Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൂട്ടക്കൊലപാതകക്കഥയുമായി ധര്‍മ്മസ്ഥല; 400ല്‍ പരം പേര്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടെന്നും പലരും ബലാത്സംഗത്തിനിരയായെന്നും വാര്‍ത്ത; ഞെട്ടി ലോകം

ജൈനക്ഷേത്രത്തിന് പേര് കേട്ട ധര്‍മ്മസ്ഥലയില്‍ നിന്നും കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തയില്‍ അമ്പരന്ന് കര്‍ണ്ണാടക. ഈ ക്ഷേത്രത്തോട് ചുറ്റിപ്പറ്റിയുടെ പ്രദേശങ്ങളില്‍ 1995 മുതലുള്ള കാലഘട്ടത്തില്‍ ഏകദേശം 450ല്‍ പരം പേരെ ചിലരുടെ നിര്‍ദേശപ്രകാരം കുഴിച്ചു മൂടിയിട്ടുണ്ടെന്നും ഇതില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളും യുവതികളും ധാരാളമായുണ്ടെന്നും വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ് ഒരു ശുചീകരണത്തൊഴിലാളി. 

Janmabhumi Online by Janmabhumi Online
Jul 16, 2025, 10:39 pm IST
in India
ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: മഞ്ജുനാഥക്ഷേത്രത്തിനും ജൈനക്ഷേത്രത്തിനും പേര് കേട്ട ധര്‍മ്മസ്ഥലയില്‍ നിന്നും കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തയില്‍ അമ്പരന്ന് കര്‍ണ്ണാടക. ഈ ക്ഷേത്രത്തോട് ചുറ്റിപ്പറ്റിയുടെ പ്രദേശങ്ങളില്‍ 1995 മുതലുള്ള കാലഘട്ടത്തില്‍ ഏകദേശം 450ല്‍ പരം പേരെ ചിലരുടെ നിര്‍ദേശപ്രകാരം കുഴിച്ചു മൂടിയിട്ടുണ്ടെന്നും ഇതില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളും യുവതികളും ധാരാളമായുണ്ടെന്നും വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ് ഒരു ശുചീകരണത്തൊഴിലാളി.

പുണ്യസ്ഥലമായ ധര്‍മ്മസ്ഥലയിലെ നൂറുകണക്കിന് കൊലപാതകപരമ്പരയെക്കുറിച്ച് ഒരു ശുചീകരണത്തൊഴിലാളി തങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് ഓജസി ഗൗഡ, സച്ചിന്‍ ദേശ് പാണ്ഡെ എന്നീ രണ്ട് അഭിഭാഷകര്‍ രംഗത്തെത്തിയതോടെയാണ് പുറംലോകം ഇക്കാര്യം അറിഞ്ഞത്. കൊലപാതകങ്ങളും ലൈംഗിക അതിക്രമങ്ങളും മൂലം മരണപ്പെട്ട നിരവധി പേരുടെ മൃതദേഹങ്ങള്‍ താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും അത് പുറത്തെടുക്കാന്‍ തയ്യാറാണെന്നും പണ്ട് ഇവിടെ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യക്തി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഈ യുവ അഭിഭാഷകര്‍ പറയുന്നു. തന്റെ പ്രവൃത്തിമൂലമുള്ള കുറ്റബോധം കാരണമാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പൊലീസില്‍ കീഴടങ്ങാ‍ന്‍ തയ്യാറാണെന്നും ഇയാള്‍ പറയുന്നതായും അഭിഭാഷകര്‍ അറിയിച്ചു.

അഭിഭാഷകരുടെ ഈ അവകാശവാദം ഒരു കത്തിന്റെ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ഇതോടെ മാധ്യമങ്ങളിലും ഇത് വാര്‍ത്തയായിരിക്കുകയാണ്. ഈ കത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് അഭിഭാഷകരോട് ചോദിച്ചെന്നും അവര്‍ ഇത് സത്യമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ദക്ഷിണ കന്നഡ ജില്ലാ പൊലീസ് മേധാവി പറയുന്നു. സാക്ഷിസംരക്ഷ നിയമം 2018 പ്രകാരം ഇക്കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്താന്‍ തയ്യാറാണെന്നാണ് ഈ തൊഴിലാളി പറഞ്ഞിരിക്കുന്നതെന്നും അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ് പൊലീസ്.  ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്.

ദക്ഷിണകന്നഡ ജില്ലയിലാണ് ധര്‍മ്മസ്ഥല നിലകൊള്ളുന്നത്. ശവശരീരങ്ങള്‍ കുഴിച്ചുമൂടിയ സ്ഥലം കാട്ടിത്തരാന്‍ തയ്യാറാണെന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇവിടെ ഒരു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുകയാണ്. സത്യം വെളിപ്പെടുത്തുന്ന മാപ്പുസാക്ഷിയ്‌ക്ക് നിയമസംരക്ഷണം നല്‍കുന്ന വകുപ്പാണിത്.

Tags: DharmasthalamassmurderRAPEKarnatakajain temple
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

Kerala

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍

Kerala

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കും മുമ്പ് അതിജീവിതയുടെ വാദം കേള്‍ക്കണം : സുപ്രീംകോടതി

Kerala

തിരുവനന്തപുരത്ത് പള്ളിയിലേക്ക് പോയി കാണാതായ 60-കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു: പ്രതി അറസ്റ്റിൽ

Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്രസാ ശുചിമുറിയിൽ ബലാത്സം​ഗം ചെയ്തു: മലപ്പുറത്തെ മദ്രസ ഉസ്താദിന് 86 വർഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

അദ്ധ്യാത്മരാമായണം – രാമായണ മാസം; ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies