാല്‍ ധര്‍മ്മസ്ഥല കൂട്ടക്കൊലയ്‌ക്ക് പിന്നിലെ കൊലപാതകികളെ തേടുമ്പോള്‍ തന്നെ വര്‍ഗ്ഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും പറയുന്നു.

സംഭവം അന്വേഷിക്കാന്‍ സത്യസന്ധരായ പൊലീസുകാരുടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഈ സംഭവത്തിന്റെ പേരില്‍ ഒരു മുതലെടുപ്പും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.

Tags: Samir MDVeerendra HegdeVeerendra HeggadeKarnatakaDakshina KannadaDharmasthalaSameer MDDharmasthala massmurderLorry driver Manaf
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

India

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

India

സംവരണം 8 ശതമാനമാക്കണം ; മതപരിവർത്തന നിരോധനവും, ഗോവധനിരോധനവും പിൻവലിക്കണം ; ആവശ്യവുമായി കർണാടക മുസ്ലീം സംഘടനകൾ

India

ബെംഗളൂരുവിനടത്ത് മോദിയുടെ പരിപാടി നടക്കുന്ന സ്റ്റേജിനടുത്ത് രണ്ട് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തു, സംശയിക്കുന്ന ആളെ ചോദ്യം ചെയ്യുന്നു

India

ഭരണം കിട്ടാന്‍ സൗജന്യങ്ങള്‍ വാരിവിതറും, ഭരണം കിട്ടിയാല്‍ പിന്നെ ഭഭബ….കോണ്‍ഗ്രസ് വിയര്‍ക്കുന്നു

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.